<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-8555836929868867858</id><updated>2012-01-30T04:08:24.473-08:00</updated><category term='ചൈന'/><category term='ഇന്ത്യ'/><category term='തിബെത്ത്'/><title type='text'>ജനാധിപത്യ സോഷ്യലിസ്റ്റ്</title><subtitle type='html'>സ്വാതന്ത്ര്യം |സമത്വം |സാഹോദര്യം</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default?max-results=100'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default?start-index=101&amp;max-results=100'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>126</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-8555836929868867858.post-5957309275747822831</id><published>2012-01-10T00:17:00.001-08:00</published><updated>2012-01-10T00:17:05.019-08:00</updated><title type='text'>സച്ചിദാനന്ദ സിഹ്ന കോട്ടയത്തു്</title><content type='html'>&lt;br /&gt;&lt;br /&gt;&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://4.bp.blogspot.com/-PcTFWxa72aA/TwvxLGRLt9I/AAAAAAAAAWE/eV3awxvhY6s/s1600/SACHIDANAND+SINHA-3.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/-PcTFWxa72aA/TwvxLGRLt9I/AAAAAAAAAWE/eV3awxvhY6s/s320/SACHIDANAND+SINHA-3.jpg" width="207" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സച്ചിദാനന്ദ സിഹ്ന&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;കോട്ടയം‍, 1187 ധനു 24: പരാജയപ്പെട്ട പുത്തന്‍ സാമ്പത്തികനയം പിന്‍വലിയ്ക്കുക എന്നാവശ്യപ്പെട്ടുകൊണ്ടു് സമാജവാദിജനപരിഷത്ത് ജനുവരി ഒന്നു് മുതല്‍ ദേശീയതലത്തില്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെഭാഗമായി  ലോഹിയാധാരയില്പെട്ട പ്രമുഖ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ &lt;span style="color: blue;"&gt;സച്ചിദാനന്ദ സിഹ്ന&lt;/span&gt; ധനു 24 (ജനുവരി 11 ) ബുധനാഴ്ച കോട്ടയത്തു് പ്രഭാഷണം നടത്തും. &lt;i&gt;&lt;span style="color: #cc0000;"&gt;പുത്തന്‍ സാമ്പത്തികനയവും അതിജീവനത്തിന്റെ പുതിയ രാഷ്ട്രീയവും&lt;/span&gt;&lt;/i&gt; എന്ന വിഷയത്തെ അധികരിച്ചാണു്  പ്രഭാഷണം. &lt;br /&gt;&lt;br /&gt;വൈകുന്നേരം അഞ്ചു് മണിയ്ക്കു് കോട്ടയം തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ സമാജവാദി ജനപരിഷത്ത് ജില്ലാപ്രസിഡന്റ് ജോസ് വാഴാംപ്ലാവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന ഖജാന്‍ജി എം എന്‍ തങ്കപ്പന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ജയിമോന്‍ തങ്കച്ചന്‍, സെക്രട്ടറി ജെയിംസ് തോമസ്, പ്രഭാത് എം സോമന്‍ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. &lt;br /&gt;&lt;br /&gt;വന്‍തോതിലുള്ള കുടിയൊഴിപ്പിയ്ക്കലിനും കടുത്ത വിലക്കയറ്റത്തിനും കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും രണ്ടു്ലക്ഷത്തോളം കര്‍ഷകരുടെ ആത്മഹത്യയ്ക്കും  ഇടയാക്കിയതും രണ്ടുദശകങ്ങളായി നടപ്പാക്കിവരുന്നതുമായ പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയം പരാജയപ്പെട്ടുവെന്നു് പ്രഖ്യാപിച്ചുകൊണ്ടു് ഈയിടെ ബീഹാറില്‍ ചേര്‍ന്ന സമാജവാദിജനപരിഷത്ത് ദേശീയ സമ്മേളനമാണു് ദേശീയപ്രക്ഷോഭത്തിനു് തീരുമാനമെടുത്തതു്.&lt;/div&gt;&lt;br /&gt;കടപ്പാടു്: &lt;a href="http://samajawadijanaparishad.blogspot.com/2012/01/blog-post_10.html"&gt;സമാജവാദി ജளപരിഷത്ത്&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-5957309275747822831?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/5957309275747822831/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2012/01/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/5957309275747822831'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/5957309275747822831'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2012/01/blog-post.html' title='സച്ചിദാനന്ദ സിഹ്ന കോട്ടയത്തു്'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-PcTFWxa72aA/TwvxLGRLt9I/AAAAAAAAAWE/eV3awxvhY6s/s72-c/SACHIDANAND+SINHA-3.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-7967043645850436190</id><published>2011-12-27T23:31:00.000-08:00</published><updated>2011-12-27T23:31:19.212-08:00</updated><title type='text'>മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ ഏകതായാത്ര സമാപിച്ചു</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-j7vNz1tBU7c/Tvq9gu3Dk5I/AAAAAAAABD0/EBT_587unO4/s1600/ekatapadayatra.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="292" src="http://4.bp.blogspot.com/-j7vNz1tBU7c/Tvq9gu3Dk5I/AAAAAAAABD0/EBT_587unO4/s640/ekatapadayatra.jpg" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;കെ.ചപ്പാത്ത്, ഡിസംബര്‍ 24: കോട്ടയം മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ ഐക്യദാര്‍ഢ്യ ഏകതാ യാത്ര സമരപ്പന്തലില്‍ സമാപിച്ചു. സോഷ്യലിസ്റ്റ് നേതാവു് അഡ്വ. ജോഷി ജേക്കബ് ക്യാപ്റ്റനായ ഏകതായാത്ര ഡിസംബര്‍ 20-നാണ് തുടങ്ങിയത്.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-N4Tbnu4hCjo/TvrAeNBWXYI/AAAAAAAABEA/T9FzUcAVK3c/s1600/ana-manorama.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/-N4Tbnu4hCjo/TvrAeNBWXYI/AAAAAAAABEA/T9FzUcAVK3c/s320/ana-manorama.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;''മുതിര്‍ന്ന തലമുറയുടെ രാഷ്ട്രീയം ജനങ്ങളെ വഞ്ചിച്ചതിനാല്‍'' രണ്ടു കുരുന്നുകളും ഭാഷാസൗഹൃദ സന്ദേശമുയര്‍ത്തി തമിഴരും മലയാളികളും ചേര്‍ന്ന് വെള്ളരിപ്രാവുകളെ മാനത്ത് പറപ്പിച്ചാണ് ഏകതായാത്രയ്ക്ക് തുടക്കംകുറിച്ചത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ സമരസന്ദേശമെത്തിച്ച് കാല്‍നടയായി നാലാംദിവസമാണ് സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമാപന സമ്മേളനത്തില്‍ അഡ്വ. ജോഷി ജേക്കബ്, അനില്‍ ഐക്കര, റെജി മാങ്ങോട്, ടി.ജി. സാമുവേല്‍, ശ്രീജേഷ്‌നായര്‍, ജേക്കബ് കുരുവിള, ജോര്‍ജ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. സുകുമാരി വിജയന്‍, ഓമന ജോണ്‍, നിഷാദ് മുണ്ടക്കയം എന്നിവര്‍ നേതൃത്വംനല്‍കി.&lt;br /&gt;&lt;br /&gt;തമിഴ്‌-മലയാളി ഏകതയുടെ പ്രതീകമായിട്ടാണ്‌ ഏകതായാത്ര എന്ന പേര്‌ നല്‍കിയത്‌. ഏകതായാത്രക്ക്‌ തമിഴ്‌ മലയാളി സൌഹൃദവേദി പിന്തുണ പ്രഖ്യാപിച്ചിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പുതുക്കി നിര്‍മ്മിച്ച്‌ തമിഴരുള്‍പ്പെടുന്ന കേരളത്തിലെ ജനജീവിതം സുരക്ഷിതമാക്കൂ, ദുരന്തസാധ്യത കണക്കിലെടുത്ത്‌ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇടക്കാല സുരക്ഷാനടപടി എന്ന നിലക്ക്‌ ജലനിരപ്പ്‌ ൧൦൫ അടിയായി നിജപ്പെടുത്തുക, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ്‌ മുല്ലപ്പെരിയാര്‍ ഏകതായാത്രയുടെ ആവശ്യങ്ങള്‍.&lt;br /&gt;&lt;br /&gt;&lt;b&gt;കെ.ചപ്പാത്ത്:&lt;/b&gt; മുല്ലപ്പെരിയാര്‍ നിരാഹാര സത്യാഗ്രഹം 29-ാം ദിവസത്തിലേക്ക്. ജി.എസ്. ജയലാല്‍ എം.എല്‍.എ.യുടെ നിരാഹാരം 6 ദിവസം പിന്നിട്ടു. സമരസമിതി കേന്ദ്രകമ്മിറ്റിയംഗങ്ങളായ മനോജ് നാരായണന്റെ നിരാഹാരം 6-ാം ദിവസത്തിലേക്കും കെ.കെ. വിശ്വംഭരന്‍, കെ.വി. ഷണ്മുഖന്‍ എന്നിവരുടെ നിരാഹാരം 3-ാം ദിവസത്തിലേക്കും കടന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നിരാഹാരമനുഷ്ഠിച്ചുവന്ന 87-കാരനായ മാത്യു ഞാവള്ളിയെ വെള്ളിയാഴ്ച രാത്രി ആസ്​പത്രിയിലേക്ക് മാറ്റി. ചങ്ങനാശ്ശേരി വാകത്താനം ഐക്യസമരസമിതി, കള്ളശ്ശേരി യുവജനപ്രസ്ഥാനം, കവി കാട്ടാക്കട രാമചന്ദ്രന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സി.പി.ഐ. ചടയമംഗലം ലോക്കല്‍ കമ്മിറ്റി, സംയുക്ത ടാക്‌സി ഡ്രൈവേഴ്‌സ് തുടങ്ങി നിരവധി സംഘടനകള്‍ ശനിയാഴ്ചയും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, റോഷി അഗസ്റ്റില്‍ എം.എല്‍.എ, സമാജവാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്,  കെ.കെ. ശിവരാമന്‍, ജോസ് ഫിലിപ്പ് തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-7967043645850436190?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/7967043645850436190/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/12/blog-post_2121.html#comment-form' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7967043645850436190'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7967043645850436190'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/12/blog-post_2121.html' title='മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ ഏകതായാത്ര സമാപിച്ചു'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-j7vNz1tBU7c/Tvq9gu3Dk5I/AAAAAAAABD0/EBT_587unO4/s72-c/ekatapadayatra.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-1384390661896984307</id><published>2011-12-27T22:40:00.000-08:00</published><updated>2011-12-27T22:40:33.740-08:00</updated><title type='text'>അശോക മേത്ത: ജനാധിപത്യ സോഷ്യലിസത്തിന്റെ വക്താവ്‌</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;br /&gt;&lt;span style="color: red;"&gt;ഡോ. വറുഗീസ് ജോര്‍ജ്‌&lt;/span&gt;,&amp;nbsp; &lt;a href="http://www.mathrubhumi.com/article.php?id=1358275"&gt;മാതൃഭൂമി 2011 ഡിസംബര്‍ 27&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഗാന്ധിജിയുടെ സിവില്‍ നിയമലംഘന ആഹ്വാനത്തെത്തുടര്‍ന്ന് നാസിക്കിലെ കേന്ദ്ര ജയിലില്‍ അടയ്ക്കപ്പെട്ട ദേശീയ നേതാക്കളുടെ കൂട്ടത്തിലേക്ക് 1932-ല്‍ ഒരു ഇരുപത്തൊന്നു വയസ്സുകാരനും എത്തി. സിവില്‍ നിയമലംഘനത്തില്‍ പങ്കെടുത്തതിന് രണ്ടരവര്‍ഷം ജയില്‍ശിക്ഷ വിധിക്കപ്പെട്ട നാസിക് ജയിലിലെ ഏറ്റവും പ്രായംകുറഞ്ഞ ആ രാഷ്ട്രീയത്തടവുകാരന്‍ അശോക മേത്തയായിരുന്നു. മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്ന് ബിരുദംനേടി ഉന്നതപഠനത്തിന് ചേര്‍ന്നപ്പോഴാണ് സിവില്‍ നിയമലംഘനത്തിന്റെ കാഹളംകേട്ട് അശോകമേത്ത ബോംബെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഇറങ്ങിപ്പോന്നത്. പിന്നീട് ഗാന്ധിജി 1940-ല്‍ വ്യക്തിസത്യാഗ്രഹം പ്രഖ്യാപിച്ചപ്പോഴും സന്നദ്ധ ഭടന്മാരുടെ ആദ്യകൂട്ടത്തില്‍ അശോക മേത്തയുണ്ടായിരുന്നു. വ്യക്തിസത്യാഗ്രഹത്തില്‍ ഒന്നരവര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടു. ക്വിറ്റിന്ത്യാ സമരത്തിലും ദീര്‍ഘകാലം ജയില്‍ശിക്ഷ അനുഭവിച്ചു.&lt;br /&gt;&lt;br /&gt;സൗരാഷ്ട്രയിലെ ഭവനഗറില്‍ 1911 ഒക്ടോബര്‍ 24-ന് ജനിച്ച അശോകമേത്ത പ്രമുഖ സോഷ്യലിസ്റ്റായിരുന്ന യൂസഫ് മെഹറേലിയുടെ ധൈഷണിക സ്വാധീനത്തിലാണ് വളര്‍ന്നത്. നാസിക് ജയിലിലുണ്ടായിരുന്ന ജയപ്രകാശ് നാരായണ്‍, നാനാ സാഹിബ് ഗോറെ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ സോഷ്യലിസ്റ്റാശയക്കാരുടെ ഒരു പാര്‍ട്ടി രൂപവത്കരിക്കാന്‍ ആലോചനകള്‍ നടത്തുന്ന ഘട്ടമായിരുന്നു അത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ കേവലം സ്വാതന്ത്ര്യ സമരത്തിനുള്ള ഒരു ഉപകരണമാക്കിമാറ്റിയാല്‍ മാത്രം പോരാ എന്ന് സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഒരു നീതിസമൂഹത്തിനായുള്ള പ്രസ്ഥാനമാക്കി പരിവര്‍ത്തിക്കണം എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ളില്‍ രൂപവത്കരിക്കാന്‍ ഇവര്‍ ജയിലില്‍വെച്ചു തീരുമാനിച്ചു. അശോക മേത്തയും ഇപ്രകാരം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായി അറിയപ്പെട്ടു.&lt;br /&gt;&lt;br /&gt;ജനാധിപത്യ സോഷ്യലിസത്തിന്റെ ശക്തനായ വക്താവായിരുന്നു അശോകമേത്ത. വ്യക്തിയുടെ ചിന്താ സ്വാതന്ത്ര്യത്തിന്‍ മേല്‍ സംഘടനയുടെ ഘനഭാരത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. സോഷ്യലിസ്റ്റുകള്‍ വ്യക്തികള്‍ എന്ന നിലയില്‍ മനുഷ്യരിലുള്ള വിശ്വാസം മുറുകെപിടിക്കണമെന്നും അല്ലാതെ മനുഷ്യര്‍ കേവലം സംഘടനയുടെ അസംസ്‌കൃത വസ്തുക്കളല്ലെന്നും അദ്ദേഹം എഴുതി. വ്യക്തിയുടെ പരമമായ സ്വാതന്ത്ര്യത്തിലൂടെയും സ്വതന്ത്രവ്യക്തിത്വത്തിലൂടെയും മാത്രമേ സോഷ്യലിസ്റ്റു സമൂഹം നിര്‍മിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം കരുതി. സോഷ്യലിസ്റ്റ് സമൂഹത്തില്‍ ഒന്നിലധികം പാര്‍ട്ടികളുണ്ടാവണം. കാരണം എല്ലാം സമൂഹത്തിലും ഒന്നിലധികം അഭിപ്രായങ്ങളുണ്ടാവുമെന്നും അദ്ദേഹം വിശ്വസിച്ചു. 1950-ല്‍ മദ്രാസ് വൈ.എം.സി.എ.യില്‍ ചെയ്ത ഒരു പ്രഭാഷണത്തില്‍ സോഷ്യലിസ്റ്റുകള്‍ ഒരു കൈയില്‍ അപ്പക്കൊട്ടയും മറുകൈയില്‍ സ്വാതന്ത്ര്യത്തിന്റെ ദീപശിഖയുമായി നിലകൊള്ളുന്നവരാണെന്ന് പറഞ്ഞു. സ്വാതന്ത്ര്യവും നീതിയും ഒരു പോലെ പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;&lt;br /&gt;സ്വാതന്ത്ര്യലബ്ധിക്കുശേഷം സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായിത്തീര്‍ന്ന അശോകമേത്ത പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1950-കളുടെ തുടക്കത്തില്‍ രാഷ്ട്രനിര്‍മാണ പ്രക്രിയയെ സംബന്ധിച്ച് വ്യത്യസ്തമായ ചില ചിന്തകള്‍ അദ്ദേഹം രൂപപ്പെടുത്തി. 'പിന്നാക്ക സമ്പദ്ഘടനയിലെ രാഷ്ട്രീയ നിര്‍ബന്ധങ്ങള്‍' എന്ന അവതരണത്തില്‍ വികസനം ത്വരപ്പെടുത്തണമെങ്കില്‍ ജനാധിപത്യ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം ത്വരപ്പെടുത്തുകയോ വിയോജിപ്പിന്റെ മേഖലകള്‍ കുറയ്ക്കുകയോ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റു പാര്‍ട്ടിയും തമ്മില്‍ അടുക്കുന്നതിന് ഈ സിദ്ധാന്തം പ്രത്യയശാസ്ത്രപരിസരം ഒരുക്കിയെങ്കിലും സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ അതിനു സ്വീകാര്യത കിട്ടിയില്ല. എന്നാല്‍, ഈ നിലപാടിന്റെ തുടര്‍ച്ചയായി അശോകമേത്ത 1963-ല്‍ ജവാഹര്‍ലാലിന്റെ ക്ഷണപ്രകാരം ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷപദവി ഏറ്റെടുത്തു. ചെറുകിട-ഇടത്തരം യന്ത്രസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ഒരു സമ്പദ്ഘടന എന്ന ഗാന്ധിജിയുടെ ദര്‍ശനത്തോടും അശോക മേത്തയ്ക്ക് മമത ഇല്ലായിരുന്നു. ദാരിദ്ര്യവും പട്ടിണിയും അകറ്റാന്‍ ഏതു സാങ്കേതികവിദ്യയും സ്വീകരിക്കാമെന്ന് അദ്ദേഹം കരുതി. ഓരോ ഗ്രാമവും സ്വയം പര്യാപ്തമാവണമെന്ന ഗാന്ധിയന്‍ ചിന്ത അപ്രായോഗികമാണെന്നും അശോകമേത്ത വിശ്വസിച്ചു. അതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു യൂണിറ്റുപോലെ പ്രവര്‍ത്തിച്ച് നഗരങ്ങളിലെപ്പോലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് ഗ്രാമ-നഗര അന്തരം ഇല്ലാതാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 1966-ല്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റില്‍ ആസൂത്രണമന്ത്രിയായും അദ്ദേഹം നിയോഗിക്കപ്പെട്ടു. എന്നാല്‍, 1968-ല്‍ അദ്ദേഹം തല്‍സ്ഥാനം രാജിവെച്ചു. അക്കൊല്ലം ചെക്കോസ്ലാവാക്യയിലെ ജനാധിപത്യസമരത്തെ സോവിയറ്റ് യൂണിയന്‍ അടിച്ചമര്‍ത്തിയതിനെ ഇന്ത്യാ ഗവണ്‍മെന്റ് അപലപിച്ചില്ല എന്നതായിരുന്നു രാജിക്കു നിദാനം. പിറ്റേക്കൊല്ലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെത്തുടര്‍ന്ന് അദ്ദേഹം സംഘടനാ കോണ്‍ഗ്രസ് പക്ഷത്തു നിലയുറപ്പിക്കുകയും പിന്നീട് ആ പാര്‍ട്ടിയുടെ ആധ്യക്ഷനായി നിയോഗിക്കപ്പെടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;അടിയന്തരാവസ്ഥയിലെ രാഷ്ട്രീയത്തടവുകാരനായിരുന്ന അശോകമേത്ത ജനതാ ഗവണ്‍മെന്റിന്റെ നയരൂപവത്കരണത്തിലും നിര്‍ണായക പങ്കുവഹിച്ചു. മൊറാര്‍ജി ഗവണ്‍മെന്റ് നിയോഗിച്ച പഞ്ചായത്ത് രാജ് കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ മണ്ഡല്‍ പഞ്ചായത്തുകള്‍ എന്ന ആശയം അവതരിപ്പിച്ചു. രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനായ ഹിന്ദ് മസ്ദൂര്‍ സഭയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. സ്വര്‍ണനാവുള്ള ഈ സ്വാതന്ത്ര്യസമര സേനാനി കനപ്പെട്ട പുസ്തകങ്ങളും എഴുതി. 1984 ഡിസംബര്‍ 11-ന് അശോക മേത്ത അന്തരിച്ചു.&lt;br /&gt;&lt;br /&gt;&lt;div style="color: blue;"&gt;കടപ്പാടു്: &lt;a href="http://www.mathrubhumi.com/article.php?id=1358275"&gt;മാതൃഭൂമി 2011 ഡിസംബര്‍ 27&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-1384390661896984307?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/1384390661896984307/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/12/blog-post_27.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/1384390661896984307'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/1384390661896984307'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/12/blog-post_27.html' title='അശോക മേത്ത: ജനാധിപത്യ സോഷ്യലിസത്തിന്റെ വക്താവ്‌'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-9165744480371788659</id><published>2011-12-27T22:35:00.000-08:00</published><updated>2011-12-27T22:35:12.752-08:00</updated><title type='text'>ലോഹ്യയെ തിരിച്ചറിയുക</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;br /&gt;&lt;i&gt;&lt;span style="color: red;"&gt;ഡോ. വറുഗീസ് ജോര്‍ജ്‌&lt;/span&gt;&lt;/i&gt;, &lt;a href="http://www.mathrubhumi.com/online/malayalam/news/story/1212563/2011-10-12/kerala"&gt;മാതൃഭൂമി 2011 ഒക്ടോബര്‍ 12 &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-6Bh-fQyXgoc/Tvq4YFKMQUI/AAAAAAAABDo/v67wtcjiByc/s1600/lohia.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://2.bp.blogspot.com/-6Bh-fQyXgoc/Tvq4YFKMQUI/AAAAAAAABDo/v67wtcjiByc/s320/lohia.jpg" width="241" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലെ നിതാന്ത പ്രതിപക്ഷമായിരുന്ന ഡോ. രാംമനോഹര്‍ ലോഹിയായുടെ 44-ആമത് ചരമദിനം ഒക്ടോബര്‍ 12നാണ്. അനീതിഘടനകളോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന ലോഹ്യ സ്വാതന്ത്ര്യസമരത്തിലെ അഗ്‌നിസ്ഫുലിംഗവും രാഷ്ട്രീയത്തിലെ നൈതികതയുടെ ഗംഗാപ്രവാഹവുമായിരുന്നു.&lt;br /&gt;&lt;br /&gt;പാരമ്പര്യമായി ലോഹക്കച്ചവടം നടത്തുന്ന കുടുംബമായതിനാലാണ് ലോഹ്യകള്‍ എന്ന് അറിയപ്പെട്ടത്. എന്നാല്‍, രാം മനോഹര്‍ ലോഹ്യയുടെ അച്ഛന്‍ ഹീര്‍ലാല്‍ കച്ചവടം ഉപേക്ഷിച്ചു മുഴുവന്‍ സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറിയിരുന്നു. ബര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്നും 1932-ല്‍ ഡോക്ടറേറ്റ് നേടിയ രാം മനോഹര്‍ ലോഹ്യ തിരികെ നാട്ടിലെത്തുന്നത് ഗാന്ധിജിയുടെ സിവില്‍ നിയമലംഘനസമരത്തിന്റെ നടുവിലേക്കാണ്. ഗാന്ധിജിയും ലോഹ്യയും തമ്മിലുള്ള ബന്ധം സൗഹൃദപരമായ പിണക്കത്തിന്റെയും ഗാഢമായ ഇണക്കത്തിന്റെയുമായിരുന്നു. ലോഹ്യയുടെ ധൈഷണിക ധീരത ഗാന്ധിജിക്ക് ഇഷ്ടമായിരുന്നു. ജോലി ഒന്നും സ്വീകരിക്കാത്ത മുഴുവന്‍ സമയവും സ്വാതന്ത്ര്യസമരത്തില്‍ മുഴുകുന്ന ലോഹ്യയുടെ ഭാവികാര്യങ്ങളെങ്ങനെ എന്ന് ഗാന്ധിജി ചോദിച്ചപ്പോള്‍ അതൊക്കെ ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാമെന്ന് ആശ്രമത്തില്‍ വന്ന് ജമല്‍ലാല്‍ ബജാജ് ഗാന്ധിജിക്ക് ഉറപ്പുകൊടുത്തതായി ലോഹ്യ അനുസ്മരിക്കുന്നുണ്ട്. ലോഹ്യയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഗാന്ധിജി ഈ ഉത്കണ്ഠ കാട്ടിയിരുന്നു.&lt;br /&gt;&lt;br /&gt;ക്വിറ്റ് ഇന്ത്യാ സമരത്തിലും ലോഹ്യയുടെ പങ്കാളിത്തം അത്യുജ്ജ്വലമായിരുന്നു. ''പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന ഗാന്ധിജിയുടെ ആഹ്വാനം അദ്ദേഹം ഹൃദയത്തില്‍ ഏറ്റുവാങ്ങി. പിന്നീട് വിശ്രമം എന്താണെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ല. രാജ്യത്തൊട്ടാകെ ഒളിവിലും തെളിവിലും ലോഹ്യ സഞ്ചരിച്ച് ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു. ബോംബെയില്‍ ഒരു സമാന്തര റേഡിയോ നിലയം ആരംഭിച്ച് പ്രഭാഷണങ്ങള്‍ നടത്തി. യൂസഫ് മെഹറലിയും അരുണ അസഫലിയും ഇക്കാര്യത്തില്‍ ലോഹ്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി. കര്‍മനിരതമായ പോരാട്ടത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഉറക്കംകെടുത്തിയ ലോഹ്യയെ അറസ്റ്റു ചെയ്യാന്‍ ഗവണ്മെന്റ് വല വിരിച്ചു. 1944 മെയ് പത്താം തീയതി ബോംബെയില്‍ വന്നു അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ലാഹോര്‍ കോട്ടയിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.&lt;br /&gt;&lt;br /&gt;നേപ്പാളില്‍വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജയപ്രകാശ് നാരായണും ലാഹോര്‍ കോട്ടയില്‍ ഭീകരമര്‍ദനമേറ്റ് തടവിലുണ്ടായിരുന്നു. 1946 ഏപ്രില്‍ 11 വരെ ഭീകരമായ മര്‍ദനങ്ങള്‍ക്ക് വിധേയനായി ലോഹ്യ തടവില്‍ കഴിഞ്ഞു. രാം മനോഹറിനെ ഒരു നോക്കു കാണാനാഗ്രഹിച്ച അച്ഛന്‍ ഹീര്‍ലാല്‍ ഇതിനിടയില്‍ അന്തരിച്ചു. ഗാന്ധിജിയാണ് ഒരു കമ്പി സന്ദേശത്തിലൂടെ ജയിലില്‍ രാംമനോഹര്‍ ലോഹ്യയെ ഹൃദയഭേദകമായ ഈ വാര്‍ത്ത അറിയിച്ചത്.&lt;br /&gt;&lt;br /&gt;ക്വിറ്റ് ഇന്ത്യാ സമരത്തിലെ രണ്ടു വര്‍ഷത്തെ തടവിനുശേഷം ഏതാനും ദിവസങ്ങള്‍ വിശ്രമിക്കുന്നതിനാണ് ലോഹ്യ ഗോവയില്‍ തന്റെ സുഹൃത്തായ ഡോ. ജൂലിയസ് മെനസിസിന്റെ ഭവനത്തിലെത്തുന്നത്. എന്നാല്‍, ക്വിറ്റ് ഇന്ത്യാ സമരനായകനെ കാണാന്‍ പോര്‍ച്ചുഗീസ് കോളനിയുടെ ഇരുട്ടില്‍നിന്ന് ഗോവക്കാര്‍ ഒറ്റയ്ക്കും കൂട്ടായും എത്തിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;&lt;div style="background-color: white; color: red;"&gt;ഗോവയില്‍&lt;/div&gt;&lt;br /&gt;ഗോവയുടെ സമരത്തിന് നേതൃത്വം കൊടുക്കാന്‍ അവര്‍ ലോഹ്യയോട് അഭ്യര്‍ഥിച്ചു. 1946 ജൂണ്‍ 18-ാം തീയതി ലോഹ്യ പ്രസംഗിച്ച സമ്മേളനത്തില്‍ ഇരുപതിനായിരം പേരാണ് പങ്കെടുത്തത്. പ്രസംഗം തീരുന്നതിന് മുമ്പ് പോര്‍ച്ചുഗീസ് അഡ്മിനിസ്‌ട്രേറ്റര്‍ ക്യാപ്റ്റന്‍ മിറാന്‍ഡ ലോഹ്യയെ അറസ്റ്റു ചെയ്തു. ഇപ്രകാരം സ്വാതന്ത്ര്യസമരത്തിന്റെ ഒരു മുഖം ഗോവയില്‍ തുറന്നു. ലോഹ്യ പ്രസംഗിച്ച സ്ഥലം ലോഹ്യചൗക്ക് എന്ന് അറിയപ്പെടാന്‍ തുടങ്ങി. അക്കൊല്ലം സപ്തംബറില്‍ ഗോവയില്‍ തിരികെയെത്തിയ ലോഹ്യയെ റെയില്‍വേസ്റ്റേഷനില്‍വെച്ചുതന്നെ അറസ്റ്റു ചെയ്തു അഗ്വാദഫോര്‍ട്ടിലെ ഒരു ഇരുട്ടറയില്‍ പാര്‍പ്പിച്ചു. സൈമണ്‍ ബൊളിവറെപ്പോലെയായിരുന്നു ലോഹ്യ. എവിടെ അസ്വാതന്ത്ര്യമുണ്ടോ അവിടെ സ്വാതന്ത്ര്യസമരത്തിന്റെ കൊടുങ്കാറ്റായി ലോഹ്യ എത്തിച്ചേരും. ലോഹ്യ ഗോവയില്‍ പ്രസംഗിച്ച ജൂണ്‍ 18 നാണ് ഗോവയുടെ സ്വാതന്ത്ര്യദിനം.&lt;br /&gt;&lt;br /&gt;രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുവന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചു. 1952 മെയ് മാസത്തില്‍ മധ്യപ്രദേശിലെ പച്ച്മാഡിയില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനത്തില്‍ ലോഹ്യ നടത്തിയ അധ്യക്ഷപ്രഭാഷണമാണ് ഇന്ത്യന്‍ സോഷ്യലിസത്തിന്റെ സൈദ്ധാന്തിക അടിത്തറയ്ക്ക് വ്യക്തത കൊടുത്തത്. മുതലാളിത്തത്തില്‍ നിന്നും കമ്യൂണിസത്തില്‍ നിന്നും വ്യതിരക്തമായ ഒരു നവനാഗരികതയാണ് ഭാരതീയ സോഷ്യലിസം വിഭാവനം ചെയ്യുന്നത്. മുതലാളിത്തം ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു സ്വതന്ത്ര വിപണി കരുപ്പിടിപ്പിക്കുന്നു. ലോകത്തിലെ മൂന്നിലൊന്ന് ജനങ്ങള്‍ക്ക് അത് സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു. മൂന്നില്‍ രണ്ടിനും ദുരിതവും ദാരിദ്ര്യവും യുദ്ധവുമാണ് അത് സമ്മാനിച്ചത്. കമ്യൂണിസം വിഭാവനം ചെയ്യുന്നത് ഉത്പാദന ഉപകരണങ്ങളുടെ സാമൂഹിക ഉടമസ്ഥതയാണ്. എന്നാല്‍, മുതലാളിത്തത്തിന്റെ അതേ ഉത്പാദന രീതി തന്നെയാണ് കമ്യൂണിസം ഉപയോഗിക്കുന്നത്. മനുഷ്യനെ ക്രിമികളായി പുറത്തള്ളുന്നതും പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമായ ഈ വന്‍ യന്ത്രസാങ്കേതികവിദ്യയ്ക്ക് ബദല്‍ ചെറുകിട യന്ത്രമാണ്. അതിനാല്‍ ചെറുകിട യന്ത്ര സാങ്കേതികവിദ്യയിലധിഷ്ഠിതമായി, ജനാധിപത്യപരമായി തീരുമാനമെടുക്കുന്ന ഒരു പങ്കാളിത്ത സമൂഹത്തിന്റെ സൃഷ്ടിക്കായിവേണം ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ നിലകൊള്ളേണ്ടത് എന്നായിരുന്നു ലോഹ്യയുടെ ആഹ്വാനം. അത്തരം ഒരു നീതിസമൂഹം സൃഷ്ടിക്കാനുള്ള ഓരോ പ്രവര്‍ത്തനത്തിനും അതിന്റെ ധാര്‍മികത ഉണ്ടായിരിക്കണം. ഭാവിയില്‍ നീതി സൃഷ്ടിക്കാന്‍ ഇപ്പോള്‍ അനീതിയുടെ മാര്‍ഗം ഉപയോഗിക്കാന്‍ പാടില്ല.&lt;br /&gt;&lt;br /&gt;തുടര്‍ന്ന് ഒരു ദശകം ലോഹ്യ എന്നും സമരങ്ങളുടെ പോര്‍മുഖത്തായിരുന്നു. ഭൂമിക്കും ഭക്ഷണത്തിനും മനുഷ്യാന്തസ്സിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ലോഹ്യയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. 1963-ല്‍ ഫറൂക്കാബാദില്‍നിന്ന് ഒരു ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയില്‍ കടന്നുവന്ന ലോഹ്യ ഇന്ത്യയിലെ പാതിജനങ്ങളുടെ പ്രതിദിന വരുമാനം കാലണയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ ഭരണാധികാരികള്‍ വിളറി. ഭരണാധികാരികളുടെ ആഡംബര ഭ്രമവും ദരിദ്രരുടെ ദയനീയാവസ്ഥയും പാര്‍ലമെന്റില്‍ തുറന്നുകാട്ടിയ ലോഹ്യയുടെ പ്രസംഗങ്ങള്‍ക്ക് ഒട്ടും മാര്‍ദവമില്ലായിരുന്നു. നിസ്സാരമായ ഒരു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലാക്കപ്പെട്ട ലോഹിയാ 1967 ഒക്ടോബര്‍ 12-ആം തീയതി മരണമടഞ്ഞു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണമാണ് ലോഹ്യയ്ക്ക് ഉചിതമായ ആദരാഞ്ജലി.&lt;br /&gt;&lt;br /&gt;&lt;div style="color: blue;"&gt;കടപ്പാടു്: &lt;a href="http://www.mathrubhumi.com/online/malayalam/news/story/1212563/2011-10-12/kerala"&gt;മാതൃഭൂമി 2011 ഒക്ടോബര്‍ 12 &lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="background-color: red; color: #ffe599;"&gt;&lt;b&gt;പ്രതികരണം&lt;/b&gt;&lt;/div&gt;&lt;a href="http://mathrubhumi.com/online/malayalam/news/story/1221111/2011-10-16/kerala"&gt;മാതൃഭൂമി 2011 ഒക്ടോബര്‍ 12&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div style="color: red;"&gt;രാംമനോഹര്‍ ലോഹ്യ&lt;/div&gt;&lt;br /&gt;'ലോഹ്യയെ തിരിച്ചറിയുക' എന്ന ഡോ. വറുഗീസ് ജോര്‍ജിന്റെ ലേഖനം (ഒക്ടോ. 12) സമയോചിതമായി. ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള മറ്റൊരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലതന്നെ. സമരമുഖങ്ങളില്‍, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍, ഭാഷാപ്രശ്‌നത്തില്‍ തുടങ്ങി അദ്ദേഹം കൈവെച്ച മേഖലകളിലെല്ലാം കാലത്തെ അതിജീവിക്കുന്ന ശൈലിയായിരുന്നു ആവിഷ്‌കരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഭ്രാന്തന്‍ ജല്പനങ്ങള്‍ എന്ന് മുദ്രകുത്താന്‍ മറ്റെല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ചുവെന്നതാണ് സത്യം.&lt;br /&gt;&lt;br /&gt;''പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന് 1942-ല്‍ ഗാന്ധിജി ഉയര്‍ത്തിയ മുദ്രാവാക്യം അക്ഷരംപ്രതി നടപ്പാക്കുന്നതിന് ഡോ. ലോഹ്യയും ലോകനായക് ജയപ്രകാശും നേതൃത്വം കൊടുത്ത സോഷ്യലിസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പുത്തന്‍തലമുറയിലെ എത്രപേര്‍ക്ക് അറിയാം? ക്വിറ്റ് ഇന്ത്യാ സമരവിജയത്തിന്റെ ചരിത്രവും മറ്റു ചിലരില്‍ അര്‍പ്പിക്കാനാണല്ലോ നമ്മുടെസമൂഹം തയ്യാറായിരിക്കുന്നത്. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഇടക്കാല ഗവണ്മെന്റ്&lt;br /&gt;രൂപവത്കരിക്കുന്ന സന്ദര്‍ഭം മുതല്‍ പ്രകടമായും കോണ്‍ഗ്രസ് നേതൃത്വം ജെ.പി.യും ലോഹ്യയും ഉള്‍ക്കൊള്ളുന്ന സോഷ്യലിസ്റ്റ് വിഭാഗത്തെ തേജോവധം ചെയ്യുവാന്‍ കച്ചകെട്ടി ഇറങ്ങിയിരുന്നു. ഭാഗ്യവശാല്‍ ഗാന്ധിജി ഈ ഉപജാപങ്ങളില്‍ വിശ്വസിച്ചിരുന്നില്ലെന്നതാണ് സത്യം. 1948 ജനവരി 30-ലെ പ്രാര്‍ഥനായോഗത്തിനുശേഷം താനുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഗാന്ധിജി ലോഹ്യയോട് ആവശ്യപ്പെട്ടത് നടന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഭാരതചരിത്രം തികച്ചും വ്യത്യസ്തമായ സംഭവങ്ങള്‍ക്കുപോലും സാക്ഷ്യം വഹിക്കുമായിരുന്നേനെ.&lt;br /&gt;&lt;br /&gt;പാഠ്യവിഷയമാക്കിയും ഗവേഷണ വിഷയമാക്കിയും വേണ്ട പ്രചാരണം നല്കിയും ലോഹ്യയുടെയും മറ്റു ഉജ്ജ്വലവ്യക്തിത്വങ്ങളുടെയും സ്മരണ ശാശ്വതമാക്കണം.&lt;br /&gt;-പട്ടോളി ഉണ്ണികൃഷ്ണന്‍, കായംകുളം &lt;br /&gt;&lt;br /&gt;&lt;div style="color: blue;"&gt;കടപ്പാടു്: &lt;a href="http://mathrubhumi.com/online/malayalam/news/story/1221111/2011-10-16/kerala"&gt;മാതൃഭൂമി 2011 ഒക്ടോബര്‍ 12&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-9165744480371788659?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/9165744480371788659/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/12/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/9165744480371788659'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/9165744480371788659'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/12/blog-post.html' title='ലോഹ്യയെ തിരിച്ചറിയുക'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-6Bh-fQyXgoc/Tvq4YFKMQUI/AAAAAAAABDo/v67wtcjiByc/s72-c/lohia.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-7364503442504042283</id><published>2011-12-13T23:41:00.000-08:00</published><updated>2011-12-27T23:44:34.658-08:00</updated><title type='text'>എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ചവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു-മേധ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-ANp_EuRFD8U/TvrIjYYtkkI/AAAAAAAABEM/UEXr71acLdY/s1600/medha-matrubhoomi2011dece.13.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/-ANp_EuRFD8U/TvrIjYYtkkI/AAAAAAAABEM/UEXr71acLdY/s320/medha-matrubhoomi2011dece.13.jpg" width="249" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;തിരുവനന്തപുരം, ഡിസം 12: കാളകൂടവിഷമായ എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ട് വിതച്ച ദുരന്തങ്ങള്‍ക്ക് കാരണക്കാരായവര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ സ്വതന്ത്രരായി വിഹരിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകയും എന്‍ എ പി എം നേതാവുമായ മേധാപട്കര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധാപട്കര്‍. കാസര്‍കോട്ടെ ദുരന്തത്തിന് കാരണക്കാരായ പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍, കോര്‍പറേറ്റ് ശക്തികള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെയെല്ലാം നിയമത്തിന് മുന്നില്‍കൊണ്ടുവരണം. വികസനത്തിന്റെ പേരില്‍ കാസര്‍കോട്ട് നടന്നത് കര്‍ഷക ജനതയുടെ കൂട്ടക്കൊലയാണ്. കേന്ദ്രമന്ത്രി പവാര്‍ ജനീവയില്‍ ജനങ്ങള്‍ക്കെതിരായ നിലപാടെടുത്തു. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ തെരുവില്‍ ഉപവസിച്ച വ്യക്തിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും മേധാപട്കര്‍ കുറ്റപ്പെടുത്തി.&lt;br /&gt;&lt;br /&gt;ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 'നിശബ്ദ വസന്തത്തി'ന്റെ ഉദ്ഘാടനവും മേധാപട്കര്‍ നിര്‍വഹിച്ചു. 'എന്‍മകജെ'യുടെ രചയിതാവ് അംബികാസുതന്‍ മങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി. സി.ആര്‍. നീലകണ്ഠന് നല്‍കി 'കൃഷിഗീത'യുടെ പ്രകാശനവും മേധാപട്കര്‍ നിര്‍വഹിച്ചു.&lt;br /&gt;&lt;br /&gt;ട്രിബ്യൂണല്‍ സ്ഥാപിക്കുക, മനുഷ്യാവകാശക്കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, രോഗികള്‍ക്ക് ചികിത്സ ഏര്‍പ്പെടുത്തുക, കടബാധ്യതകള്‍ എഴുതിത്തള്ളുക, ജൈവ പുനഃസ്ഥാപനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.&lt;br /&gt;&lt;br /&gt;ബി.ആര്‍.പി. ഭാസ്‌കര്‍, സി.ആര്‍. നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍&lt;span style="background-color: #fff2cc;"&gt;,സമാജവാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്&lt;/span&gt;,  അംബികാസുതന്‍ മങ്ങാട്, എം.എ. റഹ്മാന്‍, കെ.എസ്.അബ്ദുള്ള, ടി. പീറ്റര്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, റസാഖ് പാലേരി, ഡി.സുന്ദരേശന്‍, വെള്ളനാട് രാമചന്ദ്രന്‍, വി.ഹരിലാല്‍, സ്വീറ്റാദാസന്‍, എം.ഷാജര്‍ഖാന്‍, ശ്രീകാന്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-7364503442504042283?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/7364503442504042283/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/12/blog-post_13.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7364503442504042283'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7364503442504042283'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/12/blog-post_13.html' title='എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ചവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു-മേധ'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-ANp_EuRFD8U/TvrIjYYtkkI/AAAAAAAABEM/UEXr71acLdY/s72-c/medha-matrubhoomi2011dece.13.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-2684659336818096635</id><published>2011-11-11T05:01:00.001-08:00</published><updated>2011-11-11T05:09:07.630-08:00</updated><title type='text'>കൂടംകുളം അണുശക്തിനിലയത്തിനെതിരെ സമാജവാദി ജനപരിഷത്ത് സത്യാഗ്രഹം നടത്തി</title><content type='html'>&lt;br /&gt;&lt;b&gt;തിരുവനന്തപുരം,നവംബര്‍ 10:&lt;/b&gt; കൂടംകുളം അണുശക്തിനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കുക, പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാജവാദി ജനപരിഷത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ സത്യാഗ്രഹം നടത്തി. പാര്‍‍ട്ടി  ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.മോഹന ദാസ്, കെ.രമേശന്‍, അഡ്വ. ജയിമോന്‍ തങ്കച്ചന്‍, രഘു പി., മാഗ്ലിന്‍ പീറ്റര്‍, ചാമുണ്ഡേശ്വരി, സുജോ ബി. ജോസ്, എം.എന്‍. തങ്കപ്പന്‍. കെ.എം. ബാലമുരളീകൃഷ്ണ എന്നിവര്‍ സംസാരിച്ചു.&lt;br /&gt;അവലംബം: &lt;a href="http://www.mathrubhumi.com/thiruvananthapuram/news/1270012-local_news-Thiruvananthapuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html"&gt;മാതൃഭൂമി&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-2684659336818096635?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/2684659336818096635/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/11/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/2684659336818096635'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/2684659336818096635'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/11/blog-post.html' title='കൂടംകുളം അണുശക്തിനിലയത്തിനെതിരെ സമാജവാദി ജനപരിഷത്ത് സത്യാഗ്രഹം നടത്തി'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-6275308594576154936</id><published>2011-10-28T23:33:00.000-07:00</published><updated>2011-12-27T23:38:07.510-08:00</updated><title type='text'>‘കൂടംകുളം ആണവനിലയത്തിനെതിരെ നിയമസഭ നിലപാടെടുക്കണം’</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;തിരുവനന്തപുരം: കൂടംകുളം ആണവനിലയം ഉയര്‍ത്തുന്ന ഭീഷണി കേരളത്തിന്‍െറയോ തമിഴ്നാടിന്‍െറയോ മാത്രം പ്രശ്നമല്ളെന്നും മാനവരാശിയുടേത് മുഴുവനാണെന്നും കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. കൂടംകുളം ആണവനിലയ പദ്ധതി ഉപേക്ഷിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട്  സെക്രട്ടേറിയറ്റിന് മുന്നില്‍ ആണവനിലയ വിരുദ്ധ സമരഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വലിയപ്രതീക്ഷയോടെയാണ് ഹോമി ജെ ഭാഭയെ പോലുള്ളവര്‍ ആണവോര്‍ജത്തെ കണ്ടിരുന്നതെങ്കിലും ആണവസാങ്കേതിക വിദ്യയുടെ ചരിത്രം ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ബി.ആര്‍.പി. ഭാസ്കര്‍ പറഞ്ഞു.  &lt;br /&gt;സുരക്ഷിതമായി ആണവനിലയം പ്രവര്‍ത്തിപ്പിക്കാനാവില്ളെന്ന് തിരിച്ചറിഞ്ഞ അമേരിക്കയിലെ ഷോര്‍ഹാമിലും ഫിലിപ്പെന്‍സിലെ ബത്താനിലും ആണവനിലയങ്ങള്‍ നിര്‍മാണത്തിനുശേഷവും ഉപേക്ഷിക്കേപ്പെട്ടിട്ടുണ്ടെന്ന് ഡോ. ആര്‍.വി.ജി. മേനോന്‍ ചൂണ്ടിക്കാട്ടി.&lt;br /&gt;&lt;br /&gt;ആണവനിലയങ്ങള്‍ക്ക് ദേശാതിര്‍ത്തികളോ ചെക്പോസ്റ്റുകളോ ഇല്ലെന്നും കൂടംകുളം കാര്യത്തില്‍ നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യം ന്യായമാണെന്നും ഉപവാസത്തെ അഭിവാദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു.&lt;br /&gt;&lt;br /&gt;പ്രശസ്ത ആര്‍ക്കിടെക് പത്മശ്രീ ജി. ശങ്കര്‍, സി.ആര്‍. നീലകണ്ഠന്‍, &lt;span style="background-color: yellow;"&gt;സമാജവാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി ജോഷി ജേക്കബ്&lt;/span&gt;, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, വി.ടി. പത്മനാഭന്‍, ജിയോ ജോസ്, സി.പി.ഐ.എം.എല്‍ നേതാവ് ടി.സി. സുബ്രഹ്മണ്യന്‍, എസ്.യു.സി.ഐ നേതാവ് ജെയ്സണ്‍ ജോസഫ്, മീരാ അശോക് (യുവകലാസാഹിതി), മാഗ്ളിന്‍ പീറ്റര്‍, ഐ.ഐ. വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍, കേരള കോണ്‍ ഗ്രസ് എം നേതാവ് കുരുവിള മാത്യൂസ്, ഡോ. ഡി. സുരേന്ദ്രനാഥ്, ടി. പീറ്റര്‍ (കേരള സ്വത്വന്ത മത്സ്യത്തൊഴിലാളി ഫെഡറേഷന്‍), കെ.എസ്. നിസാര്‍ (എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി), ജോര്‍ജ് പുലികുത്തിയില്‍ (ജനനീതി തൃശൂര്‍), എം.എന്‍. ഗിരി, ജോര്‍ജ് ജേക്കബ്, കെ.എം. സുലൈമാന്‍, കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു, കവി പി.കെ. ഗോപി, പത്രപ്രവര്‍ത്തക പാര്‍വതി ദേവി, മേഴ്സി അലക്സാണ്ടര്‍, ജോളി ചെറിയത്ത് (സ്ത്രീകൂട്ടായ്മ), കെ. സഹദേവന്‍, ആര്‍. നന്ദലാല്‍ എന്നിവര്‍ സംസാരിച്ചു. ഈരാറ്റുപേട്ടയിലെ ഗേള്‍സ് എച്ച്.എസ്.എസിലെ മുപ്പതോളം വിദ്യാര്‍ഥികളും ഉപവാസത്തില്‍ പങ്കാളികളായി.&lt;br /&gt;&lt;br /&gt;അവലംബം- ഒക്ടോബര്‍ 28 മാധ്യമം&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-6275308594576154936?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/6275308594576154936/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post_28.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6275308594576154936'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6275308594576154936'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post_28.html' title='‘കൂടംകുളം ആണവനിലയത്തിനെതിരെ നിയമസഭ നിലപാടെടുക്കണം’'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-6493012787573497560</id><published>2011-10-17T23:27:00.000-07:00</published><updated>2011-10-17T23:33:28.139-07:00</updated><title type='text'>സമാജവാദി ജനപരിഷത്ത്‌: പഴയനേതൃത്വം തന്നെ വീണ്ടും</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="background-color: #fff2cc; color: red;"&gt;&lt;b&gt;അഡ്വ. ജോഷി ജേക്കബ്‌ വീണ്ടും ദേശീയ സെക്രട്ടറി&lt;/b&gt;&lt;/div&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-_ZePSzBcaqM/Rrr6VnfJa-I/AAAAAAAAABM/e7ijscowtAc/s1600/joshi.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://4.bp.blogspot.com/-_ZePSzBcaqM/Rrr6VnfJa-I/AAAAAAAAABM/e7ijscowtAc/s200/joshi.jpg" width="148" /&gt;&lt;/a&gt;സാസാറാം : ബീഹാറിലെ സാസാറാമില്‍ &lt;i&gt;&lt;span style="color: #cc0000;"&gt;അശ്വനികുമാര്‍ ശുക്ല ഗ്രാമം&lt;/span&gt; &lt;/i&gt; എന്ന സമ്മേളനസ്ഥലത്തു് ഒക്ടോ.10 മുതല്‍ 12 വരെ ചേര്‍ന്ന സമാജവാദി ജനപരിഷത്ത്‌ ദേശീയ സമ്മേളനം വരുന്ന രണ്ടു് വര്‍ഷയ്ക്കുള്ള ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. &lt;br /&gt;&lt;br /&gt;പ്രസിഡന്റായി ലിംഗരാജ്‌ (ഒഡീഷ) ഉപാദ്ധ്യക്ഷരായി സുനില്‍ (മദ്ധ്യപ്രദേശ്‌), അഡ്വ.നിഷാ ശിവുര്‍ക്കോര്‍ (മഹാരാഷ്‌ട്ര), പ്രൊഫ.അജിത്‌ ത്സാ(ദില്ലി) എന്നിവരും ജനറല്‍ സെക്രട്ടറിയായി ഡോ. സോമനാഥ്‌ ത്രിപാഠി (ഉത്തര്‍ പ്രദേശ്‌) സംഘടന സെക്രട്ടറിയായി വിശ്വനാഥ്‌ ബാഗി (ത്സാര്‍ഖ‌ണ്ഡ്‌) എന്നിവരും സെക്രട്ടറിമാരായി അഡ്വ. ജോഷി ജേക്കബ്‌  (കേരളം), കമല്‍ ബാനര്‍ജി (പശ്ചിമ ബെങ്ഗാള്‍), ലിംഗരാജ്‌ ആസാദ്‌ (ഒഡീഷ). സഞ്‌ജീവ്‌ സാനേ (മഹാരാഷ്‌ട്ര) എന്നിവരും ഖജാന്‍ജിയായി രാജേന്ദ്രകുമാര്‍ ബിന്ദലും (ദില്ലി) തെരഞ്ഞെടുക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി മുന്‍ എം.എല്‍.എ ശിവപൂജന്‍ സിംഹ്, അഫ്‌ളാത്തൂണ്‍ ദേശായ്, അജയ്‌ ഖരേ, രാം കേവല്‍ ചൗഹാന്‍, ഓം പ്രകാശ്‌, ഡോ.സന്തുഭായ്‌ സന്ത്‌, സുധാകര്‍ റാവു ദേശ്‌മുഖ്‌, രമേശ് മഹാപത്ര, സത്യേന്ദ്രദാസ്‌ റായ്‌, കെ.രമേശ്‌ (കേരളം), ശീശ്‌മണി ത്രിപാഠി, എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;രാജ്യമൊട്ടാകെ വ്യാപകമായ കുടിയൊഴിപ്പിക്കലും കര്‍ഷക ആത്മഹത്യകളും കൊടിയ വിലക്കയറ്റവും കോടാനുകോടികളുടെ അഴിമതിയും ഖനികളുടെ കൊള്ളയും ശാശ്വതമാക്കുന്ന നവ സാമ്പത്തികനയം പിന്‍വലിക്കണമെന്ന്‌ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള അവകാശവാദത്തിലൊഴികെ ഇക്കഴിഞ്ഞ രണ്ടു ദശകത്തെ സാമ്പത്തിക നയം രാജ്യത്തെ സര്‍വ്വാതോമുഖമായ തകര്‍ച്ചയിലാണ്‌ എത്തിച്ചത്‌.&lt;br /&gt;&lt;br /&gt;വളര്‍ച്ചാ  നിരക്കിനെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളും ഇന്നത്തെ നിലയിലുള്ള ആര്‍ത്തിപൂണ്ട ഖനന ഫലമായി ഖനിജങ്ങള്‍ അവസാനിക്കുന്നതോടെ പൂര്‍ണ്ണയമായും കെട്ടടങ്ങും. ആഗോള സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും സമ്പന്നരാജ്യങ്ങളില്‍ വമ്പിച്ച ബഹുജന പ്രക്ഷോഭണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്‌. എന്നാല്‍ ആഗോള ചൂഷണത്തിന്‌ വിധേയമാകുന്ന ഏഷ്യനാഫ്രിക്കന്‍ ലത്തീനമേരിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ഉണര്‍ന്ന് ‌ നടത്തുന്ന സമര മുന്നേറ്റങ്ങളിലൂടെ  മാത്രമേ അടിസ്ഥാനമാറ്റത്തിന്‌ വഴി തുറക്കുകയുള്ളൂ. &lt;br /&gt;&lt;br /&gt;അടുത്ത ജനുവരി ഒന്നുമുതല്‍ നവസാമ്പത്തിക നയം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടത്തുന്ന പ്രചാരണ പ്രക്ഷോഭണങ്ങള്‍ക്ക് തുടക്കം കുറിക്കും. കൂടങ്കുളത്തും ജയ്‌താപൂരിലും ഹരിയാണയിലും അണ്വോര്‍ജനിലയങ്ങള്‍ക്കെകതിരെ ജനങ്ങള്‍ നടത്തുന്ന സമരത്തിന്‌ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ദലിതരിലും പിന്നോക്ക വിഭാഗങ്ങളിലും ന്യൂനപക്ഷങ്ങളിലും ഏറെ പിന്നോക്കം നില്ക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കുലവേണ്ടി പാര്‍ട്ടി പോരാടും. കര്‍ഷകരെ ഉല്‌പാദന തലത്തിലുള്ള ചൂഷണത്തില്‍ നിന്ന്‌ രക്ഷിക്കുന്ന തനതായ &lt;span style="color: #990000;"&gt;പലേക്കര്‍ മാതൃക ചെലവില്ലാ പ്രകൃതി കൃഷി&lt;/span&gt; പ്രചരിപ്പിയ്‌ക്കുവാനും തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;അഴിമതിയ്‌ക്കും സാമ്പത്തിക-സാമൂഹിക ചൂഷണത്തിനും എതിരെ &lt;i style="color: #cc0000;"&gt;വ്യവസ്ഥയെ മാറ്റൂ രാജ്യത്തെ മാറ്റിത്തീര്‍ക്കൂ  (വ്യവസ്ഥാ ബദ്‌ലോ, ദേശ്‌ കോ ബദ്‌ലോ) &lt;/i&gt;എന്ന മുദ്രാവാക്യമുയര്‍ത്തി  വിപുലമായ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കും.&lt;br /&gt;&lt;br /&gt;പ്രമുഖ സോഷ്യലിസ്റ്റ്‌ നേതാവ്‌ പ്രൊഫ:വിനോദ്‌ പ്രസാദ്‌ സിംഹ് ഒക്ടോ.10-നു് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഡോ.ലോഹിയയുടെ സഹപ്രവര്‍ത്തകനും ജെ.പി.മുന്നേറ്റത്തിലെ പ്രമുഖനുമായ മുതിര്‍ന്ന സോഷ്യലിസ്റ്റ്‌ നേതാവ്‌ രാം ഇക്‌ബാല്‍ ബര്‍സി, പ്രൊഫ: യോഗേന്ദ്ര യാദവ്‌, ജനമുക്തി സംഘര്‍ഷ വാഹനി നേതാവ്‌ മന്‍ തന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . പ്രമുഖ സോഷ്യലിസ്റ്റ്‌ ചിന്തകനായ സച്ചിദാനന്ദ സിഹ്ന സമാപന സന്ദേശം നല്കി.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-6493012787573497560?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/6493012787573497560/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post_17.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6493012787573497560'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6493012787573497560'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post_17.html' title='സമാജവാദി ജനപരിഷത്ത്‌: പഴയനേതൃത്വം തന്നെ വീണ്ടും'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-_ZePSzBcaqM/Rrr6VnfJa-I/AAAAAAAAABM/e7ijscowtAc/s72-c/joshi.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-191010949115727003</id><published>2011-10-07T03:59:00.000-07:00</published><updated>2011-10-07T03:59:31.331-07:00</updated><title type='text'>മനുഷ്യസമൂഹം കൈവരിച്ച മഹാനന്മയാണു് ഗാന്ധിജി-നാരായണ ദേശായി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-GH4EnZKFR4Y/To7WoFGKrWI/AAAAAAAAA-A/zGH3TzFGLBw/s1600/Narayan+Desai-newsmalabar-1.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="256" src="http://3.bp.blogspot.com/-GH4EnZKFR4Y/To7WoFGKrWI/AAAAAAAAA-A/zGH3TzFGLBw/s320/Narayan+Desai-newsmalabar-1.jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;കടപ്പാടു്&amp;nbsp;: &lt;a href="http://www.newsmalabar.com/Malabarnews_inpage.aspx?newsid=2404"&gt;ന്യൂസ് മലബാര്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;b&gt;തിരുവനന്തപുരം, ഒക്ടോ.3: &lt;/b&gt;മനുഷ്യസമൂഹത്തിന് കൈവരിക്കാന്‍ കഴിഞ്ഞ ഏറ്റവും വലിയ നന്മയാണ് ഗാന്ധിജിയെന്ന് പ്രമുഖഗാന്ധിയനും എഴുത്തുകാരനുമായ നാരായണ ദേശായി പറഞ്ഞു. അഹിംസയുടെയും സ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്നു നല്കിയ ഗാന്ധിജിയുടെ പ്രവര്‍ത്തനം വരുംതലമുറകള്‍ക്ക് നിത്യമാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നാരായണ്‍ ദേശായി രചിച്ച ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തത്തിന്റെ മലയാള പരിഭാഷയായ &lt;span style="color: #cc0000;"&gt;'എന്റെ ജീവിതം തന്നെ എന്റെ സന്ദേശം' &lt;/span&gt;എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഗാന്ധിയന്‍ സദസില്‍ നിന്ന് ലഭിച്ച ഹൃദ്യമായ സ്വീകരണത്തിനും നല്ലവാക്കുകള്‍ക്കും  അദ്ദേഹം നന്ദി പറഞ്ഞു.&lt;br /&gt;&lt;br /&gt;വൈകിട്ട് അഞ്ചിന് തൈക്കാട് ഗാന്ധിഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.സി.വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് പുസ്തകം നല്കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ലോകത്തിനൊന്നാകെ ഗാന്ധിജിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുവരികയാണെന്ന് ഉമ്മന്‍ ചാ‍ണ്ടി പറഞ്ഞു. അദ്ദേഹത്തെ അടുത്തറിയാനും ആശയങ്ങളുടെ പ്രസക്തി തിരിച്ചറിയാനും കഴിയുകയെന്നതാണ് വരുംതലമുറകളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://1.bp.blogspot.com/-ckfdXNfvAyo/To7X_l84ZKI/AAAAAAAAA-E/_b4t2PBTYzA/s1600/NARAYAN+DASAY-mathrubhumi.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="178" src="http://1.bp.blogspot.com/-ckfdXNfvAyo/To7X_l84ZKI/AAAAAAAAA-E/_b4t2PBTYzA/s320/NARAYAN+DASAY-mathrubhumi.jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;കടപ്പാടു്&amp;nbsp;:&lt;a href="http://www.mathrubhumi.com/online/malayalam/news/story/1198830/2011-10-04/kerala"&gt;മാതൃഭൂമി&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷനായിരുന്നു. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍, എഴുത്തുകാരന്‍ ടി.പി. രാജീവന്‍, കെ.ജെ. ജോണി തുടങ്ങിയവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;കെ. സഹദേവനാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ‍‍ഹിച്ചിരിക്കുന്നത്. കറന്റ്  ബുക്സ് ആണ് പ്രസാധകര്‍.&lt;br /&gt;&lt;br /&gt;&lt;div style="color: blue;"&gt;&lt;b&gt;ചിത്രം:&lt;/b&gt; നാരായണ്‍ ദേശായി ഗാന്ധിജിയെക്കുറിച്ച് എഴുതിയ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം എന്ന പുസ്തകത്തിന് കെ.സഹദേവന്‍ എഴുതിയ പരിഭാഷ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി.വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് നല്കി പ്രകാശനം നിര്‍വ്വഹിക്കുന്നു. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്, നാരായണ ദേശായി എന്നിവര്‍ സമീപം. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-191010949115727003?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/191010949115727003/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post_1370.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/191010949115727003'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/191010949115727003'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post_1370.html' title='മനുഷ്യസമൂഹം കൈവരിച്ച മഹാനന്മയാണു് ഗാന്ധിജി-നാരായണ ദേശായി'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-GH4EnZKFR4Y/To7WoFGKrWI/AAAAAAAAA-A/zGH3TzFGLBw/s72-c/Narayan+Desai-newsmalabar-1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-32068365148396648</id><published>2011-10-07T03:28:00.000-07:00</published><updated>2011-10-07T03:28:05.122-07:00</updated><title type='text'>എനിക്ക് ഒരു മാസമുള്ളപ്പോഴേ ഗാന്ധിജി കണ്ടു; ഞാന്‍ കണ്ടത് ഏറെക്കഴിഞ്ഞ്: നാരായണ ദേശായി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-tY-ci2Bd2X8/To7RDaTdfGI/AAAAAAAAA98/xJlD614ntew/s1600/narayanan+desai-MANORAMA+copy.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="104" src="http://2.bp.blogspot.com/-tY-ci2Bd2X8/To7RDaTdfGI/AAAAAAAAA98/xJlD614ntew/s200/narayanan+desai-MANORAMA+copy.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;b&gt;തിരുവനന്തപുരം: &lt;/b&gt; '&lt;i&gt;എവിടെപ്പോയാലും കുട്ടികള്‍ എന്നോടു് ചോദിക്കുക ഗാന്ധിജിയെ എന്നാണു് ആദ്യമായി കണ്ടതെന്നാണു്. എന്നാല്‍, ഞാന്‍ കാണുന്നതിനു് മുന്‍പ് ഗാന്ധിജി എന്നെയാണു് കണ്ടതു്. എനിക്ക് ഒരു മാസം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അടുക്കലെത്തിയതാണു്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണു് ഞാന്‍ അദ്ദേഹത്തെ കാണാന്‍ തുടങ്ങിയതു്'.&lt;/i&gt;  പ്രമുഖ    ഗാന്ധിയനും ഭൂദാന പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിലൊരാളുമായ നാരായണ്‍ ദേശായി തലസ്ഥാനത്ത് ആര്യനാട്ടെ വിനോബാ നികേതനില്‍ മലയാള മനോരമയോടു് പറഞ്ഞു. &lt;br /&gt;&lt;br /&gt;ഗാന്ധിജിയുടെ സമ്പൂര്‍ണ ജീവചരിത്രമായ 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' രചിച്ച നാരായണ ദേശായി അതിന്റെ മലയാളം പരിഭാഷയുടെ പ്രകാശനത്തിനായാണു് തലസ്ഥാനത്തെത്തിയത് .  ഗാന്ധിജയന്തി ദിനത്തില്‍  വിനോബാ നികേതനില്‍ ഭൂദാന പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകയും പ്രമുഖ ഗാന്ധിയനുമായ പരിവ്രാജിക രാജമ്മയോടൊപ്പം അദ്ദേഹം ഗാന്ധിസ്മരണകള്‍ പുതുക്കി. &lt;br /&gt;&lt;br /&gt;&lt;i&gt;'മുതിര്‍ന്നയവര്‍ക്കു്  ഗാന്ധിജിയെ ഏറെ ബഹുമാനമായിരുന്നു. ഗാന്ധിജിയെ കാണാനെത്തി മടങ്ങുമ്പോള്‍ തന്റെ പിന്‍ഭാഗം അദ്ദേഹത്തിനഭിമുഖമായി വരരുതെന്നു് നെഹ്റുവിനു് നിര്‍ബ‍ന്ധമുണ്ടായിരുന്നു. അതിനാല്‍, അല്പ ദൂരം പിന്നാക്കം നടന്നാണു് നെഹ്റു മടങ്ങുക.  ഗാന്ധിജി പക്ഷേ, ഞാനടക്കമുള്ള കുട്ടികള്‍ക്കു്  ബാപ്പു മാത്രമായിരുന്നു . ഞങ്ങള്‍ക്ക് അദ്ദേഹം മഹാത്മാവല്ല, കളിത്തോഴനായിരുന്നു. സബര്‍മിതി നദിയില്‍ ഞങ്ങള്‍ ഒരുമിച്ചു നീന്തി. കുട്ടികള്‍ അദ്ദേഹത്തിന്റെ മുഖത്തു് വെള്ളം തേവി. അദ്ദേഹം തിരിച്ചും'. &lt;/i&gt;&lt;br /&gt;&lt;br /&gt;ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചു ധാരാളം രചനകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ സമഗ്ര ജീവിതം ഏറെയൊന്നും എഴുതപ്പെട്ടിട്ടില്ലെന്നു നാരായണ് ദേശായി പറഞ്ഞു. ഗാന്ധിജിയുടെ ആത്മകഥ 1920കള്‍ വരെ മാത്രമേ വിവരിക്കുന്നുമുള്ളൂ. ആ കുറവ് പരിഹരിക്കാനാണു് താന്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'ത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2000 പേജില്‍ നാലു് വാല്യങ്ങളായാണു പുസ്തകമിറങ്ങുന്നത്. മഹാത്മജിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകനാണു് നാരായണ ദേശായി.&lt;br /&gt;&lt;br /&gt;ഇരുപതോളം വര്‍ഷം ഗാന്ധിജിയുടെ കൂടെ സബര്‍മേതിയിലും സേവാഗ്രാമിലുമായി ചെലവഴിച്ചു. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത അദ്ദേഹം ഗുരുകുല സമ്പ്രദായപ്രകാരം വിദ്യാഭ്യാസം നേടി. ആചാര്യ വിനോബഭാവെയുടെ കൂടെ ഭൂദാന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ഗുജറാത്തിലെങ്ങും കാല്‍നടയായി 12000 കിലോമീറ്റര്‍ സഞ്ചരിച്ച് 3000 ഏക്കര്‍ ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്കു്  വിതരണം ചെയ്തു. പിന്നീട് ജയപ്രകാശ് നാരായണനോടൊപ്പം ശാന്തിസേന, തരുണ്‍ ഗാന്ധിസേന തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഗുജറാത്തി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലായി അന്‍പതോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്. &lt;br /&gt;&lt;br /&gt;ജ്ഞാനപീഠം, മൂര്‍ത്തി  ദേവി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് തുടങ്ങി അനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗുജറാത്ത് സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന നാരായണ്‍ ദേശായി ഇപ്പോള്‍ മഹാത്മജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാന്‍സലറാണ്. മഹാത്മജിയുടെ ജീവിതവും ദര്‍ശനവും പുതുതലമുറയിലെത്തിക്കാന്‍ രാജ്യമെമ്പാടും&lt;b&gt;&lt;i&gt; 'ഗാന്ധികഥ' &lt;/i&gt;&lt;/b&gt;നടത്തിവരികയാണ് 87കാരനായ അദ്ദേഹം. &lt;br /&gt;&lt;br /&gt;കടപ്പാടു്&lt;br /&gt;&lt;a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&amp;amp;contentId=10171330&amp;amp;tabId=11 "&gt;മലയാള മനോരമ 2011 ഒക്ടോ.3&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-32068365148396648?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/32068365148396648/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post_07.html#comment-form' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/32068365148396648'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/32068365148396648'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post_07.html' title='എനിക്ക് ഒരു മാസമുള്ളപ്പോഴേ ഗാന്ധിജി കണ്ടു; ഞാന്‍ കണ്ടത് ഏറെക്കഴിഞ്ഞ്: നാരായണ ദേശായി'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-tY-ci2Bd2X8/To7RDaTdfGI/AAAAAAAAA98/xJlD614ntew/s72-c/narayanan+desai-MANORAMA+copy.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-4176524933995576370</id><published>2011-10-06T04:24:00.000-07:00</published><updated>2011-10-06T04:24:54.889-07:00</updated><title type='text'>ജയപ്രകാശ് നാരായണന്റെ വ്യാജമരണവാര്‍ത്തയും ലോകസഭയും</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;br /&gt;മരിക്കാത്തൊരാളുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തിയ ചരിത്രം നമ്മുടെ ലോകസഭയ്ക്കുണ്ടു്. 1979 മാര്‍ച്ച്  22 വ്യാഴാഴ്ച. അന്ന് 1.10ന്, സ്പീക്കര്‍ കെ.എസ്. ഹെഗ്ഡേ ആ വാര്‍ത്ത ലോകസഭയെ അറിയിച്ചു: &lt;br /&gt;&lt;blockquote&gt;&lt;b&gt;&lt;span style="color: red;"&gt;"ലോകനായക് ജയപ്രകാശ് നാരായണന്‍ അന്തരിച്ചു. സ്വാതന്ത്ര്യത്തിന്റെ ജീവിയ്ക്കുന്ന പ്രതീകത്തെ നമുക്കു് നഷ്ടപ്പെട്ടു&lt;/span&gt;&lt;/b&gt;&lt;span style="color: red;"&gt;"&lt;/span&gt;&lt;/blockquote&gt;ലോക്സഭാംഗങ്ങള്‍ ഞെട്ടിത്തരിച്ചിരിക്കെ, പ്രധാനമന്ത്രി മൊറാര്‍ജി ദേശായി അതു് ശരിവച്ചു. ആ വലിയ വാര്‍ത്ത ആകാശവാണിയും വാര്‍ത്താ വിതരണ ഏജന്‍സികളും ലോകം മുഴുവന്‍ എത്തിക്കാന്‍ ഒട്ടും വൈകിയില്ല. &lt;br /&gt;&lt;br /&gt;മുംബൈയില്‍ ജെ പി മരണവുമായി പോരാട്ടം നടത്തിയിരുന്ന ജസ്‌ലക് ആശുപത്രിയിലേക്ക് ആരാധകസഹസ്രങ്ങള്‍ ഇരച്ചുകയറി. &lt;b&gt;പക്ഷേ, അപ്പോഴും ജീവനോടെയുണ്ടായിരുന്നു, ജെപി!&lt;/b&gt;&lt;br /&gt;&lt;br /&gt;നേരത്തെ കൊടുത്ത വാര്‍ത്തയ്ക്കു വാര്‍ത്താ ഏജന്‍സികള്‍ രണ്ടു് മണിയ്ക്കു് തിരുത്തു് നല്കി. നേതാക്കള്‍ അനുശോചന സന്ദേശങ്ങള്‍ പിന്‍വലിച്ചു. വ്യാജവാര്‍ത്ത  ലോകസഭാ സ്പീക്കര്‍ക്ക്  എവിടെനിന്നു് കിട്ടിയെന്ന അന്വേഷണങ്ങളുടെ ബഹളമായി. ഇന്റലിജന്‍സ്  ബ്യൂറോ ഡയറക്ടറാണു് തന്നെ അതു് അറിയിച്ചതെന്ന് മൊറാര്‍ജി സഭയില്‍ പറഞ്ഞു. ഡയറക്ടര്‍ക്ക്  ആ വിവരം കിട്ടിയത് മുംബൈയിലുള്ള അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും. എന്തായാലും ആറുമാസം കഴിഞ്ഞ് , ഒക്ടോബര്‍ എട്ടിനായിരുന്നു ജെപിയുടെ യഥാര്‍ഥമായ മരണം. &lt;br /&gt;&lt;br /&gt;തെറ്റായി അനുശോചനം നടത്തിയെന്ന വാര്‍ത്ത സഭാരേഖകളില്‍ നിന്നു് നീക്കാന്‍ ലോകസഭാ സ്പീക്കര്‍ കെ.എസ്. ഹെഗ്ഡെ ശ്രമിച്ചില്ല. നമ്മുടെ ലോകസഭയുടെ ചരിത്രത്തിന്റെ ഭാഗമായി അതു് മാറി.&lt;br /&gt;&lt;br /&gt;&lt;b&gt;അവലംബം&lt;/b&gt;: &lt;a href="http://subscribe.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?tabId=15&amp;amp;programId=&amp;amp;channelId=-1073797107&amp;amp;contentId=10058535&amp;amp;BV_ID=@@@"&gt;തോമസ് ജേക്കബ്, മലയാളമനോരമ&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-4176524933995576370?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/4176524933995576370/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post_06.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4176524933995576370'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4176524933995576370'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post_06.html' title='ജയപ്രകാശ് നാരായണന്റെ വ്യാജമരണവാര്‍ത്തയും ലോകസഭയും'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-3589848982666802034</id><published>2011-10-06T03:18:00.000-07:00</published><updated>2011-10-06T03:18:31.598-07:00</updated><title type='text'>സമാജവാദി ജനപരിഷത്ത് ദേശീയ സമ്മേളനം ബിഹാറിലെ സാസറാമില്‍</title><content type='html'>&lt;b&gt;കോട്ടയം, ഒക്ടോ.4:&lt;/b&gt; സമാജ്‌വാദി ജനപരിഷത്ത് പാര്‍ട്ടിയുടെ ദേശീയസമ്മേളനം 10 മുതല്‍ 12 വരെ ബീഹാറിലെ സാസറാമില്‍ ചേരുമെന്ന് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനം സോഷ്യലിസ്റ്റ് നേതാവ് പ്രൊഫ. വിനോദ് പ്രസാദ്‌ സിംഹ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ലിംഗരാജ് അധ്യക്ഷത വഹിക്കും. മേധാ പട്കര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിന്‍ഹ ഉദ്ഘാടനം ചെയ്യും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-3589848982666802034?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/3589848982666802034/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/3589848982666802034'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/3589848982666802034'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/10/blog-post.html' title='സമാജവാദി ജനപരിഷത്ത് ദേശീയ സമ്മേളനം ബിഹാറിലെ സാസറാമില്‍'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-4543460675506245304</id><published>2011-09-15T22:54:00.000-07:00</published><updated>2011-10-06T03:14:59.422-07:00</updated><title type='text'>പ്രവീണ്‍ വാഘ് അന്തരിച്ചു</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-u52swRj8mLA/TnH3phh1qOI/AAAAAAAAA9M/VlU4wh0j0Es/s1600/praveen+wagh-3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://2.bp.blogspot.com/-u52swRj8mLA/TnH3phh1qOI/AAAAAAAAA9M/VlU4wh0j0Es/s320/praveen+wagh-3.jpg" width="213" /&gt;&lt;/a&gt;&lt;/div&gt;&lt;span style="font-size: large;"&gt;&lt;span style="color: blue;"&gt;ഔറംഗബാദ്: &lt;/span&gt;സമാജവാദി ജനപരിഷത്ത് ദേശീയനേതാക്കളിലൊരാളായ പ്രവീണ്‍ വാഘ് സെപ്തംബര്‍15നു് പുലര്‍ച്ചെ അന്തരിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;അമ്പത്തൊമ്പതുകാരനായ അദ്ദേഹം ജനപരിഷത്ത്‌ ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായിരുന്നു. ദേശീയ ഉപാദ്ധ്യക്ഷനായും ദേശീയ ഖജാന്‍ജിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഔറംഗബാദ്‌ ഹൈക്കോടതി അഭിഭാഷകനായ വാഘ്‌ ദലിത വിദ്യാര്‍ഥികളുടെ നീതിക്കുവേണ്ടിയുള്ള സമരങ്ങളിലൂടെയാണ്‌ പൊതുരംഗത്തേക്ക്‌ കടന്നുവന്നത്‌. മറാഠ്‌വാഡാ സര്‍വകലാശാലാ ഡോ. അംബേദ്‌കര്‍ സര്‍വകലാശാല എന്ന്‌ പുനര്‍ നാമകരണം ചെയ്യുന്നതിനുവേണ്ടി നടത്തിയ മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചു. മറാഠ്‌വാഡാ ലേബര്‍ യൂണിയന്‍, ഔറംഗബാദിലെ ഗാര്‍ഹിക തൊഴിലാളി യൂണിയന്‍ എന്നിവയിലൂടെ മറാഠ്‌വാഡയില്‍ അസംഘടിത തൊഴിലാളികളുടെ ശക്‌തമായ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt; മലയാളിയായ തലശേരി സ്വദേശി കോലാപൂരിലെ ശിവാജി സര്‍വകലാശാലയില്‍ ശാസ്‌ത്ര അധ്യാപികയായ ഡോ. പത്മിനിയാണ്‌ ഭാര്യ. മകന്‍: അജയ്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a href="http://mangalam.com/index.php?page=detail&amp;amp;nid=477779&amp;amp;lang=malayalam"&gt;മംഗളം വാര്‍ത്ത&lt;/a&gt;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a href="http://indiansocialist.blogspot.com/2011/09/samajwadi-jana-parishad-leader-praveen.html"&gt;Samajwadi Jana Parishad leader Praveen Wagh passes away&amp;nbsp;&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-4543460675506245304?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/4543460675506245304/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/09/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4543460675506245304'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4543460675506245304'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/09/blog-post.html' title='പ്രവീണ്‍ വാഘ് അന്തരിച്ചു'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-u52swRj8mLA/TnH3phh1qOI/AAAAAAAAA9M/VlU4wh0j0Es/s72-c/praveen+wagh-3.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-3364580262064879052</id><published>2011-06-11T07:41:00.000-07:00</published><updated>2011-06-11T07:41:46.966-07:00</updated><title type='text'>കോട്ടയത്ത് ലോകപരിസ്ഥിതി ദിനത്തില്‍ നടന്ന പരിസ്ഥിതിസമ്മേളനത്തെപ്പറ്റി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഒ വി ഉഷ മാധ്യമത്തില്‍‍ ജൂണ്‍‍ 9നെഴുതിയതു്&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="background-color: red;"&gt;&lt;span class="Apple-style-span" style="color: yellow; font-size: large;"&gt;ഒരു പരിസ്ഥിതിസമ്മേളനം&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="background-color: blue;"&gt;&lt;span class="Apple-style-span" style="color: white;"&gt;ഉള്ളുതുറന്ന്&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="color: orange;"&gt;ഒ.വി. ഉഷ&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-HIKs0VQ-I6E/TfN-AVQhhbI/AAAAAAAAA8w/j9CbB7gOXUM/s1600/ov+usha.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="177" src="http://1.bp.blogspot.com/-HIKs0VQ-I6E/TfN-AVQhhbI/AAAAAAAAA8w/j9CbB7gOXUM/s400/ov+usha.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഞാന്‍ പങ്കെടുത്ത ഒരു പരിസ്ഥിതി സമ്മേളനത്തെപ്പറ്റി പറയട്ടെ. കോട്ടയത്ത് ലോകപരിസ്ഥിതി ദിനത്തില്‍ നടന്ന പല പരിപാടികളിലൊന്നായിരുന്നു അത്. വര്‍ഷങ്ങളായി എനിക്ക് പരിചയമുളള അഡ്വ. ജോഷി ജേക്കബാണ് എന്നെ ക്ഷണിച്ചത്. സമാജ്‌വാദി ജനപരിഷത്തിന്റെ ദേശീയ സെക്രട്ടറിയായ അദ്ദേഹം കൃഷിയിലും നാച്വറോപതിയിലും ഒക്കെ താല്‍പര്യമുള്ള ഒരു സുമനസ്സാണ്. ഇദ്ദേഹം ക്ഷണിച്ച ഒരു പരിപാടിക്കു ചെന്നിട്ടാണ് 'അയല്‍ക്കൂട്ടം' എന്ന ആശയം മുന്നോട്ടുവെക്കുകയും സുന്ദരമായി പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഗാന്ധിയനായിരുന്ന പങ്കജാക്ഷന്‍സാറിനെ ഞാന്‍ പരിചയപ്പെട്ടത് (പങ്കജാക്ഷന്‍ സാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.) അയല്‍ക്കൂട്ടത്തിന്റെ പ്രവര്‍ത്തനം നേരില്‍ കാണാന്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ചെല്ലണമെന്ന് കരുതിയതാണ്. നിര്‍ഭാഗ്യവശാല്‍ ചെല്ലാനൊത്തില്ല.  തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുക, പരസ്‌പരം വേണ്ട സഹായങ്ങള്‍ ചെയ്യുക, കൂട്ടായ ചെറുസംരംഭങ്ങളില്‍ക്കൂടി ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നിങ്ങനെ സാധാരണ ജീവിതത്തെ മധുരീകരിക്കുന്ന പലതും ചെയ്യാന്‍ കഴിയുന്നത് എത്ര നല്ലതാണ്!&lt;br /&gt;&lt;br /&gt;മഹാത്മാഗാന്ധി ഭാരതത്തിനുവേണ്ടി സ്വപ്‌നം കണ്ട വികസനം ഇത്തരം സ്വയം പര്യാപ്തതയില്‍ വേരോടി നില്‍ക്കുന്ന ഒന്നാണ്. ഏറിയ കൂറും ഗ്രാമപ്രദേശങ്ങളില്‍ കഴിഞ്ഞുകൂടുന്ന കര്‍ഷകരുടെ ഇന്ത്യയെ മഹാത്മജിക്ക് നല്ലപോലെ അറിയാമായിരുന്നു. ഗ്രാമങ്ങളെ പ്രബുദ്ധമാക്കുക, സ്വയം പര്യാപ്തമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിവേകം നിറഞ്ഞ വികസനരേഖ. പക്ഷേ, കാലത്തിന്റെ പോക്ക് വ്യവസായവത്കരണത്തിന്റെ കൈപിടിച്ചുകൊണ്ടായിരുന്നു. ആ വഴിക്കായിരുന്നു ഗാന്ധിശിഷ്യനായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മനസ്സും നീങ്ങിയത്. അണക്കെട്ടുകള്‍ ആധുനിക സംസ്‌കാരത്തിന്റെ ക്ഷേത്രങ്ങളാണെന്ന തന്റെ നിലപാടു പിന്നീട് അദ്ദേഹം മാറ്റിയെങ്കിലും വിദേശത്തുനിന്നു വന്ന ആശയങ്ങള്‍  ഇപ്പോഴും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;അതുകൊണ്ട് അനേകകോടികളുടെ സാമ്പത്തിക ഇടപാടുള്ള രാജ്യാന്തര കച്ചവടം ചെയ്തു നാം അണുനിലയങ്ങള്‍ ഉണ്ടാക്കുകയാണ്. ഭാരതത്തിന്റെ വികസനം എത്തിനില്‍ക്കുന്നത് ഇവിടെയാണ്. അണുനിലയങ്ങള്‍ അണുബോംബില്‍നിന്നും വളരെ ദൂരത്തല്ല എന്ന് അമേരിക്കയിലെ ത്രീമൈല്‍ ഐലന്‍ഡും പഴയ സോവിയറ്റ് യൂനിയനിലെ ചെര്‍ണോബിലും നമ്മെ പഠിപ്പിച്ചില്ല; ജപ്പാനിലെ ഫുകുഷിമയും പഠിപ്പിക്കുന്നില്ല. ജീവിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യ ഭരണഘടന ഉറപ്പാക്കുന്നു. ആ അടിസ്ഥാനാവകാശത്തിനു വേണ്ടി ജയ്താപൂരില്‍ അണുനിലയം വേണ്ടെന്നു പറയുന്ന ആ പ്രദേശത്തെ ജനങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തത് നമ്മുടെ ജനാധിപത്യ ഭരണകൂടമാണെന്നത് വേദനാ ജനകമാണ്. ശാസ്ത്രീയമായും സത്യസന്ധമായും വസ്തുതകളെ വിലയിരുത്തേണ്ട  ഒരു ജനാധിപത്യ ഭരണകൂടം കോര്‍പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നതിനെ വികസനമെന്ന് നമുക്ക് പറയാനാവുമോ? ഗാന്ധിയുടെ വികസനസങ്കല്‍പം ഭാരതത്തില്‍ ഇന്നും പ്രസക്തമാണ്. കാരണം ഇത് ഇന്നും കൃഷിക്കാരും ചെറുപണിക്കാരുമടങ്ങിയ പാവപ്പെട്ട ജനലക്ഷങ്ങളുടെ നാടാണ്; ദരിദ്രനാരായണന്മാരുടെ നാട്.&lt;br /&gt;&lt;br /&gt;അതുകൊണ്ട് ജയിക്കാന്‍ സാധ്യത നന്നെ കുറവാണെന്നു തോന്നുന്നതാണെങ്കില്‍ തന്നെയും പലതരം ചെറുത്തു നില്‍പുകളില്‍ ഏര്‍പ്പെടുന്ന പല ആളുകളും ഗാന്ധിയിലേക്കു തിരിയുന്നു. വികസനം ഗാന്ധി, വലുപ്പങ്ങള്‍ കൊണ്ടളന്നില്ല; മനുഷ്യന്റെ തൃപ്തികൊണ്ടും ജീവിതഗതിയുടെ അന്തസ്സുകൊണ്ടും ഉണ്ടാകേണ്ട സമഗ്രതയായിരുന്നു അതിന്റെ അളവുകോല്‍.&lt;br /&gt;&lt;br /&gt;ഞാന്‍ പങ്കെടുത്ത സമ്മേളനത്തിലും ഗാന്ധി ഒരദൃശ്യസാന്നിധ്യമായി എനിക്കനുഭവപ്പെട്ടു.സംഘാടകരില്‍ കോട്ടയത്തെ ഗാന്ധിസ്മാരകഗ്രാമസേവാകേന്ദ്രവും സര്‍വോദയ മണ്ഡലവുമുണ്ടായിരുന്നു. കൂടാതെ സീറോ ബജറ്റ് കൃഷി, വെച്ചൂര്‍ കണ്‍സര്‍വേഷന്‍, പ്രകൃതി ജീവനം, മണ്‍പാത്ര നിര്‍മാണം,പരമ്പരാഗത കൃഷി തുടങ്ങിയ താല്‍പര്യങ്ങള്‍ പ്രതിനിധീകരിക്കപ്പെട്ടിരുന്നു.&lt;br /&gt;&lt;br /&gt;ഞാന്‍ കവിയെന്ന നിലക്ക്, ആശയപരമായി ആശാന്റെ പൈതൃകത്തെ പ്രത്യേകിച്ച് ആദരിക്കുന്നതു കൊണ്ട്, സദസ്സിനെ അഭിസംബോധന ചെയ്തപ്പോള്‍ ഓര്‍ത്തത് 'അണുജീവിയിലും സഹോദര/ പ്രണയം ത്വല്‍കൃപയാലെ തോന്നണം' എന്ന വരികളാണ്. ദൈവത്തോടുള്ള ആശാന്റെ ആ പ്രാര്‍ഥന കുറേനാളായി എപ്പോഴും മനസ്സിലുള്ളതാണ്.&lt;br /&gt;ഇന്നുവരെയുണ്ടായ ശാസ്ത്രസാങ്കേതികവിദ്യകളെ നമുക്ക് തള്ളിക്കളയാനാവില്ല. പക്ഷേ, എങ്ങനെ അവയുടെ വിനാശകരമായ വശങ്ങള്‍ കുറക്കാം എന്നാണ് ഇനി നോക്കേണ്ടത്. ബദല്‍ അന്വേഷണങ്ങളില്‍ വ്യാപൃതരായവരായിരുന്നു സംസാരിച്ച മിക്കവരും. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വഴിയേ വായനക്കാരുമായി പങ്കുവെക്കാം. ഒരുപക്ഷേ, അവയില്‍ പലതും നിങ്ങളറിയുന്ന കാര്യങ്ങളാവാം. പക്ഷേ, അവയെല്ലാം നമ്മളാവര്‍ത്തിച്ചു ചിന്തിക്കേണ്ട കാര്യങ്ങളാണെന്നു ഞാന്‍ കരുതുന്നു.&lt;br /&gt;&lt;br /&gt;http://www.madhyamam.com/news/86208/110609&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-3364580262064879052?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/3364580262064879052/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/06/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/3364580262064879052'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/3364580262064879052'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/06/blog-post.html' title='കോട്ടയത്ത് ലോകപരിസ്ഥിതി ദിനത്തില്‍ നടന്ന പരിസ്ഥിതിസമ്മേളനത്തെപ്പറ്റി'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-HIKs0VQ-I6E/TfN-AVQhhbI/AAAAAAAAA8w/j9CbB7gOXUM/s72-c/ov+usha.jpg' height='72' width='72'/><thr:total>0</thr:total><georss:featurename>Kottayam, കേരളം, India</georss:featurename><georss:point>9.598720499999999 76.52889660000005</georss:point><georss:box>9.525081499999999 76.47143310000006 9.672359499999999 76.58636010000005</georss:box></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-8579532923128680150</id><published>2011-05-21T07:46:00.000-07:00</published><updated>2011-06-11T07:48:40.443-07:00</updated><title type='text'>കരമണല്‍ ഖനനം: കളക്ടര്‍ ഇടപെടണം</title><content type='html'>&lt;b&gt;കൊടുവള്ളി: &lt;/b&gt;കുടുംബശ്രീ പച്ചക്കറി കൃഷിയുടെ മറവില്‍ പൂനൂര്‍പുഴ, ചെറുപുഴ എന്നിവടങ്ങളിലെ പുറമ്പോക്ക് ഭൂമികളിലെ കരമണല്‍ നീക്കം ചെയ്യാനുള്ള ശ്രമവും പൂനൂര്‍ പുഴയിലെ കക്കോടി, കൊടുവള്ളി, നെല്ലാങ്കണ്ടി തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതലായി പുഴയോരം കൈയേറി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് സമാജ്‌വാദി ജനപരിഷത്ത് ദേശീയ സമിതി അംഗം സുരേഷ് നരിക്കുനി ആവശ്യപ്പെട്ടു. പുഴയുടെ സ്വാഭാവിക സ്ഥിതി പുനഃസ്ഥാപിക്കാന്‍ റവന്യൂ സര്‍വേ വകുപ്പുതലത്തില്‍ നടപടി ഉണ്ടാവണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-8579532923128680150?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/8579532923128680150/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/05/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8579532923128680150'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8579532923128680150'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/05/blog-post.html' title='കരമണല്‍ ഖനനം: കളക്ടര്‍ ഇടപെടണം'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-1182475979298374376</id><published>2011-04-06T07:50:00.000-07:00</published><updated>2011-06-11T07:51:43.369-07:00</updated><title type='text'>സമാജവാദി ജനപരിഷത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍</title><content type='html'>കാലടി: അങ്കമാലി മണ്ഡലത്തിലെ സമാജവാദി ജനപരിഷത്തിന്റെ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ഞാളിയന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കണ്‍വീനര്‍ അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട, സംസ്ഥാന ട്രഷറര്‍ കെ. രമേഷ്, സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ഞാളിയന്‍, എ.എ. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-1182475979298374376?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/1182475979298374376/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/04/blog-post_06.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/1182475979298374376'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/1182475979298374376'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/04/blog-post_06.html' title='സമാജവാദി ജനപരിഷത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-3785794854616527136</id><published>2011-04-01T05:45:00.000-07:00</published><updated>2011-04-12T06:36:30.034-07:00</updated><title type='text'>സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്‌ കരുത്തേകുക: സമാജവാദി ജനപരിഷത്ത്</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div style="color: red;"&gt;&lt;b&gt;പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ്‌ ഞാളിയന്‍ അങ്കമാലി മണ്ഡലത്തിലെ സമാജവാദിജനപരിഷത്ത്‌ സ്ഥാനാര്‍‍ത്ഥി&lt;/b&gt;&lt;/div&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-SbJQw3ZKtxQ/TaRRmazrvdI/AAAAAAAAA8o/lcfOsu5xRik/s1600/Francis++Njalian-image.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/-SbJQw3ZKtxQ/TaRRmazrvdI/AAAAAAAAA8o/lcfOsu5xRik/s320/Francis++Njalian-image.jpg" width="245" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr style="color: blue;"&gt;&lt;td class="tr-caption" style="text-align: center;"&gt;ഫ്രാന്‍സിസ്‌ ഞാളിയന്‍&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;കാലടി: പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന്‌ ഇതിനോടകം ജനവിശ്വാസം നേടിയ ഫ്രാന്‍സിസ്‌ ഞാളിയനെ സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി അങ്കമാലി മണ്ഡലത്തില്‍ സമാജവാദി ജനപരിഷത്ത്‌ ജനസമ്മതിയ്‌ക്കായി മത്സരിപ്പിക്കുന്നു. ഇതോടനുബന്ധിച്ചു് സമാജവാദിജനപരിഷത്ത്‌ സംസ്ഥാന നേതൃത്വം പുറപ്പെടുവിച്ച ആഭ്യര്‍‍ത്ഥന ചുവടെ:-&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രിയ സമ്മതിദായകരെ,&lt;br /&gt;&lt;br /&gt;2011 ഏപ്രില്‍ 13-ന്‌ പതിമൂന്നാം കേരള നിയമസഭയിലേക്ക്‌ നാം നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുകയാണല്ലോ. സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുവാനും നിലനിര്‍ത്തുവാനും കഴിയുന്ന നയപരിപാടികള്‍ മുന്‍നിര്‍ത്തി വേണം നാം വരുന്ന അഞ്ചുവര്‍ഷത്തേയ്‌ക്കുള്ള കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്നവരെ തെരഞ്ഞെടുക്കുവാന്‍. ഓരോ തവണയും തെരഞ്ഞെടുത്തുവിടുന്ന സര്‍ക്കാരുകളെ ചവിട്ടി പുറത്താക്കേണ്ട ഗതികേടിലാണ്‌ കേരള ജനത. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ജനങ്ങളുടെ യഥാര്‍ത്ഥ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അമ്പേപരാജയപ്പെടുന്നതിനാലാല്‍ ജനങ്ങള്‍ക്ക്‌ മറ്റൊരു മാര്‍ഗവുമില്ലാതാവുന്നു. &lt;br /&gt;&lt;br /&gt;പൊതുജീവിതത്തിലെ മൂല്യശോഷണവും സാധാരണ ജനങ്ങളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയും സാമൂഹിക അസമത്വവും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അധീശാധികാരവും കാര്‍ഷിക മേഖലയുടെ പ്രതിസന്ധികളും കാലങ്ങളായി കേരളം നേരിടുന്ന ഏറ്റവും പൊതുവായ പ്രശനങ്ങളാണ്‌. സര്‍ക്കാരുകള്‍ പലതവണ മാറിയിട്ടും അവയ്‌ക്കൊന്നും പരിഹാരമില്ല, മാത്രമല്ല അവയെല്ലാം മൂര്‍ച്ഛിച്ച്‌ ഒരിക്കലും ആരെക്കൊണ്ടും പരിഹരിക്കാനാവില്ല എന്ന സ്ഥിതിവിശേഷത്തിലേയ്‌ക്കു രാഷ്‌ട്രീയത്തിലെ ശാക്തികചേരികള്‍ നമ്മെ നയിയ്‌ക്കുകയുമാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;നമ്മുടെ സമൂഹത്തിന്റെ വളരെ ലളിതവും ഋജുവുമായ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാവുന്നതും പരിഹരിക്കേണ്ടതുമാണ്‌. എന്നാല്‍ അതിനുപകരം സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും മറ്റൊരു വര്‍ണ്ണക്കാഴ്‌ചയാണ്‌ എല്ലാ വ്യവസ്ഥാപിത രാഷ്‌ട്രീയശക്തികളും മുന്നോട്ടുവയ്‌ക്കുന്നത്‌. അത്‌ ബാഹ്യമായി ചില സൗകര്യങ്ങളും സുഖവും ഒരുക്കുന്നുവെന്നത്‌ ശരിയാണ്‌. എന്നാല്‍ അതോടൊപ്പം ലളിതമായി പരിഹരിക്കേണ്ട അടിസ്ഥാനപ്രശങ്ങളെ അത്‌ വഷളാക്കുകയും സങ്കീര്‍ണ്ണമാക്കുകയുമാണ്‌ മാത്രമല്ല കുടുതല്‍ ഗുരുതരമായ പുതിയ പ്രശ്‌നങ്ങള്‍ അത്‌ ഉണ്ടാക്കുകയും ചെയ്യുന്നു. വെള്ളം പ്രകൃതിയില്‍ നിന്ന്‌ സമൃദ്ധമായികിട്ടുന്ന നമ്മുടെ സംസ്ഥാനത്ത്‌ കുടിവെള്ളക്ഷാമം; സൂര്യപ്രകാശവും കാറ്റും സമൃദ്ധമായ കേരളത്തില്‍ അത്‌പ്രയോജനപ്പെടുത്താതെ ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച്‌ വായ്‌ത്താരി: ആ വൈരുദ്ധ്യങ്ങള്‍ മാത്രമല്ല പുതുതായിവരുന്ന ഗുരുതര പ്രശ്‌നങ്ങള്‍. മനുഷ്യരാശിയും സര്‍വ്വജീവജാലങ്ങളും നിലനിന്നുപോരുന്ന നമ്മുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ച്‌ മനുഷ്യരാശിയുടെയും ജീവന്റെ തന്നെയും അതിജീവനം അപകടപ്പെടുത്തുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. മനുഷ്യനും ജീവനും നിലനില്‍ക്കാനാവശ്യമായ ശുദ്ധവായുവും ശുദ്ധജലവും മാരകമായ വിധത്തില്‍ വിഷലിപ്‌തമാക്കി നമുക്ക്‌ എത്രനാള്‍ മുന്നോട്ട്‌ പോകുവാന്‍ കഴിയും? കേരളത്തിന്റെ ഏറ്റവും വലിയ ശുദ്ധജലവാഹിനിയായ പെരിയാറ്റിലെ വെള്ളത്തില്‍ കാഡ്‌മിയം, രസം തുടങ്ങിയ മാരകവിഷങ്ങള്‍ തള്ളി അതേവെള്ളം കുടിയ്‌ക്കുവാന്‍ വിതരണം ചെയ്യുന്ന സാമ്പത്തിക പുരോഗതിയുടെ യുക്തി മാത്രമൊന്നാലോചിച്ചാല്‍ മതി. മഹാനഗരങ്ങള്‍ ചീര്‍ത്ത്‌ വളരുമ്പോള്‍ അവിടുത്തെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും മനുഷ്യാന്തസ്സിന്‌ നിരക്കുന്ന ജീവിതം സ്വപ്‌നം കാണുവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്‌ അതിന്റെ മീതെ മെട്രോയും ഹൈട്ടെക്കും സ്‌മാര്‍ട്ട്‌ സിറ്റിയും വല്ലാര്‍പാടം ടെര്‍മിനലും പണിതുയര്‍ത്തുന്നവര്‍ അവയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ സാമ്പത്തിക കുത്തകകള്‍ കാഴ്‌ച വെയ്‌ക്കുന്ന കോടാനുകോടി രൂപ വരുന്ന പണത്തിനുമുന്നില്‍ ജനങ്ങളെ മറക്കുന്നു. പരസ്യമായതും പരസ്യമാകാത്തതുമായ എണ്ണിയാലൊടുങ്ങാത്ത കോടികളുടെ അഴിമതി കൊള്ളകള്‍ നാട്ടുനടപ്പാകുവാന്‍ അതാണു കാരണം. ഏതുവിധേനയും പണംകുമിഞ്ഞു കൂട്ടുവാന്‍ തുനിഞ്ഞിറങ്ങുന്ന സ്ഥാപിത താല്‍പര്യക്കാര്‍ക്കെല്ലാം തഴച്ചുവളരുവാന്‍ അത്‌ സാഹചര്യമുണ്ടാക്കും. മദ്യ, ലോട്ടറി, നിയമനത്തട്ടിപ്പ്‌ തുടങ്ങിയ മാഫിയാകളും അഴിമതിയും മൂല്യശോഷണവും മറ്റും നമ്മുടെ രാജ്യത്തെയാകെ വിഴുങ്ങിയിരിയ്‌ക്കുന്നു &lt;br /&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://4.bp.blogspot.com/-rOUJgs_59AQ/TaRSCYTPiiI/AAAAAAAAA8s/70uXjq2mN60/s1600/Coconut.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="233" src="http://4.bp.blogspot.com/-rOUJgs_59AQ/TaRSCYTPiiI/AAAAAAAAA8s/70uXjq2mN60/s320/Coconut.jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span style="color: blue;"&gt;തെരഞ്ഞെടുപ്പു് ചിഹ്നം നാളികേരം&lt;/span&gt; &lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;എന്നാല്‍ അതിന്റെയെല്ലാം ഭാരം അവസാനമായി താങ്ങേണ്ടിവരുന്നത്‌ ഗ്രാമങ്ങളും തീര മലയോരമേഖലകളുമാണ്‌ വമ്പന്‍പാറമടകളും വിവേചനമില്ലാത്ത മണല്‍വാരലും മണ്ണുമാന്തലും ഗ്രാമനിവാസികള്‍ക്ക്‌ ക്രമേണയായി ജീവിതം അസാദ്ധ്യമാക്കി തീര്‍ക്കുന്നു. മഹാത്മാഗാന്ധി നിരീക്ഷിച്ചതുപോലെ പ്രകൃതിയിലെ വിഭവങ്ങള്‍ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ വിവേചനപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടത്‌. എന്നാല്‍ ഇന്നത്തെ ആധുനിക വികസനം പുരാണത്തിലെ ബകന്റെ ഭക്ഷണരീതി പോലെ എത്രയെത്ര പ്രകൃതി വിഭവങ്ങള്‍ നശിപ്പിച്ച്‌ തീര്‍ത്താലും മതിവരാതെ വാ തുറന്ന്‌ നില്‍ക്കുകയാണ്‌.&lt;br /&gt;&lt;br /&gt;എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, ബി.ജെ.പി. തുടങ്ങിയ ശാക്തിക ചേരികളെല്ലാം അതിജീവനം തകര്‍ക്കുന്ന ഇന്നത്തെ വികസനത്തിന്റെ കാര്യത്തില്‍ സര്‍വ്വസമ്മതിയിലാണ്‌ അതിന്‌ കാരണം അവയുടെ ആശയങ്ങളും ദര്‍ശനപദ്ധതികളും അമ്പേ പരാജയപ്പെട്ടതും കാലഹരണപ്പെട്ടതുമാണ്‌. കാലങ്ങളായുള്ള നമ്മുടെ പ്രശ്‌നങ്ങളെ പരിഹരിയ്‌ക്കുവാനോ പുതിയ പ്രശ്‌നങ്ങളെ നേരിടുവാനോ സന്തുഷ്‌ടിയും സമാധാനവും ഉള്ള ഒരുജീവിതം ജനങ്ങള്‍ക്ക്‌ നല്‍കുന്ന യഥാര്‍ത്ഥ പുരോഗതി കൈവരുത്തുവാനോ ഒരു വ്യവസ്ഥാപിത രാഷ്‌ട്രീയ കക്ഷിക്കും കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല. രണ്ടുരൂപയ്‌ക്കും ഒരു രൂപയ്‌ക്കും അരി വിതരണം ചെയ്യുവാന്‍ മത്സരിയ്‌ക്കുന്ന അവര്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വഞ്ചിയ്‌ക്കുകയാണ്‌. കാര്‍ഷിക- ഭക്ഷ്യ ഉല്‍പാദനം തകര്‍ക്കുന്ന ഇന്നത്തെ വിനാശകരമായ വികസനം ഉയര്‍ത്തിപ്പിടിയ്‌ക്കുന്ന അവര്‍, വിതരണം ചെയ്യുവാന്‍ നാളെ അരിയെവിടെ എന്ന ചോദ്യം മനഃപൂര്‍വ്വം മറച്ചു വെയ്‌ക്കുകയാണ്‌ . പ്രാണവായു, ശുദ്ധ ജലം, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദം, അന്തസ്സ്‌ തുടങ്ങിയഅടിസ്ഥാനാവശ്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഉറപ്പുവരുത്തുന്ന യഥാര്‍ത്ഥ വികസനം കൈവരുത്തുവാന്‍ മഹാത്മാഗാന്ധിയും ഡോ.ലോഹിയയും ജയപ്രകാശ്‌ നാരായണനും ഡോ:അംബേഡ്‌കറും നല്‍കുന്ന ദിശയടെ പ്രകാശത്തില്‍ പുതിയ നയപരിപാടികള്‍ നമുക്കുണ്ടാവണം ഇന്ത്യയില്‍ നുറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദലിതര്‍, ആദിവാസികള്‍, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍, ദളിതക്രൈസ്‌തവര്‍, സ്‌ത്രീകള്‍ തുടങ്ങിയ ജനസമൂഹങ്ങളുടെ സമത്വം പ്രത്യേക അവസരങ്ങളിലൂടെ അധികാര പങ്കാളിത്തം വഴി വേണം നേടുവാന്‍. അക്കാര്യത്തിലും സമഗ്രവും നൂതനവുമായ കാഴ്‌ചപ്പാടുകള്‍ ഉണ്ടാവണം. പ്ലാച്ചിമടയിലും കിനാലൂരിലും മൂലമ്പിള്ളിയിലും എന്‍ഡോസള്‍ഫാന്‍ ഭൂമിയിലും ഉയരുന്ന ജനങ്ങളുടെ രോദനത്തില്‍ നിന്ന്‌ പുതിയൊരു രാഷ്‌ട്രീയം കരുപ്പിടിപ്പിക്കണം.&lt;br /&gt;&lt;br /&gt;സാമൂഹികവും സാമ്പത്തികവുമായ ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സമാജവാദി ജനപരിഷത്ത്‌, അവയ്‌ക്കുവേണ്ടി പോരാടുന്ന വിവിധ ജനകീയ പ്രസ്ഥാനങ്ങള്‍ ചേര്‍ന്നു രൂപം കൊടുത്ത സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌. സ്വാതന്ത്ര്യസമരത്തില്‍ ഉജ്ജ്വല പോരാട്ടങ്ങള്‍ നയിച്ച ജയപ്രകാശ്‌ നാരായണന്റെയും ഡോ. റാം മനോഹര്‍ ലോഹിയയുടെയും മറ്റും നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ സോഷ്യലിസ്റ്റു് പ്രസ്‌ഥാനത്തിന്റെ പുതിയ ഘട്ടമാണ്‌ സമാജവാദിജനപരിഷത്ത്‌. പുതിയ രാഷ്‌ട്രീയത്തിന്റെ പുതിയ നയപരിപാടികളോടെ രാജ്യമൊട്ടാകെ സമാധാനപരമായ പോരാട്ടങ്ങള്‍ ആഗോളവല്‍ക്കരണത്തിനെതിരെ നടത്തുന്ന സമാജവാദി ജനപരിഷത്ത്‌ സാമൂഹിക-സാമ്പത്തിക സമത്വത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌.&lt;br /&gt;&lt;br /&gt;പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന്‌ ഇതിനോടകം ജനവിശ്വാസം നേടിയ ഫ്രാന്‍സിസ്‌ ഞാളിയനെ സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി അങ്കമാലി മണ്ഡലത്തില്‍ സമാജവാദിജനപരിഷത്ത്‌ ജനസമ്മതിയ്‌ക്കായി മത്സരിപ്പിക്കുകയാണ്‌. മണ്ണ്‌ മാഫിയയുടെയും പാറമട ലോബിയുടെയും ആക്രമണങ്ങള്‍ക്കും വധഭീഷണികള്‍ക്കും മുമ്പില്‍ മുട്ടുമടക്കാതെയും പ്രലോഭനങ്ങള്‍ക്ക്‌ വശംവദനാകാതെയും ജനങ്ങളുടെ നന്മയ്‌ക്കുവേണ്ടി ഉറച്ചുനിന്ന്‌ ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്ന ഫ്രാന്‍സീസ്‌ ഞാളിയന്‌ ഈ നിര്‍ണായക ഘട്ടത്തില്‍ വോട്ടുചെയത്‌ പിന്തുണ നല്‍കുവാന്‍ മുഴുവന്‍ സമ്മതിദായകരോടും സവിനയം അഭ്യര്‍ത്ഥിക്കുന്നു. സമ്പൂര്‍ണ്ണ മാറ്റത്തിനുഉള്ള പുതിയ രാഷ്‌ട്രീയത്തിന്‌ കരുത്തേകുവാന്‍ നമ്മുടെ ഓരോ വോട്ടും &lt;b&gt;&lt;span style="color: orange;"&gt;നാളികേരം&lt;/span&gt;&lt;/b&gt; അടയാളത്തില്‍ ചെയത്‌ ഫ്രാന്‍സീസ്‌ ഞാളിയനെ വിജയിപ്പിയ്‌ക്കുക.&lt;br /&gt;&lt;br /&gt;&lt;span style="color: #f9cb9c;"&gt;സമാജവാദി ജനപരിഷത്ത്‌ അങ്കമാലി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ സമിതി കണ്‍വീനര്‍&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="color: #f9cb9c;"&gt;&amp;nbsp;&lt;/span&gt; &lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-3785794854616527136?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/3785794854616527136/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/04/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/3785794854616527136'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/3785794854616527136'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/04/blog-post.html' title='സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്‌ കരുത്തേകുക: സമാജവാദി ജനപരിഷത്ത്'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-SbJQw3ZKtxQ/TaRRmazrvdI/AAAAAAAAA8o/lcfOsu5xRik/s72-c/Francis++Njalian-image.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-6918067443755092284</id><published>2011-03-09T22:44:00.000-08:00</published><updated>2011-03-09T22:44:49.110-08:00</updated><title type='text'>രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു് ചിഹ്നങ്ങളും</title><content type='html'>രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു് ചിഹ്നങ്ങളും 2011 മാര്‍‍ച്ച് 8-ലെ വിജ്ഞാപനം &lt;a href="http://eci.nic.in/eci_main/ElectoralLaws/OrdersNotifications/Notification_symbol_08032011.pdf"&gt;ഇവിടെ&lt;/a&gt;&lt;br /&gt;&lt;br /&gt;പഴയ വിജ്ഞാപനങ്ങള്‍ &lt;a href="http://eci.nic.in/eci_main/ElectoralLaws/electionsymbols_noticies.asp"&gt;ഇവിടെയാണു് ‍‍&lt;/a&gt;&lt;br /&gt;&lt;br /&gt;തെരഞ്ഞെടുപ്പു് ചിഹ്നങ്ങളുടെ വ്യക്തതയുള്ള ചിത്രീകരണം&lt;a href="http://eci.nic.in/eci_main/ElectoralLaws/HandBooks/political_party_Election_Symbol_2007.pdf"&gt; ഇവിടെ കാണാം &lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-6918067443755092284?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/6918067443755092284/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/03/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6918067443755092284'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6918067443755092284'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/03/blog-post.html' title='രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു് ചിഹ്നങ്ങളും'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-1075735133718897749</id><published>2011-02-25T06:49:00.000-08:00</published><updated>2011-03-09T23:34:29.932-08:00</updated><title type='text'>എം.എ. ജോണിന്‌ അന്ത്യാഞ്‌ജലി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div style="background-color: #f9cb9c;"&gt;&lt;b&gt;താന്‍‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിച്ചോട്ടില്‍ എം.എ. ജോണിന്‌ അന്ത്യനിദ്ര&lt;/b&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://lh3.googleusercontent.com/-mnSvLJeFg8g/TWkU2RQoiuI/AAAAAAAAA7Y/11y5qgp2zt4/s1600/IMG_2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="https://lh3.googleusercontent.com/-mnSvLJeFg8g/TWkU2RQoiuI/AAAAAAAAA7Y/11y5qgp2zt4/s320/IMG_2.jpg" width="205" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;കുറവിലങ്ങാട്‌: ഒത്തുതീര്‍പ്പുകള്‍ക്കും വിട്ടുവീഴ്‌ചകള്‍ക്കും തയാറാകാതെ ആദര്‍ശരാഷ്‌ട്രീയത്തിനായി ജീവിതാന്ത്യംവരെ പോരാടിയ എം.എ. ജോണിന്‌ ആയിരങ്ങളുടെ അന്ത്യാഞ്‌ജലി. ഫെ 22നു് രാവിലെ ഹൃദയാഘാതത്തെത്തുടര്‍‍ന്നു് അന്തരിച്ച മുന്‍‍ കോണ്‍ഗ്രസ്‌ നേതാവും പരിവര്‍ത്തനവാദിയുമായിരുന്ന എം.എ ജോണിന്റെ മൃതദേഹം സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ കുര്യനാട്‌ മറ്റത്തില്‍ മാന്നുള്ളില്‍ വീടിനോടു ചേര്‍ന്നുള്ള വളപ്പില്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരച്ചുവട്ടില്‍ തയാറാക്കിയ കല്ലറയില്‍ മതപരമായ ചടങ്ങുകളൊഴിവാക്കി സംസ്‌കരിച്ചു. ഫെ 24നു് വൈകിട്ട്‌ നാലേകാലോടെയായിരുന്നു സംസ്‌കാരം. സംസ്‌കാരസമയത്തു കനത്ത മഴയായിരുന്നു.&lt;br /&gt;&lt;br /&gt;മതാചാരങ്ങളില്‍നിന്ന്‌ അകന്നു നിന്നിരുന്ന എംഎ ജോണ്‍ മരിക്കുന്നതിനു മുന്‍പ്‌ മക്കളോടു നിര്‍ദേശിച്ചതനുസരിച്ചാണ്‌ വീടിന്റെ മുന്‍വശത്ത്‌ അദ്ദേഹംതന്നെ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരച്ചുവട്ടില്‍ കല്ലറ ഒരുക്കിയത്‌. എം.എ. ജോണിന്റെ ഭാര്യ ലൂസിയാമ്മയും മൂത്ത മകള്‍ ജയശ്രീയും ചെറുമകളും പുഷ്‌പങ്ങള്‍ അര്‍പ്പിച്ചതോടെ മൃതദേഹം സംസ്‌കാരത്തിനായി പുറത്തേയ്‌ക്കെടുത്തു. കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്നാണ്‌ മൃതദേഹം കല്ലറയിലേക്ക്‌ ഇറക്കിയത്‌. തുടര്‍ന്ന്‌ എല്ലാവരും പുഷ്‌പങ്ങള്‍ വിതറി ആവേശകരമായ മുദ്രാവാക്യങ്ങള്‍കൊണ്ട്‌ കേരളത്തെ ഇളക്കിമറിച്ച ജനനേതാവിന്‌ കോരിച്ചോരിയുന്ന മഴയത്തും യാത്രാമൊഴിയേകാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. ജോണ്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍ തയാറാക്കിയ കല്ലറയിലാണ്‌ മൃതദേഹം അടക്കം ചെയ്‌തത്‌. &lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://lh6.googleusercontent.com/-gNeOfepGb7o/TWkVNtgaXnI/AAAAAAAAA7c/rHM8K3Z6g-U/s1600/IMG_6.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="320" src="https://lh6.googleusercontent.com/-gNeOfepGb7o/TWkVNtgaXnI/AAAAAAAAA7c/rHM8K3Z6g-U/s320/IMG_6.jpg" width="310" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;സര്‍ക്കാരിനുവേണ്ടി മന്ത്രി ജോസ്‌ തെറ്റയില്‍ റീത്ത്‌ സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെ.പി.സി.സി.-ഐ പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കേരള കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ കെ.എം. മാണി, കോണ്‍ഗ്രസ്‌ -ഐ നേതാവ്‌ വി.എം. സുധീരന്‍, സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജോഷി ജേക്കബ്, സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറല്‍‍ സെക്രട്ടറി എബി ജോണ്‍‍ വന്‍‍നിലം, എം കുര്യന്‍‍, ഗാന്ധി സ്മാരക സേവാകേന്ദ്രം (കോട്ടയം) എന്നിവര്‍ റീത്ത്‌ സമര്‍പ്പിച്ചു. &lt;br /&gt;&lt;br /&gt;&lt;br /&gt;മലങ്കര ഓര്‍‍ത്ത‍ഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു് കിഴക്കു് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, റവ. ഡോ. ജോസഫ്‌ മലേപ്പറമ്പില്‍, മുന്‍ മേഘാലയ ഗവര്‍ണര്‍ എംഎം ജേക്കബ്‌, മുന്‍ മന്ത്രിമാരായ ടി.യു. കുരുവിള, എ. നീലലോഹിതദാസന്‍നാടാര്‍, എ.സി. ഷണ്‍മുഖദാസ്‌, ടി.എച്ച്‌. മുസ്‌തഫ, ഡോ. എം.എ. കുട്ടപ്പന്‍, കെപിസിസി-ഐ വക്‌താവ്‌ എം.എം. ഹസന്‍, എം.എല്‍.എമാരായ കെ. മുഹമ്മദാലി, ഡൊമിനിക്‌ പ്രസന്റേഷന്‍, തോമസ്‌ ചാഴികാടന്‍, മോന്‍സ്‌ ജോസഫ്‌, കെ.സി. ജോസഫ്‌, വി.എന്‍. വാസവന്‍, മുന്‍ എം.പി.മാരായ കെ. സുരേഷ്‌കുറുപ്പ്‌, ഫ്രാന്‍സീസ്‌ ജോര്‍ജ്‌, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ജോസഫ്‌ വാഴയ്‌ക്കന്‍, ലതികാ സുഭാഷ്‌, റോസമ്മ ചാക്കോ, മുന്‍ സ്‌പീക്കര്‍ എ.സി. ജോസ്‌, മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. രമേശന്‍, പ്രഫ. കെ.കെ. എബ്രാഹം, കുര്യന്‍ ജോയി, ബെന്നി ബഹനാന്‍, ഡോ. സെബാസ്‌റ്റിയന്‍ പോള്‍, എം.സി ജോസഫൈന്‍, കെ.എം.ഐ മേത്തര്‍, കെ.ബി മുഹമ്മദ്‌കുട്ടി, ഡോ. എ.ടി ദേവസ്യ, ഡോ. എം. ഗംഗാധരന്‍, സിവിക്‌ ചന്ദ്രന്‍, ജോസഫ്‌ പുലിക്കുന്നേല്‍ എം.സി. ജോസഫൈന്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയിരുന്നു.&lt;/div&gt;&lt;br /&gt;&lt;a href="http://jaivadarsanam.blogspot.com/2011/03/blog-post.html"&gt;ജൈവദർശനം: ജോൺ....നികത്താനാകാത്ത നഷ്ടം...&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-1075735133718897749?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/1075735133718897749/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/02/blog-post_25.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/1075735133718897749'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/1075735133718897749'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/02/blog-post_25.html' title='എം.എ. ജോണിന്‌ അന്ത്യാഞ്‌ജലി'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='https://lh3.googleusercontent.com/-mnSvLJeFg8g/TWkU2RQoiuI/AAAAAAAAA7Y/11y5qgp2zt4/s72-c/IMG_2.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-7462622070156396429</id><published>2011-02-25T05:55:00.000-08:00</published><updated>2011-02-25T05:55:11.833-08:00</updated><title type='text'>തെരഞ്ഞെടുപ്പ്‌ ചെലവ്‌ പരിധി ഉയര്‍ത്തി</title><content type='html'>നവദല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്‌ഥാനാര്‍ഥികള്‍ക്കു് ചെലവഴിയ്ക്കാവുന്ന തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലോക്‌സഭാ സ്‌ഥാനാര്‍ഥികള്‍ക്കു് ഇനി മുതല്‍ 40 ലക്ഷം രൂപയും നിയമസഭാ സ്‌ഥാനാര്‍ഥികള്‍ക്കു് 16 ലക്ഷം രൂപയും ചെലവഴിയ്ക്കാം. ഇതുവരെ ഇതു് 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുമായിരുന്നു. രാഷ്‌ട്രീയകക്ഷികളുടെ നിരന്തര ആവശ്യത്തേത്തുടര്‍ന്നാണു്‌ തെരഞ്ഞെടുപ്പ്‌ ചെലവിന്റെ പരിധി ഉയര്‍ത്തിയത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-7462622070156396429?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/7462622070156396429/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/02/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7462622070156396429'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7462622070156396429'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/02/blog-post.html' title='തെരഞ്ഞെടുപ്പ്‌ ചെലവ്‌ പരിധി ഉയര്‍ത്തി'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-8829667636208080758</id><published>2011-01-17T23:57:00.000-08:00</published><updated>2011-01-18T04:34:07.821-08:00</updated><title type='text'>മാവോവാദികള്‍ അക്രമമാര്‍ഗം ഉപേക്ഷിക്കണം-മേധ പട്കര്‍</title><content type='html'>&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/_YTo9l-j4K7c/TTVHLv86tTI/AAAAAAAAA6U/9ISYkbiMzLM/s1600/Environmentalist+Medha+Patkar+addresses+the+valedictory+function+of+the+Vibgyor+film+festival+in+Thrissur+on+16th+Jan.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" src="http://3.bp.blogspot.com/_YTo9l-j4K7c/TTVHLv86tTI/AAAAAAAAA6U/9ISYkbiMzLM/s1600/Environmentalist+Medha+Patkar+addresses+the+valedictory+function+of+the+Vibgyor+film+festival+in+Thrissur+on+16th+Jan.jpg" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span style="color: #e69138;"&gt;കടപ്പാടു് &lt;/span&gt;&lt;i style="color: #e69138;"&gt;മാതൃഭൂമി&lt;/i&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;തൃശ്ശിവപേരൂര്‍, ജനുവരി 16:മാവോവാദികള്‍ അക്രമമാര്‍ഗം ഉപേക്ഷിച്ച്‌ പങ്കാളിത്ത ജനാധിപത്യത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്ന് ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിന്റെ അധ്യക്ഷ മേധ പട്കര്‍ പറഞ്ഞു. തൃശ്ശിവപേരൂരില്‍ നടന്ന വിബ്‌ജിയോര്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനദിവസം ഡോക്യുമെന്ററി സംവിധായകന്‍ സി ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.&lt;br /&gt;&lt;br /&gt;ഇരുന്നൂറോളം ജില്ലകള്‍ മാവോബാധിതമെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. അവിടത്തെ ഗ്രാമീണര്‍ക്ക് മാവോ ആരെന്നുപോലും അറിയില്ല. മാവോവാദികള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് സ്ഥിതിയെന്ന് നേപ്പാള്‍ കാട്ടിത്തന്നു. പോരാട്ടത്തിലെ ആദര്‍ശങ്ങള്‍ അവര്‍ മറന്നു. രാജ്യത്ത് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് ആവശ്യമെങ്കില്‍ മാവോവാദിയെന്ന പേര് പോലും ഉപേക്ഷിക്കുമെന്ന് ഇപ്പോള്‍ അവര്‍ പറയുന്നു. ഛത്തിസ്ഗഢിലെ 644 ഗ്രാമങ്ങള്‍ കോര്‍പ്പറേറ്റ് ബാധിതമാണ്. അധികാരം കിട്ടിയാല്‍ ഇവയൊക്കെ വേണ്ടെന്ന് വെയ്ക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറാകുമോ? അവര്‍ ഇന്ത്യയുടെ മണ്ണിലേക്ക് ഇറങ്ങിവരണം. സമാധാനത്തിന്റെ പാത തന്നെയാണ്‌ ഉചിതം. ജനാധിപത്യത്തെ സ്വീകരിക്കണം. ഇപ്പോഴത്തെ ജനാധിപത്യം ശരിയായ ദിശയിലാണ്‌ പോകുന്നതെന്ന്‌ കരുതുന്നില്ല. അതിന്റെ പോരായ്‌മകള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ മാവോയിസ്‌റ്റുകള്‍ക്കും പങ്കെടുക്കാവുന്നതാണ്‌. ജനങ്ങളുടെ പാര്‍ലമെന്റ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നതു് ഇപ്പോഴത്തെ ജനാധിപത്യത്തിന്റെ പോരായ്‌മകള്‍ പരിഹരിക്കുന്നതിനാണ്. അത് അധികാര രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമാണ്-മേധ പറഞ്ഞു. &lt;br /&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/_YTo9l-j4K7c/TTWIIgKwCGI/AAAAAAAAA6Y/UAJXGwoqM0g/s1600/Environmentalist+Medha+Patkar+addresses+the+valedictory+function+of+the+Vibgyor+film+festival+in+Thrissur+on+16-1-K.+C.+Sowmish%252CThe+Hindu..jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="180" src="http://3.bp.blogspot.com/_YTo9l-j4K7c/TTWIIgKwCGI/AAAAAAAAA6Y/UAJXGwoqM0g/s320/Environmentalist+Medha+Patkar+addresses+the+valedictory+function+of+the+Vibgyor+film+festival+in+Thrissur+on+16-1-K.+C.+Sowmish%252CThe+Hindu..jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span style="color: #e69138;"&gt;കടപ്പാടു് ദി ഹിന്ദു&lt;/span&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;കോര്‍പ്പറേറ്റുകളെ ആര് നേരിടുമെന്നതാണ് ഇന്നത്തെ വലിയ വെല്ലുവിളിയെന്ന് മേധ പട്കര്‍ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ എല്ലാ തൂണുകളും ആ ചോദ്യം നേരിടുന്നു. ജനാധിപത്യം ദുര്‍ബലമാകുമ്പോള്‍ മാധ്യമങ്ങളിലും ജുഡീഷ്യറിയിലുമാണ്‌ അവസാന പ്രതീക്ഷ.  എന്നാലിതിന്‌ മങ്ങലേല്‍ക്കുന്നതാണ്‌ റാഡിയ സംഭവങ്ങളടക്കം കാണിക്കുന്നത്‌. ജുഡീഷ്യറിയിലും മാധ്യമങ്ങളിലുമുളള പ്രതീക്ഷകള്‍ പോലും സംശയിക്കപ്പെടുന്നു. മീഡിയയും റാഡിയയും തമ്മില്‍ അകലമില്ലാതാകുന്നു. &lt;br /&gt;&lt;br /&gt;പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനകീയ സമരങ്ങളിലൂടെയാണ്‌ ഉയര്‍ത്തേണ്ടത്‌. ജനകീയ പ്രശ്‌നങ്ങള്‍ കലയിലൂടെ ശക്തമായി അവതരിപ്പിക്കാനാകും. ഡോക്യുമെന്ററിയിലൂടെ ശരത്‌ചന്ദ്രന്‍ അത്‌ തെളിയിച്ചു. എന്‍ഡോസള്‍ഫാന്‍ ജനങ്ങളെ എത്രമാത്രം ദോഷകരമായി ബാധിച്ചു എന്ന്‌ തെളിയിക്കപ്പെട്ടു കഴിഞ്ഞതാണെന്ന്‌ മേധ പറഞ്ഞു. ഭരണാധികാരികള്‍ക്ക്‌ കോര്‍പറേറ്റുകളോടാണ്‌ കൂറ്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന ആവശ്യത്തെ കേന്ദ്രത്തിന്‌ എത്ര കാലം അവഗണിക്കാനാകുമന്നും അവര്‍ ചോദിച്ചു. &lt;br /&gt;&lt;br /&gt;മഹാനഗരങ്ങളില്‍ കോര്‍പ്പറേറ്റുകളുടെ സ്ഥലക്കൊതിക്കു മുന്നില്‍ സാധാരണക്കാരുടെ കൂരകള്‍ തകര്‍ക്കപ്പെടുന്നു. മനുഷ്യത്വത്തിന്റെ വറ്റു പോലും ഇല്ല. ആദര്‍ശ് ഫ്‌ളാറ്റിന്റെ അഴിമതി വെളിച്ചത്തുകൊണ്ടുവന്നത് ജനകീയപ്രസ്ഥാനങ്ങളുടെ വിജയമാണ്. മുംബൈയില്‍ മാത്രം 75000ത്തോളം വീടുകളാണ് വന്‍ നിര്‍മതാക്കള്‍ക്കുവേണ്ടി ഇടിച്ചുപൊളിക്കാന്‍ ഒരുങ്ങുന്നത്. നഗരദരിദ്രരുടെ വലിയ ചെറുത്തുനില്‍പ്പാണ് ഇതിനൊക്കെയെതിരെ ഉയരുന്നത്- അവര്‍ പറഞ്ഞു. ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അനധികൃതമായി നിര്‍മിച്ചതാണ്‌. അത്‌ പൊളിക്കുന്നെങ്കില്‍ ജനങ്ങളുടെ വിജയമാണ്‌. `ആദര്‍ശും' `ലവാസ'യും കോര്‍പറേറ്റുകളും കരാറുകാരും കെട്ടിട നിര്‍മാതാകളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന കൂട്ടുകെട്ടിന്റെ അഴിമതിയാണ്‌.അതിരപ്പിള്ളി വിഷയത്തില്‍ കേന്ദ്ര ജല കമീഷന്റെ റിപ്പോര്‍ട്ട്‌ താന്‍ പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയുടെ നിഗമനങ്ങളോടാണ്‌ യോജിപ്പ്‌. രാജ്യത്തെ പ്രധാന നദികളില്‍ നീരൊഴുക്ക്‌ കുറയുകയാണെണന്നും മേധ പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-8829667636208080758?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/8829667636208080758/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/01/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8829667636208080758'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8829667636208080758'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/01/blog-post.html' title='മാവോവാദികള്‍ അക്രമമാര്‍ഗം ഉപേക്ഷിക്കണം-മേധ പട്കര്‍'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_YTo9l-j4K7c/TTVHLv86tTI/AAAAAAAAA6U/9ISYkbiMzLM/s72-c/Environmentalist+Medha+Patkar+addresses+the+valedictory+function+of+the+Vibgyor+film+festival+in+Thrissur+on+16th+Jan.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-2711845175982254561</id><published>2011-01-16T07:03:00.000-08:00</published><updated>2011-03-09T22:51:47.925-08:00</updated><title type='text'>പൊതുപ്രവര്‍ത്തനം പണം നേടാനുള്ള ഉപാധിയാക്കി-എം.എ.ജോണ്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="https://lh4.googleusercontent.com/-f1pNJz19Ez8/TWkW2yC7I6I/AAAAAAAAA7g/bYK6IjFd9IY/s1600/azhimathi15%253D1-11+m+a+john.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="262" src="https://lh4.googleusercontent.com/-f1pNJz19Ez8/TWkW2yC7I6I/AAAAAAAAA7g/bYK6IjFd9IY/s320/azhimathi15%253D1-11+m+a+john.jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;ആശാ ഹരി എടുത്ത ചിത്രം &lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;കണ്ണൂര്‍,ജനുവരി 15: വരുമാന മാര്‍ഗ്ഗമുള്ള തൊഴിലായാണ്‌പൊതുപ്രവര്‍ത്തനത്തെ രാഷ്ട്രീയക്കാര്‍ കാണുന്നതെന്ന് എം.എ.ജോണ്‍ പറഞ്ഞു. സമാജവാദി ജനപരിഷത്ത് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച അഴിമതിക്കെതിരെയുള്ള സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് അഴിമതിക്കാരുടെയും ധൂര്‍ത്തന്മാരുടെയും വേദിയായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി പി.വാസു ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജോഷി ജേക്കബ്, സി.എന്‍.അബൂബക്കര്‍ ഹാജി, പി.പി.കൃഷ്ണന്‍, പി.യു.കൃഷ്ണന്‍ നമ്പീശന്‍, ടി.വി.രാജന്‍, ടി.പി.ആര്‍.നാഥ് എന്നിവര്‍ പ്രസംഗിച്ചു. ഭാസ്‌കരന്‍ വെള്ളൂര്‍ സ്വാഗതവും കെ.രമേശന്‍ നന്ദിയും പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-2711845175982254561?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/2711845175982254561/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2011/01/blog-post_16.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/2711845175982254561'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/2711845175982254561'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2011/01/blog-post_16.html' title='പൊതുപ്രവര്‍ത്തനം പണം നേടാനുള്ള ഉപാധിയാക്കി-എം.എ.ജോണ്‍'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='https://lh4.googleusercontent.com/-f1pNJz19Ez8/TWkW2yC7I6I/AAAAAAAAA7g/bYK6IjFd9IY/s72-c/azhimathi15%253D1-11+m+a+john.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-6911343359821994240</id><published>2010-12-17T03:48:00.000-08:00</published><updated>2010-12-17T07:28:09.842-08:00</updated><title type='text'>സോഷ്യലിസ്‌റ്റ്‌ നേതാവു് സുരേന്ദ്രമോഹന്‍ അന്തരിച്ചു</title><content type='html'>&lt;a href="http://3.bp.blogspot.com/_iAo9ikMIZuA/TQt_EQnqKOI/AAAAAAAAAS0/mnMvAybQPIU/s1600/Surendra+Mohan-2002.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/_iAo9ikMIZuA/TQt_EQnqKOI/AAAAAAAAAS0/mnMvAybQPIU/s320/Surendra+Mohan-2002.jpg" width="277" /&gt;&lt;/a&gt;&lt;b&gt;ന്യൂഡല്‍ഹി: മുതിര്‍ന്ന സോഷ്യലിസ്‌റ്റ്‌ നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേന്ദ്ര മോഹന്‍ (84)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്നു രാവിലെ ഡല്‍ഹിയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 1978-1984 കാലഘട്ടത്തില്‍ രാജ്യസഭാംഗം ആയിരുന്നു. ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മിഷന്‍ ചെയര്‍മാന്‍ ആയി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. സംസ്‌കാരം ഉച്ചയ്‌ക്കു ശേഷം നിഗം ബോധ്‌ ഘട്ടില്‍ നടക്കും&lt;br /&gt;&lt;br /&gt;ഫോട്ടോ:&lt;a href="http://malayalamnewsservice.blogspot.com/2010/12/blog-post_17.html"&gt;മലയാളവാര്‍ത്താസേവ&lt;/a&gt;&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-6911343359821994240?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/6911343359821994240/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/12/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6911343359821994240'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6911343359821994240'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/12/blog-post.html' title='സോഷ്യലിസ്‌റ്റ്‌ നേതാവു് സുരേന്ദ്രമോഹന്‍ അന്തരിച്ചു'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_iAo9ikMIZuA/TQt_EQnqKOI/AAAAAAAAAS0/mnMvAybQPIU/s72-c/Surendra+Mohan-2002.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-7895665605888990261</id><published>2010-11-25T20:05:00.000-08:00</published><updated>2010-12-04T04:37:22.315-08:00</updated><title type='text'>സോഷ്യലിസത്തിന്റെ ഭാവി ഇന്ത്യന്‍ ചിന്താധാരയിലൂടെ- സുനില്‍‍ജി</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_YTo9l-j4K7c/TO8zTlhzSiI/AAAAAAAAA5k/5WOI1zkuIOw/s1600/IMG_2410.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="213" src="http://4.bp.blogspot.com/_YTo9l-j4K7c/TO8zTlhzSiI/AAAAAAAAA5k/5WOI1zkuIOw/s320/IMG_2410.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;കോട്ടയം, നവം 25:സോഷ്യലിസത്തിന്റെ ഭാവി ഇന്ത്യന്‍ സോഷ്യലിസ്റ്റ് ചിന്താധാരയിലൂടെയാണെന്നു് ഇന്ത്യന്‍ സോഷ്യലിസ്റ്റ് നേതാവു് സുനില്‍ അഭിപ്രായപ്പെട്ടു. കോട്ടയത്തു് റാം മനോഹര്‍ ലോഹിയാ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജയ്മോന്‍ തങ്കച്ചന്‍ സ്വാഗതവും എം ആര്‍ തങ്കപ്പന്‍ നന്ദിയും പറഞ്ഞു.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-7895665605888990261?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/7895665605888990261/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/11/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7895665605888990261'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7895665605888990261'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/11/blog-post.html' title='സോഷ്യലിസത്തിന്റെ ഭാവി ഇന്ത്യന്‍ ചിന്താധാരയിലൂടെ- സുനില്‍‍ജി'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_YTo9l-j4K7c/TO8zTlhzSiI/AAAAAAAAA5k/5WOI1zkuIOw/s72-c/IMG_2410.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-8302531853240987369</id><published>2010-10-20T07:44:00.000-07:00</published><updated>2010-10-20T07:44:34.494-07:00</updated><title type='text'>ബദല്‍ രാഷ്ട്രീയസഖ്യം രൂപപ്പെടണമെന്ന് സോഷ്യലിസ്റ്റുകള്‍</title><content type='html'>കണ്ണൂര്‍,ഒക്ടോ.19: ഇന്ദിരാ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ബി.ജെ.പിയും നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് ബദലായി പുതിയ രാഷ്ട്രീയസഖ്യം രൂപപ്പെട്ടുവരണമെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ഇവര്‍ നേതൃത്വം കൊടുക്കുന്ന ചേരികള്‍ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. കണ്ണൂരില്‍ നവ രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമെന്നും മറ്റിടങ്ങളില്‍ സമാന നിലപാടുള്ളവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട, ജയ്‌മോന്‍ തങ്കച്ചന്‍, കെ.രമേശന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-8302531853240987369?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/8302531853240987369/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/10/blog-post_20.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8302531853240987369'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8302531853240987369'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/10/blog-post_20.html' title='ബദല്‍ രാഷ്ട്രീയസഖ്യം രൂപപ്പെടണമെന്ന് സോഷ്യലിസ്റ്റുകള്‍'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-7188851943600131674</id><published>2010-10-17T04:03:00.000-07:00</published><updated>2010-10-18T00:49:12.917-07:00</updated><title type='text'>നവരാഷ്‌ട്രീയത്തിനുളള  പ്രകടനപത്രിക</title><content type='html'>&lt;span style="color: white;"&gt;.&lt;/span&gt;&lt;br /&gt;&lt;div style="color: red;"&gt;കേരള സംസ്ഥാനത്തു് 2010 ഒക്‌ടോബര്‍ 23,25 തീയതികളില്‍ നടക്കുന്ന  ത്രിതല പഞ്ചായത്ത്‌-നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമാജവാദി ജനപരിഷത്ത്‌ കേരളത്തിലെ സമ്മതിദായകരുടെ മുമ്പാകെ വച്ച പ്രകടനപത്രിക&lt;/div&gt;&lt;br /&gt;സമ്മതിദായകരായ സഹോദരീ സഹോദരന്‍മാരേ,&lt;br /&gt;&lt;br /&gt;നമ്മുടെ സംസ്ഥാനത്തെ ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കോര്‍പറേഷനുകളുടെയും ഭരണസമിതികളിലേക്ക്‌ ഈ വരുന്ന ഒക്‌ടോബര്‍ മാസം 23, 25 തീയതികളിലായി തെരഞ്ഞെടുപ്പ്‌ നടക്കുകയാണല്ലോ.&lt;br /&gt;&lt;br /&gt;1992 -ലെ 73-ാം ഭരണഘടനാ ഭേദഗതി പ്രകാരം നിലവില്‍ വന്ന 1994-ലെ കേരള പഞ്ചായത്ത്‌ രാജ്‌, കേരള മുനിസിപ്പാലിറ്റി നിയമങ്ങള്‍ പ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒരു സ്വതന്ത്രമായ സംസഥാനതെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ അഞ്ച്‌ വര്‍ഷം കൂടുമ്പോള്‍ ക്രമമായി നടക്കുവാന്‍ കളമൊരുക്കിയിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;മഹാത്‌മാ ഗാന്ധി വിഭാവനം ചെയ്‌ത ഗ്രാമസ്വരാജും ഡോ.റാം മനോഹര്‍ ലോഹിയ മുന്നോട്ട്‌ വച്ച ചതുര്‍സ്‌തംഭ രാഷ്‌ട്ര സിദ്ധാന്തവും അധികാരം ജനങ്ങളിലേക്ക്‌ പരമാവധി കൈമാറുന്നതിനുള്ള പദ്ധതികളാണ്‌. ഏറ്റവും നിസ്സഹായനായ ഒടുവിലത്തെ ആളുമുതല്‍ മുഴുവനാളുകള്‍ക്കും സര്‍വ്വക്ഷേമം വരുത്തുന്ന ഒരു വ്യവസ്ഥയാണത്‌. &lt;br /&gt;&lt;br /&gt;എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കുറെ അധികാരങ്ങള്‍ താഴേയ്‌ക്ക്‌ കൈമാറിയെങ്കിലും മേലേത്തട്ടിലേതുപോലെ അഴിമതിയും സ്വജന പക്ഷപാതവും കേവലമായ അധികാരക്കളിയും നടത്തുന്നതിനുമുള്ള വേദിയായി കേരളത്തിലെ പഞ്ചായത്ത്‌-നഗരസഭാ സംവിധാനങ്ങളും തരംതാണിരിക്കുകയാണ്‌. ജനപ്രതിനിധികളുടെ കൂറുമാറ്റവും, കാലുവാരലും, കുതിരക്കച്ചവടവും , ഒളിപ്പിക്കലും, തട്ടിക്കൊണ്ടുപോകലും മറ്റും ഈ രംഗത്തും അത്ര അസാധാരണമല്ലാതായി. ലജ്ജ തോന്നുന്ന രാഷ്‌ട്രീയസംസ്‌ക്കാരം തദ്ദേശസ്വയംഭരണ രംഗത്തും പിടിമുറുക്കിയത്‌ ജനങ്ങള്‍ നിസ്സഹായതയോടെ അനുഭവിയ്‌ക്കുന്നു. മണല്‍, പാടം നികത്തല്‍ മാഫിയകകളും ക്വട്ടേഷന്‍ സംഘങ്ങളും പരിസ്ഥിതി ദുരന്തമുണ്ടാക്കുന്ന പദ്ധതികളും ഫാക്‌ടറികളുമെല്ലാം പഞ്ചായത്ത്‌-നഗരസഭാഗംങ്ങള്‍ക്ക്‌ അഴിമതിയുടെ മേച്ചില്‍പ്പുറമായിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ജനാധിപത്യമില്ലാത്തതും കുടുംബവാഴ്‌ചയായിക്കഴിഞ്ഞതുമായ രാഷ്‌ട്രീയ കക്ഷികളാണ്‌ എല്ലാ ചേരികളിലുമുള്ളത്‌. അങ്ങനെയല്ലാത്തതായി വ്യവസ്ഥാപിത കക്ഷികളില്‍ അവശേഷിക്കുന്നത്‌ ബി.ജെ.പി. യും, കമ്മ്യൂണിസ്റ്റ്‌ കക്ഷികളുമാണ്‌. അവയാണെങ്കില്‍ ഒരു തന്ത്രമെന്ന നിലയില്‍ മാത്രം ബഹുകക്ഷി ജനാധിപത്യത്തെയും, തുറന്ന സമൂഹത്തെയും അംഗീകരിക്കുന്നവയാണ്‌. ബഹുകക്ഷി ജനാധിപത്യത്തെ തത്വത്തില്‍ സ്വീകരിയ്‌ക്കുവാന്‍ അവയ്‌ക്കു്‌ അവയുടെ പ്രത്യയശാസ്‌ത്രങ്ങള്‍ തടസ്സമായി നില്‌ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;രാജ്യത്തെ ജനാധിപത്യം പോലും വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ്‌ കടന്നുപോകുന്നതെന്നു്‌ സൂചിപ്പിയ്‌ക്കുന്നതാണീ സാഹചര്യം. വ്യവസ്ഥാപിത പാര്‍ട്ടികള്‍ ഏതു ചേരിയിലായിരുന്നാലും മാറി മാറിയുള്ള അവയുടെ ഭരണം പ്രശ്‌നങ്ങളെല്ലാം അനുദിനം വഷളാക്കിക്കൊണ്ടിരിയ്‌ക്കുന്നു. ഡോ. മന്‍മോഹന്‍ സിംഹിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെയും രാജ്യത്തിന്റെ ഉന്നത താല്‌പര്യങ്ങളെയും മറന്നു്‌ രാജ്യാന്തര കുത്തക കമ്പനികള്‍ക്കും വിദേശ സാമ്പത്തിക താല്‌പര്യങ്ങള്‍ക്കും സേവ പിടിയ്‌ക്കുകയാണ്‌. യു.പി.എ. യ്‌ക്ക മുമ്പ്‌്‌ രാജ്യം ഭരിച്ച ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. യും അക്കാര്യത്തില്‍ അല്‌പം പോലും വ്യത്യസ്‌തരല്ലായിരുന്നു. പശ്ചിമബംഗാള്‍ മുതല്‍ ഉത്തരപ്രദേശം, ഒറീസാ, തമിഴ്‌നാട്‌ കേരളം വരെയുള്ള സംസ്ഥാനഭരണം കയ്യാളുന്നത്‌ ഇന്ദിരാ കോണ്‍ഗ്രസ്സ്‌-ബി.ജെ.പി. കക്ഷികളല്ല. സി.പി.എം നേതൃത്വ ഇടതുപക്ഷ മുന്നണി, ഡി.എം.കെ., ബിജു ജനതാദള്‍, ബി.എസ്‌.പി. തുടങ്ങിയ കക്ഷികള്‍ക്കും മറ്റൊരു വഴി തെളിയ്‌ക്കുവാന്‍ കഴിയാതെ അതേ തെറ്റായ സാമ്പത്തിക നയപരിപാടികളാണ്‌ പിന്തുടരുന്നത്‌. അതുകൊണ്ടാണ്‌ സംസ്ഥാന സര്‍ക്കാരുകളുടെയെല്ലാം ഭരണം ലോകബാങ്കും, എ.ഡി.ബി.യും, ഡി.എഫ്‌.ഐ.ഡി. യും മറ്റും നേരിട്ടെന്നപോലെ നിയന്ത്രിയ്‌ക്കുന്നത്‌.&lt;br /&gt;നമുക്കു കണക്കുകൂട്ടുവാന്‍ പോലും കഴിയാത്ത വമ്പന്‍ സംഖ്യകളുടെ അഴിമതിയാണ്‌ വ്യവസ്ഥാപിത രാഷ്‌ട്രീയകക്ഷികളെല്ലാം നടത്തുന്നത്‌.കേന്ദ്ര-സംസ്ഥാന ഭരണാധികാരികളെപ്പോലും ചൊല്‌പ്പടിയിലാക്കുന്ന ലോട്ടറി മാഫിയകകളും, റിയല്‍ എസ്റ്റേറ്റ്‌-മദ്യ മാഫിയകളും അതിന്റെ എല്ലാം ഒരു ചെറിയ മുഖം മാത്രം. &lt;br /&gt;&lt;br /&gt;&lt;br /&gt;അണുശക്തി നിലയങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നതിന്‌ അമേരിക്ക, ഫ്രാന്‍സ്‌, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കു്‌ അനുമതി നല്‍കുന്ന ആണവ കരാറുകളും ഫ്‌ളൈ ഓവറുകളുടെയും ഹൈവേകളുടേയും വന്‍ പദ്ധതികളുടെ കരാറുകളും മറ്റും സഹസ്രകോടികളുടെ സാമ്പത്തിക അഴിമതിയ്‌ക്കാണ്‌ ഇടം നല്‍കുന്നത്‌. ജനങ്ങള്‍ക്കും പരിസ്ഥിതിയ്‌ക്കും ഒരുപോലെ ഹാനികരമെന്ന്‌ ബലമായി സംശയിയ്‌ക്കുന്ന ജനിതക മാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ രാജ്യത്തു്‌ വ്യാപിപ്പിക്കുവാന്‍, ഒളിഞ്ഞും തെളിഞ്ഞും മൊണ്‍സാന്തോ പോലുള്ള ആഗോള ഭീമന്‍മാര്‍ക്ക്‌ സര്‍ക്കാര്‍ ലൈസന്‍സ്‌ നല്‍കുന്നത്‌ പിന്നാമ്പുറങ്ങളിലെ വമ്പന്‍ അഴിമതി ഇടപാടുകള്‍ മൂലമാണ്‌. &lt;br /&gt;&lt;br /&gt;&lt;br /&gt;വികസനം ബഹുജനങ്ങള്‍ക്ക്‌ കുടിയൊഴിപ്പിക്കലും രാഷ്‌ട്രീയ-ഉദ്യോഗസ്ഥ-കരാറുകാര്‍ കൂട്ടുകെട്ടിന്‌ വന്‍തോതില്‍ സമ്പത്ത്‌ കവര്‍ച്ച ചെയ്യുന്നതിനുള്ള സുസ്ഥിരവേദിയുമാണ്‌ ഒരുക്കുന്നത്‌. എന്നാല്‍ നമ്മുടെ വികസനം സുസ്ഥിരമല്ല എന്ന്‌ നാം തിരിച്ചറിയുന്നില്ല. നന്ദിഗ്രാമിലും കിനാലൂരിലും കണ്ടല്‍ പാര്‍ക്കിലും പ്ലാച്ചിമടയിലും നര്‍മ്മദയിലും നിയംഗിരിയിലും രാജ്യമെമ്പാടും ഉയര്‍ന്നുവരുന്ന പ്രത്യേക സാമ്പത്തിക മേഖലകളിലും ജനങ്ങളെ വികസനത്തില്‍ നിന്ന്‌ പുറത്താക്കുക മാത്രമല്ല ചെയ്യുന്നത്‌, ജനങ്ങള്‍ക്ക്‌ വികസിയ്‌ക്കുവാനും തലമുറകള്‍ അനുഭവിക്കുവാനുമുള്ള വിഭവങ്ങള്‍ നശിപ്പിയ്‌ക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ഇന്ദിരാ കോണ്‍ഗ്രസ്സും ബി.ജെ.പിയും കമ്മ്യൂണിസ്റ്റുകളും, ജനതാദള്‍, മുലായം സിംഹിന്റെ സമാജവാദി പാര്‍ട്ടി, ബി.എസ്‌.പി തുടങ്ങിയ വ്യവസ്ഥാപിത കക്ഷികളും തെറ്റായ വികസനത്തിന്റെ ബീഭത്സതയെ അടിയ്‌ക്കടി വര്‍ദ്ധിപ്പിക്കുന്ന ആഗോളവത്‌കരണ നയങ്ങള്‍ മുറുകെ പിടിച്ചുവരികയാണ്‌. അതിനെതിരെ ജനങ്ങളുടെ പുതിയ രാഷ്‌ട്രീയം ഉണ്ടാകണം.&lt;br /&gt;&lt;br /&gt;&lt;div style="color: blue;"&gt;&lt;b&gt;ജനങ്ങള്‍ക്ക്‌ ഇടപെടാനുള്ള സുവര്‍ണ്ണാവസരം&lt;/b&gt;&lt;/div&gt;&lt;br /&gt;അടിമുടി അഴിമതിയില്‍ മുങ്ങിയ വ്യവസ്ഥാപിത രാഷ്‌ട്രീയ കക്ഷികളുടേയും അതിജീവനം തകര്‍ക്കുന്ന വികസനത്തിന്റെയും നിസ്സംഗകാഴ്‌ചക്കാരായിത്തീരുന്ന ജനങ്ങള്‍ക്ക്‌ ഇടപെടുവാനുള്ള ഒരു സുവര്‍ണ്ണാവസരമാണ്‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ നല്‍കുന്നത്‌. യഥാര്‍ത്ഥ അധികാര വികേന്ദ്രീകരണം നടത്തുവാന്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും മാറി മാറി ഭരണത്തില്‍ വരുന്ന വ്യവസ്ഥാപിത കക്ഷികളൊന്നും തയ്യാറല്ലെന്ന്‌ നമുക്കറിയാം. എന്നിരുന്നാലും പുതിയ ഒരു രാഷ്‌ട്രീയം അടിത്തട്ടില്‍ നിന്ന്‌ ഉയര്‍ത്തിക്കൊണ്ട്‌ വരുന്നതിന്‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌. ജനങ്ങള്‍ക്കെതിരെ പണിതുയര്‍ത്തുന്ന സര്‍വ്വനാശത്തിന്റെ വികസനക്കോട്ടകള്‍ക്കെതിരെ പ്രതിരോധത്തിന്റെ ഒരു സന്നാഹപുരയാണ്‌ ഈ തെരഞ്ഞെടുപ്പുകള്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;വ്യവസ്ഥാപിത പാര്‍ട്ടികളെ പുറത്താക്കി പുതിയ ഒരു ജനശക്തി കെട്ടിപ്പടുക്കുവാന്‍ താഴെത്തട്ടിലെല്ലാം പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു നവരാഷ്‌ട്രീയ ശക്തിയാക്കി അതിനെ മാറ്റിയെടുക്കാം. അത്‌ അടിസ്ഥാനപരമായ അഴിച്ചുപണിയ്‌ക്കും നവനിര്‍മ്മിതിയ്‌ക്കും വഴിയൊരുക്കുകയും ചെയ്യും.എന്നാല്‍ വ്യക്തമായ കാഴ്‌ചപ്പാടുകളും പ്രത്യയശാസ്‌ത്രവും പരിപാടികളും ഇല്ലെങ്കില്‍ ജനങ്ങളുടെ അത്തരം ഇടപെടലുകള്‍ക്ക്‌ ദിശാബോധം ഉണ്ടാവുകയില്ല. അതു്‌ അരാജകാവസ്ഥയ്‌ക്കും തല്‍ഫലമായുള്ള സ്വേച്ഛാധികാര വാഴ്‌ചക്കും വഴിവയ്‌ക്കാം. അതുമല്ലെങ്കില്‍ അപ്പപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന വ്യവസ്ഥാപിത കക്ഷികളുടെ ഒരു പ്രചരണ മണ്‌ഡപമായി അതവസാനിക്കും. മുഴുവന്‍ ജനങ്ങളെയും മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനവും സുതാര്യതയുള്ളതും ജനപങ്കാളിത്തം പരമാവധിയുള്ളതുമായ ഭരണസംവിധാനമാണ്‌ നമുക്കുണ്ടാകേണ്ടത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒന്നാമതായി നാം, സമത്വവും സ്വാതന്ത്ര്യവും ലക്ഷ്യമാക്കുന്നതോടൊപ്പം അവയെ നമ്മുടെ മാര്‍ഗ്ഗമായും കാണണം. ലോട്ടറി രാജാക്കന്‍മാരെയും, അംബാനിമാരെയും വളര്‍ത്തിയെടുക്കുന്ന മാര്‍ഗ്ഗം നമ്മെ എത്തിയ്‌ക്കുന്നത്‌ ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും പരിഹാരമില്ലാത്ത പടുകുഴിയിലേയ്‌ക്കാണ്‌. ഒരു ന്യൂനപക്ഷം വരുന്ന ആളുകള്‍ക്ക്‌ സുഖഭോഗങ്ങളുടെ പരിധിയില്ലാത്ത ജൈത്രയാത്ര നടത്തുവാന്‍ കഴിയുന്ന ഇന്നത്തേതുപോലുള്ള ഒരു പടുകുഴി.&lt;br /&gt;&lt;br /&gt;ലക്ഷ്യവും മാര്‍ഗ്ഗവും സമന്വയിപ്പിക്കുന്നതുപോലെ തന്നെ സുപ്രധാനമാണ്‌ സമത്വത്തിന്റെ നിര്‍വചനവും. കമ്മ്യൂണിസം ഉള്‍പ്പെടെയുള്ള ആധുനിക പാശ്ചാത്യ വീക്ഷണം വളരെ സങ്കുചിതവും അപ്രായോഗികവും ആയാണ്‌ സമത്വത്തെ ദര്‍ശിച്ചത്‌. ബുള്‍ഡോസര്‍ വച്ച്‌ ഇടിച്ചു നിരത്തുന്നതുപോലെ സ്വത്തുക്കളെല്ലാം സര്‍ക്കാരിന്റെ ഉടമസ്ഥതയിലാക്കി സ്വകാര്യ സ്വത്തില്ലാതാക്കിയാല്‍ സ്ഥിതി സമത്വമുണ്ടാകില്ല. സോവ്യറ്റ്‌ യൂണിയന്റെയും മറ്റു കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളുടേയും അനുഭവങ്ങള്‍ അത്‌ ശരിവയ്‌ക്കുന്നതാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;പരമാവധി സാദ്ധ്യമായ സമത്വം എന്ന മാര്‍ഗ്ഗം, ഓരോ ചവിട്ടുപടികളാക്കിക്കൊണ്ടു്‌ മാത്രമേ അമൂര്‍ത്തമായ സമത്വം എന്ന സങ്കല്‌പത്തെ യ്‌ഥാര്‍ത്ഥ്യമാക്കാനാവുകയുള്ളൂ. സഹസ്രകോടീശ്വരന്‍മാരില്ലാതാകുന്നതുപോലെ തന്നെ പ്രധാനമാണ്‌ വരുമാനത്തിലുള്ള അന്തരം കുറച്ചുകൊണ്ടുവരുന്നതും . സര്‍ക്കാര്‍-സ്വകാര്യമേഖലകളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളവും ഏറ്റവും താഴ്‌ന്ന ശമ്പളവും തമ്മിലുള്ള അന്തരം പോലും വലിയ ഒരു വന്‍ വിടവാണ്‌. ഏറ്റവും കൂടിയ ശമ്പളം ഇരുപത്തയ്യായിരം രൂപയായും ഏറ്റവും കുറഞ്ഞത്‌ അയ്യായിരം രൂപയായും ഇന്നത്തെ സാഹചര്യത്തില്‍ നിജപ്പെടുത്തണം. സര്‍ക്കാര്‍-സ്വകാര്യമേഖലകളിലെ നിത്യേന ഉയരുന്ന ശമ്പള നിരക്കുകള്‍ സാധാരണ ജനങ്ങളുടെ ജീവിതച്ചെലവുകളെ വര്‍ദ്ധിപ്പിയ്‌ക്കുന്നു. കൂടിയതും കുറഞ്ഞതുമായ ശമ്പള നിരക്കുകള്‍ നിജപ്പെടുത്തുന്ന ദേശീയനയം ജനങ്ങളുടെയാകെ വരുമാനത്തിലും ഉണ്ടാകണം . രാജ്യത്തെ ജനങ്ങളുടെ പരമാവധി കൂടിയ വരുമാനം പ്രതിമാസം ഇരുപത്തയ്യായിരം രൂപയും കുറഞ്ഞ വരുമാനം അയ്യായിരം രൂപയും ആയി നിജപ്പെടുത്തിയുള്ള സാമ്പത്തിക-വികസന-നികുതി നയം ആവിഷ്‌കരിക്കണം.&lt;br /&gt;&lt;br /&gt;&lt;br /&gt;വരുമാനത്തിലുള്ള ആ സമീകരണം ഇന്നത്തേതുപോലുള്ള വികസനത്തില്‍ സാദ്ധ്യമല്ല. ഗ്രാമങ്ങളെയും, ചെറുപട്ടണങ്ങളെയും ഉല്‌പാദനത്തിന്റെ മുഖ്യ കേന്ദ്രങ്ങളാക്കി ജനങ്ങളുടെ പങ്കാളിത്തം നേടിക്കൊണ്ടുള്ള വികേന്ദീകൃതമായ പുതിയ ഒരു വികസനരീതി അതിനുണ്ടാവണം. വൈദേശിക വികസനം കയറ്റിയയയ്‌ക്കുന്ന സാമ്രാജ്യത്വ ഏജന്‍സികളായ ലോക ബാങ്ക്‌, എ.ഡി.ബി. തുടങ്ങിയവയെ ആശ്രയിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കഞ്ഞി വീഴ്‌ത്തല്‍ പോലെ ലഭിക്കുന്ന ഫണ്ടിന്‌ പകരം, പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ആവശ്യമായ വിഭവസമാഹരണം അതതു പ്രദേശത്തു നിന്ന്‌ തന്നെ നടത്തുവാന്‍ കഴിയണം. ഭക്ഷ്യസുരക്ഷയും ഗുണമൂല്യമുള്ള ഭക്ഷ്യ സംസ്‌കൃതിയും പ്രാദേശിക അടിസ്ഥാനത്തില്‍ പരമാവധിയുണ്ടാക്കാവുന്ന വിധത്തില്‍ ഗ്രാമ-ജില്ലാ ഭരണകൂടങ്ങളുടെ വികസനലക്ഷ്യങ്ങള്‍ ഉറപ്പിയ്‌ക്കുവാനും അത്‌ ആവശ്യമാണ്‌. &lt;br /&gt;&lt;br /&gt;&lt;br /&gt;പരിസ്ഥിതിയുടേയും ജലസ്രോതസ്സുകളടക്കമുള്ള പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണവും പരിപാലനവും സുസ്ഥിരവികസനത്തിന്റെ അവിഭാജ്യഘടകങ്ങളായി കാണുവാന്‍ മുതലാളിത്ത-കമ്മ്യൂണിസ്റ്റ്‌-വര്‍ഗ്ഗീയ-സാമുദായിക കക്ഷികളുടെ പ്രത്യയശാസ്‌ത്രങ്ങള്‍ക്ക്‌ കഴിയില്ല. ഇന്നത്തെ വികസന രീതിയുടെ ആരാധകരായി സേവ ചെയ്യുന്ന മറ്റു വ്യവസ്ഥാപിത കക്ഷികളുടെ നിലപാടുകള്‍ക്കും കഴിയില്ല.&lt;br /&gt;&lt;br /&gt;ജനങ്ങളും ഇന്നത്തെ വിനാശകരമായ വികസനവും തമ്മിലുള്ള വൈരുദ്ധ്യം മൂലം നാനാദിക്കിലും ഉയര്‍ന്നുവരുന്ന ബഹുജന പ്രക്ഷോണങ്ങള്‍ക്കൊപ്പം പ്രദേശികതലത്തില്‍ കൃഷിയിലും, ചെറുകിട-പരമ്പരാഗത മേഖലയിലെ ഉല്‌പന്ന നിര്‍മ്മാണത്തിലും ഇടപെടല്‍ നടത്തിക്കൊണ്ടുമാണ്‌ നവരാഷ്‌ട്രീയത്തെ വികസിപ്പിയ്‌ക്കേണ്ടത്‌. പ്രക്ഷോഭണ -സമരങ്ങളെ നിര്‍മ്മാണപരമായ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്ന രാഷ്‌ട്രീയം നശീകരണത്തിന്റെയും അക്രമത്തിന്റെയും രാഷ്‌ട്രീയത്തെ പുറന്തള്ളണം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div style="color: blue;"&gt;&lt;b&gt;ജാതിയും സാമൂഹികചലനവും&lt;/b&gt;&lt;/div&gt;&lt;br /&gt;രാജ്യത്തിന്റെ എണ്‍പതു ശതമാനത്തിലധികം വരുന്ന ആദിവാസി-ദലിത-മറ്റു പിന്നാക്ക ജനസമൂഹങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ സമൂഹത്തിന്റെയാകെ ഉയര്‍ച്ചയ്‌ക്ക്‌ ഏറ്റവും അത്യാവശ്യമാണ്‌. അത്‌ കേവലം സാമ്പത്തിക വിഷയമല്ല. സാമൂഹിക സമത്വത്തിന്റെ വിഷയമാണ്‌. സാമ്പത്തിക ഉന്നമനം മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടതാണ്‌, എന്നാല്‍ സാമൂഹികസമത്വം ആദിവാസി-ദലിത-മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കുമാണ്‌ അത്യാവശ്യം. &lt;br /&gt;&lt;br /&gt;ഇന്ത്യ സ്വാതന്ത്യം പ്രാപിച്ച കാലഘട്ടം മുതല്‍ ഈ പ്രശ്‌നമുയര്‍ത്തിയ ഡോ. രാം മനോഹര്‍ ലോഹിയയെ എതിര്‍ത്തത്‌ കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌-ജനസംഘം (ഇന്നത്തെ ബി.ജെ.പി) ശക്തികളാണ്‌. ദലിത-പിന്നാക്ക-ആദിവാസി-സ്‌ത്രീ വിഭാഗങ്ങള്‍ക്കു്‌ പ്രത്യേക അവസരങ്ങളും പങ്കാളിത്തവും നല്‌കുക എന്ന സിദ്ധാന്തം ഇന്ന്‌ എല്ലാ കക്ഷികള്‍ക്കും അംഗീകരീയ്‌ക്കേണ്ടി വന്നു. അധികാരത്തിന്റെ തലങ്ങളില്‍ നിന്നു്‌ മാറ്റി നിര്‍ത്തപ്പെട്ട അത്തരം വിഭാഗങ്ങള്‍ അധികാരത്തിന്റെ എല്ലാ തലങ്ങളിലും കടന്നുവരുന്നത്‌ മഹത്തായ ഒരു വിപ്ലവമാണ്‌. ഈ വിപ്ലവമുണ്ടാക്കിയത്‌ നെഹ്രുവിന്റെയോ കമ്മ്യൂണിസ്റ്റുകളുടേയോ വര്‍ഗ്ഗീയശക്തികളുടേയോ ആശയങ്ങളല്ല.&lt;br /&gt;&lt;br /&gt;എന്നാല്‍ ഇന്ന്‌ സംവരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ അട്ടിമറിയ്‌ക്കപ്പെടുന്നു. സംവരണത്തില്‍ നിന്ന്‌ അര്‍ഹരായ സമൂഹങ്ങള്‍ പുറത്താക്കപ്പെട്ടതും പുറത്താക്കപ്പെടുന്നതുമായ സാഹചര്യം മാറ്റണമെന്ന്‌ പറയുവാനുള്ള ആര്‍ജ്ജവത്തം സമാജവാദി ജനപരിഷത്ത്‌ മാത്രമാണ്‌ കാണിയ്‌ക്കുന്നത്‌. സംവരണത്തിനുള്ളിലെ സാമൂഹികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായത്‌ ലഭിക്കാതെ വരുന്ന അസന്തുലിതാവസ്ഥ പരിഹരിക്കണമെങ്കില്‍ സമഗ്രമായ ഒരു സംവരണനയം ആവിഷ്‌കരിക്കണം. &lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍ അതിനു പകരം ഇന്ദിരാ കോണ്‍ഗ്രസ്‌, ബി.ജെ.പി., സി.പി.എം., സി.പി.ഐ., ജനതാദള്‍, മുലായം സിംഹിന്റെ സമാജവാദി പാര്‍ട്ടി, ബി.എസ്‌.പി, തുടങ്ങിയ എല്ലാ വ്യവസ്ഥാപിത കക്ഷികളും സാമ്പത്തിക സംവരണം വേണമെന്ന്‌ ആവശ്യപ്പെടുകയാണ്‌ ചെയ്യുന്നത്‌. മുന്നാക്കക്കാരിലെ ദരിദ്രര്‍ക്ക്‌ വേണ്ടി സാമ്പത്തിക സംവരണം വേണമെന്ന്‌ വാദിയ്‌ക്കുന്ന കക്ഷികള്‍ ദാരിദ്ര്യം അരക്കിട്ടുറപ്പിക്കുന്ന സാമ്പത്തികനയം ചേരിവ്യത്യാസമില്ലാതെ ഉയര്‍ത്തിപ്പിടിയ്‌ക്കുന്നത്‌ അവയുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നു. സംവരണത്തിലൂടെ കുറച്ചാളുകള്‍ക്ക്‌ മാത്രമാണ്‌ അവസരങ്ങള്‍ ലഭിയ്‌ക്കുന്നത്‌. സാമ്പത്തികബുദ്ധിമുട്ടും ദാരിദ്ര്യവും പരിഹരിയ്‌ക്കാനാണെങ്കില്‍ സാമ്പത്തികമാറ്റം വരുത്തുകയാണ്‌ വേണ്ടതെന്ന്‌ നാം തിരിച്ചറിയണം. &lt;br /&gt;&lt;br /&gt;&lt;br /&gt;അതുപോലെ സംവരണം നല്‌കുന്നതിനും സംവരണം നിഷേധിക്കുന്നതിനും മതം ഒരു മാനദണ്‌ഡമാക്കുന്നത്‌ ലക്ഷ്യത്തെ തെറ്റിയ്‌ക്കും. ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയില്‍ ഉടലെടുത്തതും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതുമായ ജാതിയുടെ അറകളില്‍ അടയ്‌ക്കപ്പെട്ടവര്‍ക്ക്‌ അധികാര-വിജ്ഞാന പങ്കാളിത്തത്തിനുള്ള പ്രത്യേക അവസരങ്ങള്‍ നല്‍കുന്നതായ സംവരണത്തിന്റെ ലക്ഷ്യങ്ങള്‍ അട്ടിമറിയ്‌ക്കപ്പെടരുത്‌. പ്രീണനവും വിവേചനവുമല്ല, പുതിയ ഒരു രാഷ്‌ട്രീയ വിവേകമാണ്‌ നമുക്കുണ്ടാവേണ്ടത്‌.&lt;br /&gt;&lt;br /&gt;&lt;div style="color: blue;"&gt;&lt;b&gt;വര്‍ഗീയതയും ഭീകരതയും&lt;/b&gt;&lt;/div&gt;&lt;br /&gt;ഭൂരിപക്ഷത്തിന്റെയാലും ന്യൂനപക്ഷത്തിന്റെയാലും വര്‍ഗീയതകള്‍ പ്രോത്സാഹിപ്പിയ്‌ക്കപ്പെടരുത്‌. തരം പോലെ വര്‍ഗീയതയെ ഉപയോഗപ്പെടുത്തുന്ന ഇന്ദിരാ കോണ്‍ഗ്രസ്സ്‌, സി.പി.എം., ജനതാദള്‍, മുലായം സിംഹിന്റെ സമാജവാദി പാര്‍ട്ടി എന്നിവയുടെ നയം വര്‍ഗീയ കക്ഷികളുടേതുപോലെ തന്നെ ആപല്‍ക്കരമാണ്‌. &lt;br /&gt;&lt;br /&gt;&lt;br /&gt;മഹാത്മാഗാന്ധിയെ വഞ്ചിച്ചുകൊണ്ട്‌ നെഹ്രുവും പട്ടേലും ബ്രിട്ടീഷ്‌ സാമ്രാജ്യത്വ ആസൂത്രിത ഇന്ത്യാ വിഭജനപദ്ധതിയെ അനുകൂലിച്ചതാണ്‌ ഇന്ത്യാ വിഭജനത്തിന്‌ വഴി തെളിച്ചത്‌. വര്‍ഗീയ ശക്തികളെ കരുക്കളാക്കി ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ ശ്രമിച്ച സാമ്രാജ്യത്വ ശക്തികളുടെ പുതിയ രൂപം ഇപ്പോഴും സജീവമാണ്‌. 1984-ലെ സിഖ്‌ കൂട്ടക്കുരുതി നടത്തിയ ഇന്ദിരാ കോണ്‍ഗ്രസ്സ്‌ നേതൃത്വവും മുസ്ലീം കൂട്ടക്കൊല നടത്തിയ ഗുജറാത്തിലെ ബി.ജെ.പി.-ആര്‍.എസ്‌.എസ്‌. ശക്തികളും അതില്‍ ഭാഗഭാഗിത്തം വഹിയ്‌ക്കുവാനാണ്‌ ശ്രമിയ്‌ക്കുന്നത്‌. &lt;br /&gt;&lt;br /&gt;&lt;br /&gt;ബോംബുസ്‌ഫോടനങ്ങള്‍ നടത്തിയതില്‍ മുസ്ലീം-ഹിന്ദു-വര്‍ഗ്ഗീയ ശക്തികളുടെ പങ്കുകള്‍ ഇതിനോടകം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു. അക്രമം ഉയര്‍ത്തിപ്പിടിക്കുന്നതും മതവിദ്വേഷം പടര്‍ത്തുന്നതുമായ ആശയങ്ങള്‍ സമൂഹത്തിന്റെ സുസ്ഥിതിയെ വളരെ ദോഷകരമായി ബാധിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;മഹാത്മാഗാന്ധിയും, ഡോ. ലോഹിയയും, ജയപ്രകാശ്‌ നാരായണനും, ഡോ. അബബേഡ്‌കറും നല്‍കിയ മൗലീകമായ സംഭാവനകളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ രാജ്യത്തിന്റെ ഒരു നവ നിര്‍മ്മിതിയ്‌ക്കുവേണ്ടി പുതിയ പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുക്കണം. പുതിയ ഒരു രാഷ്‌ട്രീയ സംസ്‌കാരം അതിന്‌ ഒഴിച്ചുകൂടാനാവാത്തതുമാണ്‌. &lt;br /&gt;&lt;br /&gt;&lt;br /&gt;രാജ്യത്തൊട്ടാകെയുള്ള ജനകീയ പ്രക്ഷോഭണങ്ങള്‍ ആ പുതിയ ദിശയിലേക്ക്‌ നയിയ്‌ക്കുന്ന സുപ്രധാന നീക്കങ്ങളാണ്‌. ഏറെക്കാലം ബഹുജന പ്രക്ഷോഭങ്ങള്‍ നടത്തിവന്ന വിവിധ ആദിവാസി -ദലിത-, കര്‍ഷക-പരിസ്ഥിതി-യുവജനപ്രസ്ഥാനങ്ങള്‍ ഒരുമിച്ചുചേര്‍ന്ന്‌ ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പുതിയ ഘട്ടമെന്ന നിലയില്‍ രൂപം കൊടുത്തതാണ്‌ സമാജവാദി ജനപരിഷത്ത്‌ എന്ന ഈ പ്രസ്ഥാനം. ബദല്‍ രാഷ്‌ട്രീയത്തിനുള്ള ദേശീയ തലത്തിലെ മുന്നേറ്റമെന്ന നിലയില്‍ സമാജവാദി ജനപരിഷത്ത്‌ ഒരു പുതിയ പ്രതീക്ഷയെ കരുപ്പിടിപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;നവരാഷ്‌ട്രീയത്തിനുള്ള ചില ബദല്‍ പരിപാടികള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സമാജവാദി ജനപരിഷത്ത്‌ ജനങ്ങളെ സമീപിക്കുന്നു. &lt;br /&gt;&lt;br /&gt;&lt;div style="color: blue;"&gt;&lt;b&gt;പരിപാടികള്‍&lt;/b&gt;&lt;/div&gt;&lt;br /&gt;1. അബ്‌കാരി കോണ്‍ട്രാക്‌ടര്‍മാരെ കള്ള്‌ വില്‌പനയില്‍ നിന്ന്‌ ഒഴിവാക്കണം. മധുരക്കള്ള്‌ എന്ന നീര ചെത്തി വില്‌ക്കാന്‍ ലൈസന്‍സില്ലാതെ കര്‍ഷര്‍ക്ക്‌ അവകാശം നല്‌കണം. മദ്യവില്‌പന അനുമതി (ലൈസന്‍സ്‌) നല്‌കുവാനുള്ള സമ്പൂര്‍ണ്ണ അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നല്‌കണം. മദ്യം, ലഹരി -മുറുക്കാന്‍ ലഹരി-മിഠായികള്‍ തുടങ്ങിയ എല്ലാ ലഹരി വസ്‌തുക്കള്‍ക്കുംനിരോധനം ഏര്‍പ്പെടുത്തണം.&lt;br /&gt;&lt;br /&gt;2. ശുദ്ധമായ കുടിവെള്ളം എല്ലാവര്‍ക്കും ഉറപ്പുവരുത്തണം. കുടിവെള്ളത്തിന്റെ കച്ചവടം നിരോധിക്കണം. കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ തുടങ്ങിയ ജലസ്രോതസ്സുകള്‍ ശുചിയാക്കി പരിരക്ഷിയ്‌ക്കണം. പൊതു സ്ഥലങ്ങളില്‍ മണ്‍കലങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണം.&lt;br /&gt;&lt;br /&gt;3. മാലിന്യപ്രശ്‌ന പരിഹാരത്തിനായി ഉറവിടത്തില്‍ തന്നെ വേണ്ട നടപടികള്‍ എടുക്കണം. ജൈവമലിന്യങ്ങളില്‍ നിന്ന്‌ ജൈവ വാതകവും, ഉപയോഗപ്രദമായ വസ്‌തുക്കളും നിര്‍മ്മിച്ച്‌ മാലിന്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കണം. പ്ലാസ്റ്റിയ്‌ക്ക്‌ ഉപയോഗം കുറയ്‌ക്കണം. അടിയന്തിര പ്രാധാന്യമുള്ള വിഷയം എന്നനിലയില്‍ മാലിന്യപ്രശ്‌നത്തെ കൈകാര്യം ചെയ്യണം.&lt;br /&gt;&lt;br /&gt;4. ഭക്ഷ്യവിളകള്‍ക്ക്‌ പ്രാധാന്യം നല്‍കി പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യം കൈവരിക്കാന്‍‍ ശ്രമിയ്‌ക്കണം. കേരളത്തില്‍ കൃഷി ചെയ്‌ത്‌ കിട്ടുന്ന നെല്ല്‌ മുഴുവന്‍ ക്വിന്റലിന്‌ അയ്യായിരം രൂപ രൊക്കം നല്‌കി സംഭരിക്കണം. എല്ലാ രാസ കീടനാശിനികളും നിരോധിയ്‌ക്കണം. സുഭാസ്‌ പലേക്കരുടെ ചെലവില്ലാ പ്രകൃതി കൃഷി സര്‍ക്കാര്‍ നയമായി അംഗീകരിച്ച്‌ നടപ്പിലാക്കണം.&lt;br /&gt;&lt;br /&gt;5. കാര്‍ഷിക-ഗ്രാമീണ ഉല്‌പന്നങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കൈത്തൊ ഴിലുകളും ചെറുകിട പരമ്പരാഗത വ്യവസായങ്ങളും ഗ്രാമ പഞ്ചായത്ത്‌ -ബ്ലോക്ക്‌ അടിസ്ഥാനത്തില്‍ തുടങ്ങി ഗ്രാമീണ തൊഴില്‍ അവസരങ്ങള്‍ വികസിപ്പിയ്‌ക്കുകയും ഗ്രാമീണ സമ്പദ്‌ഘടന കരുത്തുറ്റതാക്കു കയും ചെയ്യണം. ഭക്ഷണ പാനീയ രംഗത്തുനിന്ന്‌ വിദേശ കമ്പനികളെ പൂര്‍ണമായും നിരോധിയ്‌ക്കണം.&lt;br /&gt;&lt;br /&gt;6. ജനങ്ങളുടെ സമ്പൂര്‍ണ്ണ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട്‌ പ്രകൃതിജീവനം, ഹോമിയോ, ആയുര്‍വേദം, അലോപ്പതി തുടങ്ങിയ എല്ലാ ചികിത്സാശാഖകളെയും സംയോജിപ്പിച്ച്‌ ഗ്രാമപഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ ജനകീയ ആരോഗ്യനയം ആവിഷ്‌കരിച്ച്‌ നടപ്പിലാക്കണം. ആരോഗ്യപരിപാലന രംഗത്തെ കച്ചവടവല്‌ക്കര&lt;br /&gt;ണത്തെ നേരിട്ടുകൊണ്ട്‌ എല്ലാ ഗ്രാമപഞ്ചായത്തിലും സൗജന്യമായ ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങള്‍ ആരംഭിയ്‌ക്കണം.&lt;br /&gt;&lt;br /&gt;7. വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണം അവസാനിപ്പിയ്‌ക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം. ബിരുദതലം വരെ പൂര്‍ണമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തണം. സര്‍ക്കാര്‍- സ്വകാര്യ എയിഡഡ്‌ വിദ്യാലയങ്ങളെ ആധാരമാക്കി അയല്‍പക്ക വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കി സ്‌കൂള്‍ തല വിദ്യാഭ്യാസ &lt;br /&gt;അസമത്വം അവസാനിപ്പിയ്‌ക്കണം. മാതൃഭാഷയിലൂടെ ഗുണനിലവാ ര മുള്ള വിദ്യാഭ്യാസം ഏവര്‍ക്കും ഉറപ്പ്‌ വരുത്തണം.&lt;br /&gt;&lt;br /&gt;8. കായികക്ഷമതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലേക്ക്‌ ഗ്രാമ തലത്തില്‍ കായിക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. കലാ-സാംസ്‌കാരിക രംഗത്ത്‌ വൈവിധ്യമാര്‍ന്ന പരിശീലനസൗകര്യങ്ങള്‍ വായനശാലകളും ഗ്രന്ഥശാലകളും കേന്ദ്രമാക്കി ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആരംഭിക്കണം.&lt;br /&gt;&lt;br /&gt;9. മറ്റു പെന്‍ഷനുകള്‍ ലഭിക്കാത്ത അറുപതു വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കും ആയിരം രൂപ വീതം പെന്‍ഷന്‍ നല്‌കണം.&lt;br /&gt;&lt;br /&gt;10. ഭവനരഹിതര്‍ക്ക്‌ സാങ്കേതികത്വങ്ങള്‍ ഒഴിവാക്കി വീട്‌ നല്‌കണം.&lt;br /&gt;&lt;br /&gt;11. മിശ്ര വിവാഹിതരായ ദമ്പതിമാരിലെ താഴ്‌ന്ന ജാതിയില്‍പ്പെട്ടയാളുടെ ജാതി ആ കുടുംബത്തിന്റെ ജാതിയായി കണക്കാക്കി സംവരണമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉറപ്പ്‌ വരുത്തണം. മതത്തിന്റെ അടിസ്ഥാനത്തില്‍ ദലിത ക്രിസ്‌ത്യാനികളെ പട്ടികജാതി സംവരണ ത്തില്‍ നിന്ന്‌ ഒഴിവാക്കിയത്‌ അവസാനിപ്പിക്കണം.&lt;br /&gt;&lt;br /&gt;12. കിര്‍ത്താഡ്‌സ്‌ തുടങ്ങിയ ഏജന്‍സികളെ ഉപയോഗപ്പെടുത്തി സംവരണാര്‍ഹ സമൂഹത്തില്‍ നിന്നുള്ളവരെ സംവരണത്തില്‍ നിന്ന്‌ പുറത്താക്കുന്ന നടപടി അവസാനിപ്പിയ്‌ക്കണം. കിര്‍ത്താഡ്‌സിലെ തസ്‌തികകള്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍ക്കു മാത്രമായി സംവരണം ചെയ്യണം.&lt;br /&gt;&lt;br /&gt;13. ലോകബാങ്ക്‌-എ.ഡി.ബി.-ഐ.എം.എഫ്‌ നയങ്ങളെയും രാജ്യത്തിന്റെ സാമ്പത്തികരംഗത്തുള്ള അവയുടെ ഇടപെടലുകളെയും നിരാകരിക്കണം.&lt;br /&gt;&lt;br /&gt;14. ലോകവ്യാപാരസംഘടനയില്‍ നിന്ന്‌ ഇന്ത്യ പുറത്ത്‌ വന്ന്‌ ലോകത്തിലെ ചൂഷിത രാജ്യങ്ങളുടെ വികസന വാണിജ്യ കൂട്ടായ്‌മ ശക്തിപ്പെടുത്തണം.&lt;br /&gt;&lt;br /&gt;15. തോട്ടം മേഖലകള്‍ക്കു കൂടി ഭൂപരിധി നിയമം ബാധകമാക്കി ആദി വാസികള്‍ക്ക്‌ മുന്‍ഗണനാടിസ്ഥാനത്തില്‍ കൃഷിഭൂമി നല്‌കണം. ആദിവാസികള്‍ക്ക്‌ നല്‌കിയതിനുശേഷം മിച്ചമുള്ള തോട്ടം ഭൂമി, തുണ്ടുഭൂമികൃഷിക്കാര്‍ക്കും കൃഷിത്തൊഴിലാളികളായ ദലിത-പിന്നാക്ക-ദരിദ്ര വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യണം.&lt;br /&gt;&lt;br /&gt;16. പ്ലാച്ചിമടയില്‍ പരിസ്ഥിതിയ്‌ക്കും, മനുഷ്യനും ജീവജാലങ്ങളുടെയാകെയും ഉപജീവനത്തിനും നാശം വരുത്തിയ കൊക്കൊക്കോള കമ്പനിയെ പ്രോസിക്യൂട്ട്‌ ചെയ്യുകയും നഷ്‌ടപരിഹാര നിര്‍ണ്ണയ ട്രൈബ്യൂണലിന്‌ ഉടനടി രൂപം കൊടുക്കുകയും ചെയ്യണം.&lt;br /&gt;&lt;br /&gt;17. ഫാക്‌ടറികളും പദ്ധതികളും ആരംഭിയ്‌ക്കുന്നതിനുള്ള അനുവാദത്തില്‍ അതതു്‌ ഗ്രാമസഭകള്‍ക്കും ഗ്രാമ പഞ്ചായത്തിനും മുഖ്യമായ അധികാരം നല്‌കണം. കുടിയൊഴിപ്പിയ്‌ക്കല്‍ ഏറ്റവും കുറച്ചുള്ള വികസന നയം പ്രഖ്യാപിയ്‌ക്കുകയും ഏതെങ്കിലും കാരണവശാല്‍ കുടിയൊഴിപ്പിയ്‌ക്കല്‍ ആവശ്യമായി വരികയാണെങ്കില്‍, കുടിയൊഴിപ്പിയ്‌ക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പുനരധിവാസം, നഷ്‌ടപരിഹാരം എന്നിവയെക്കുറിച്ചും തീരുമാനിയ്‌ക്കുന്നതിനു്‌ ഒരു കുടിയൊഴിപ്പിയ്‌ക്കല്‍-പുനരധിവാസ കമ്മീഷന്‌ രൂപം നല്‍കണം.&lt;br /&gt;&lt;br /&gt;&lt;div style="color: blue;"&gt;&lt;b&gt;മാറ്റത്തിന്‌ തുടക്കം കുറിയ്‌ക്കുക&lt;/b&gt;&lt;/div&gt;&lt;br /&gt;വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക്‌ പുറമെ ഉയര്‍ന്ന്‌ വരുന്ന പ്രാദേശികവും മറ്റുമായ ജനശക്തികള്‍ക്കെല്ലാമുള്ള കുറഞ്ഞ (മിനിമം) ബദല്‍ പരിപാടിയായാണ്‌ സമാജവാദി ജനപരിഷത്ത്‌ ഇത്‌ മുന്നോട്ടുവച്ചിരിക്കുന്നതു്‌ . ഈ പരിപാടികളുടെ അടിസ്ഥാനത്തില്‍ സമാജവാദി ജനപരിഷത്തിന്റെയും വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക്‌ പുറത്ത്‌ ഉയര്‍ന്നുവരുന്ന കണ്ണൂരിലെ നവ രാഷ്‌ട്രീയ സഖ്യം പോലുള്ള ജനമുന്നേറ്റങ്ങളുടെയും സ്ഥാനാര്‍ത്ഥികളെയും ഈ പരിപാടികളോടു്‌ യോജിച്ച നിലപാടെടുക്കാന്‍ തയ്യാറുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും വോട്ടു്‌ ചെയ്‌ത്‌ വിജയിപ്പിയ്‌ക്കണമെന്ന്‌ സമാജവാദി ജനപരിഷത്ത്‌ സംസ്ഥാനസമിതി അഭ്യര്‍ത്ഥിക്കുന്നു. &lt;br /&gt;&lt;br /&gt;രാജ്യം നേരിടുന്ന മുഖ്യമായ പ്രശ്‌നങ്ങളും ജനങ്ങളുടെ അടിസ്ഥാന അവകാശ ആവശ്യങ്ങളും പരിഹരിയ്‌ക്കുവാന്‍ വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്കു്‌ കഴിയില്ലെന്നു്‌ തെളിഞ്ഞു്‌കഴിഞ്ഞിരിയ്‌ക്കുന്നു. ഇനി നാം മെല്ലെ മെല്ലെയാണെങ്കിലും മാറ്റത്തിന്‌ തുടക്കം കുറിയ്‌ക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും വിശാലമായ ഉത്തമതാല്‍പ്പര്യത്തിന്‌ നിരക്കുന്ന വിധം നമ്മുടെ സമ്മതിദാനാവകാശം നാം വിനിയോഗിക്കണം.&lt;br /&gt;&lt;span style="color: white;"&gt;. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-7188851943600131674?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/7188851943600131674/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/10/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7188851943600131674'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7188851943600131674'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/10/blog-post.html' title='നവരാഷ്‌ട്രീയത്തിനുളള  പ്രകടനപത്രിക'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-7829969833925256917</id><published>2010-08-26T01:43:00.000-07:00</published><updated>2010-08-26T01:43:19.587-07:00</updated><title type='text'>കോമണ്‍വെല്‍‍ത്ത് ഗെയിംസിനെതിരെഉപവാസം: സമാജവാദി ജനപരിഷത്തു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ്ബിനെ അറസ്റ്റ് ചെയ്തു</title><content type='html'>&lt;a href="http://4.bp.blogspot.com/_YTo9l-j4K7c/Rrr6VnfJa-I/AAAAAAAAABM/f9Xoh2UZ3pA/s1600-h/joshi.jpg"&gt;&lt;img alt="" border="0" height="320" id="BLOGGER_PHOTO_ID_5096661177606958050" src="http://4.bp.blogspot.com/_YTo9l-j4K7c/Rrr6VnfJa-I/AAAAAAAAABM/f9Xoh2UZ3pA/s320/joshi.jpg" style="float: left; margin: 0px 10px 10px 0px;" width="237" /&gt;&lt;/a&gt;&lt;span style="color: blue;"&gt;തിരുവനന്തപുരം,ഓഗസ്റ്റ് 26:&lt;/span&gt; കോമണ്‍വെല്‍‍ത്ത് ഗെയിംസിനെതിരെ സമാജവാദി ജനപരിഷത്തു് തിരുവനന്തപുരത്തു് പാളയം രക്തസാക്ഷി മണ്ഡപത്തിനു് മുമ്പില്‍‍ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യവെ സമാജവാദി ജനപരിഷത്തു് ദേശീയ സെക്രട്ടറിയും പ്രമുഖ സോഷ്യലിസ്റ്റു് നേതാവുമായ ജോഷി ജേക്കബ്, സുജോബി തുടങ്ങിയവരെ&amp;nbsp; കാന്റോണ്‍‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. &lt;br /&gt;&lt;br /&gt;പോലീസ് കസ്റ്റഡിയിലും സമാജവാദി ജനപരിഷത്തു് പ്രവര്‍‍ത്തകര്‍ ഉപവാസംതുടരുകയാണു്.ദല്‍‍ഹി കോമണ്‍വെല്‍‍ത്ത് ഗെയിംസിന്റെ ഭാഗമായുള്ള രാജ്ഞിയുടെ ബാറ്റണ്‍‍ റിലേ തിരുവനന്തപുരത്തെത്തുന്ന ദിവസമായതുകൊണ്ടാണു് ഈ ദിവസം സമാജവാദി ജനപരിഷത്തു് ഉപവാസം സംഘടിപ്പിച്ചതെന്നു് ഉപവാസം ഉദ്ഘാടനം ചെയ്യവെ അറസ്റ്റ് ചെയ്യപ്പെടുന്നതിനു് മുമ്പു് ജോഷി ജേക്കബ് പ്രസ്താവിച്ചിരുന്നു.  സമാധാനപരവും ജനാധിപത്യപരവുമായരീതിയില്‍ സമരം ചെയ്ത ജോഷിയയും പ്രവര്‍‍ത്തകരെയും അറസ്റ്റ് ചെയ്തതില്‍‍ സമാജവാദി ജനപരിഷത്തു് സംസ്ഥാനനസമിതി പ്രതിഷേധിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-7829969833925256917?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/7829969833925256917/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/08/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7829969833925256917'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7829969833925256917'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/08/blog-post.html' title='കോമണ്‍വെല്‍‍ത്ത് ഗെയിംസിനെതിരെഉപവാസം: സമാജവാദി ജനപരിഷത്തു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ്ബിനെ അറസ്റ്റ് ചെയ്തു'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_YTo9l-j4K7c/Rrr6VnfJa-I/AAAAAAAAABM/f9Xoh2UZ3pA/s72-c/joshi.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-6579307951293414654</id><published>2010-08-23T06:59:00.000-07:00</published><updated>2010-09-02T07:11:10.830-07:00</updated><title type='text'>കോമണ്‍വെല്‍ത്ത് ഗെയിംസ്: രാജ്ഞിയുടെ ബാറ്റണിനെതിരെ പ്രതിഷേധം</title><content type='html'>&lt;span style="color: white;"&gt;.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;കണ്ണൂര്‍:&lt;/b&gt; കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രചാരണാര്‍ഥം ബ്രിട്ടീഷ് രാജ്ഞിയുടെ ബാറ്റണ്‍ കേരളത്തില്‍ വരുന്ന ദിവസമായ ആഗസ്ത് 26ന് സമാജ്‌വാദി ജന പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ അന്ന് സത്യാഗ്രഹം സംഘടിപ്പിക്കാന്‍ ഓഗസ്റ്റ് 21നു് മലപ്പുറംജില്ലയിലെ തിരൂര് ചേര്‍ന്ന സമാജ്‌വാദി ജന പരിഷത്ത് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. അഡ്വ. ജോഷി ജേക്കബ്, കെ.പ്രദീപന്‍, ജനാര്‍ദനന്‍ നമ്പൂതിരി, ജയ്‌മോന്‍ തങ്കച്ചന്‍, ഉമ്മര്‍ഷാ, ആനന്ദ്, വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;&lt;a href="http://www.mathrubhumi.com/kannur/news/484714-local_news-kannur-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html"&gt;മാതൃഭൂമി&lt;/a&gt;&lt;br /&gt;&lt;span style="color: white;"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-6579307951293414654?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/6579307951293414654/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/08/blog-post_23.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6579307951293414654'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6579307951293414654'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/08/blog-post_23.html' title='കോമണ്‍വെല്‍ത്ത് ഗെയിംസ്: രാജ്ഞിയുടെ ബാറ്റണിനെതിരെ പ്രതിഷേധം'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-5302530942079539915</id><published>2010-07-10T05:50:00.000-07:00</published><updated>2010-07-19T07:31:21.313-07:00</updated><title type='text'>ജനാധിപത്യ ധ്വംസനം നടത്തിയവര്‍ അധികാരത്തില്‍ തുടരുന്നു -കുല്‍ദീപ് നയ്യാര്‍</title><content type='html'>&lt;div style="color: white;"&gt;.&lt;span style="background-color: black;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_YTo9l-j4K7c/TERLICEve9I/AAAAAAAAA20/O9BQQ2LJQWg/s1600/anti+emergency.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="143" src="http://2.bp.blogspot.com/_YTo9l-j4K7c/TERLICEve9I/AAAAAAAAA20/O9BQQ2LJQWg/s320/anti+emergency.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="background-color: red; color: white;"&gt;അടിയന്തരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കണം&lt;/div&gt;&lt;br /&gt;&lt;span style="color: blue;"&gt;കൊച്ചി: &lt;/span&gt;അടിയന്തരാവസ്ഥക്കാലത്ത് കുറ്റകൃത്യങ്ങള്‍ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കും നേതൃത്വം നല്‍കിയവര്‍ ഇന്നും ഭരണതലങ്ങളില്‍ തുടരുകയാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ &lt;span style="color: #cc0000;"&gt;കുല്‍ദീപ് നയ്യാര്‍&lt;/span&gt; അഭിപ്രായപ്പെട്ടു. ജൂലായ് 9-നു് എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥവിരുദ്ധ കണ്‍വെന്‍ഷന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധിക്ക് രാജിവെച്ചൊഴിയേണ്ടിവന്നത് ജനാധിപത്യ ശക്തികളുടെ ജാഗ്രതകൊണ്ടു മാത്രമാണ്. എന്നാല്‍, ജനാധിപത്യത്തെ തകര്‍ക്കുന്നതില്‍ പങ്കാളികളായവരില്‍ പലരും ഇന്ന് പശ്ചാത്തപിക്കാന്‍ പോലും തയ്യാറാകാതെ ഭരണതലങ്ങളില്‍ തുടരുകയാണ്. ഭോപ്പാല്‍ വിഷവാതക ദുരന്തമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും നയ്യാര്‍ വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;രാജ്യത്ത്‌ വികസനത്തിന്റെ പേരില്‍ കോര്‍പറേറ്റ്‌ കുത്തകകളുടെ താത്‌പര്യങ്ങള്‍ മാത്രമാണ്‌ നടപ്പാക്കുന്നതെന്ന്‌ കുല്‍ദീപ്‌ നയ്യാര്‍ പറഞ്ഞു തീവ്രവാദബന്ധമുള്ളവരെന്നും മാവോയിസ്റ്റ്‌ എന്നും പറഞ്ഞ്‌ എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണ്‌ രാജ്യത്ത്‌ നിലനില്‌ക്കുന്നത്‌. ഇത്തരമൊരു സാഹചര്യം അടിയന്തിരാവസ്ഥാനാളുകളെയാണ്‌ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. &lt;br /&gt;&lt;br /&gt;രാഷ്‌ട്രീയത്തില്‍ ഇന്ന്‌ ധാര്‍മികതയും മൂല്യവും ഇല്ലാതായിക്കൊണ്‌ടിരിക്കുകയണ്‌, ധാര്‍മികതയെയും മൂല്യത്തെയും രാഷ്‌ട്രീയത്തില്‍നിന്ന്‌ ഒഴിവാക്കുന്നതിന്റെ തുടക്കം അടിയന്തിരാവസ്ഥയിലുടെ ഇന്ദിരാഗാന്ധിയാണ്‌ തുടങ്ങിവെച്ചതെന്നും കുല്‍ദീപ്‌ നയ്യാര്‍ പറഞ്ഞു. &lt;br /&gt;&lt;br /&gt;അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്‌തതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരെ രാഷ്‌ട്രീയത്തടവുകാരായി അംഗീകരിക്കണമെന്ന പ്രമേയം കണ്‍വന്‍ഷന്‍ അംഗീകരിച്ചു. പഞ്ചാബ്‌, ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയാന്തിരാവസ്ഥാ തടവുകാരെ രാഷ്‌ട്രീയ തടവുകാരായി അംഗീകരിച്ചുകൊണ്‌ട്‌ അവര്‍ക്ക്‌ പെന്‍ഷന്‍ അടക്കമുളള ആനുകൂല്യങ്ങള്‍ നല്‍കുന്നുണെ്ടന്നും കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ അടിയന്തിരാവസ്ഥ തടവുകാരെ രാഷ്‌ട്രീയതടവുകാരായി അംഗീകരിക്കുമെന്ന്‌ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും തുടര്‍നടപടികളുണ്‌ടായില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രമേയം ടി.എന്‍. ജോയി അവതരിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഹിന്ദ് മസ്ദൂര്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ലോറന്‍സ്, പ്രൊഫ. നൈനാന്‍ കോശി പി സി ഉണ്ണിച്ചെക്കന്‍, എം എസ്‌ ജയകുമാര്‍, അയ്യപ്പഹുഗാര്‍, പ്രഫ. കെ അരവിന്ദാക്ഷന്‍, ഡോ. സെബാസ്റ്റ്യന്‍പോള്‍, ചാള്‍സ്‌ ജോര്‍ജ്‌, അഡ്വ. പി കെ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. &lt;br /&gt;&lt;br /&gt;കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ലളിതകലാ അക്കാദമി ചെയര്‍മാന്‍ സി എന്‍ കരുണാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇരുപതോളം ചിത്രകാരന്മാര്‍ തങ്ങളുടെ സൃഷ്‌ടികള്‍ പ്രദര്‍ശനത്തിനു് നല്‍കിയിരുന്നു.&lt;br /&gt;&lt;br /&gt;&lt;div style="color: #b45f06;"&gt;ഫോട്ടോ: &lt;span style="color: #cc0000;"&gt;ഹിന്ദ് മസ്ദൂര്‍ സഭ&lt;/span&gt; അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ് യോഗത്തെ സംബോദന ചെയ്യുന്നു. വലത്തേയറ്റത്ത് നൈനാന്‍ കോശി. -&lt;i&gt;മാതൃഭൂമി&lt;/i&gt;&lt;br /&gt;&lt;i&gt;&lt;span style="color: white;"&gt;. &lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-5302530942079539915?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/5302530942079539915/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/07/blog-post_10.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/5302530942079539915'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/5302530942079539915'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/07/blog-post_10.html' title='ജനാധിപത്യ ധ്വംസനം നടത്തിയവര്‍ അധികാരത്തില്‍ തുടരുന്നു -കുല്‍ദീപ് നയ്യാര്‍'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_YTo9l-j4K7c/TERLICEve9I/AAAAAAAAA20/O9BQQ2LJQWg/s72-c/anti+emergency.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-425903469791651702</id><published>2010-07-09T07:11:00.000-07:00</published><updated>2010-09-02T07:16:04.692-07:00</updated><title type='text'>കിനാലൂര്‍ നാലുവരിപ്പാത: ലക്ഷ്യം ഭൂമി കച്ചവടം</title><content type='html'>ബാലുശേരി: കിനാലൂരില്‍ ഭൂമി കൈമാറിയ ചെരുപ്പു നിര്‍മാണ കമ്പനികള്‍ക്കു കണ്ടെയ്നര്‍കൊണ്ടു പോകാനെന്നു പറഞ്ഞു നാലുവരിപ്പാത നിര്‍മിക്കാനുള്ള നീക്കത്തില്‍ സമാജ‌വാദി ജന പരിഷത്ത് പ്രതിഷേധിച്ചു. നേരത്തെ ഇവിടേക്കു മലേഷ്യന്‍ കമ്പനിക്കാരെ സ്വീകരിച്ചാനയിച്ച വകയില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിച്ച തുകയുടെ കണക്ക് വെളിപ്പെടുത്തണം.പുതിയ പാത നിര്‍മാണത്തിനായി പൊലീസും സിപിഎമ്മും ഒന്നിച്ചിരിക്കുകയാണ്. സമരം ചെയ്യുന്നവരുടെ ഭൂമി അക്രമ മാര്‍ഗത്തിലൂടെ പിടിച്ചെടുക്കുന്ന നന്ദിഗ്രാം മോഡലാണ് ഇവിടെ നടക്കാന്‍ പോകുന്നത്. ഇതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിനു പിന്തുണ നല്‍കാനും സമാജ്‌വാദി ജന പരിഷത്ത് ജില്ലാസമിതി തീരുമാനിച്ചു. സുരേഷ് നരിക്കുനി ആധ്യക്ഷ്യം വഹിച്ചു. അഡ്വ. കുതിരോട്ട് പ്രദീപന്‍, പി. ടി. മുഹ്മദ് കോയ എന്നിവര്‍ പ്രസംഗിച്ചു.&lt;br /&gt;&lt;br /&gt;&lt;a href="http://webcache.googleusercontent.com/search?q=cache:NGZgViXSK7kJ:www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do%3Fdistrict%3DKozhikode%26contentId%3D7129768%26programId%3D1073760378%26tabId%3D16%26BV_ID%3D%40%40%40+%E0%B4%B8%E0%B4%AE%E0%B4%BE%E0%B4%9C%E0%B5%8D%E2%80%8C%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF+%E0%B4%9C%E0%B4%A8+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D&amp;cd=2&amp;hl=ml&amp;ct=clnk&amp;gl=in"&gt;മലയാള മനോരമ&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-425903469791651702?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/425903469791651702/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/07/blog-post_09.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/425903469791651702'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/425903469791651702'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/07/blog-post_09.html' title='കിനാലൂര്‍ നാലുവരിപ്പാത: ലക്ഷ്യം ഭൂമി കച്ചവടം'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-722831467349675599</id><published>2010-07-08T04:47:00.000-07:00</published><updated>2010-07-19T04:55:00.549-07:00</updated><title type='text'>ദേശീയപാത: സര്‍വകക്ഷി തീരുമാനം നടപ്പിലാക്കണമെന്ന്‌  എന്‍എപിഎം</title><content type='html'>കൊച്ചി,ജൂലായ് 7: ബിഒടി വ്യവസ്ഥയിലല്ലാതെ ആയിരക്കണക്കിന്‌ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതെ 30 മീറ്ററില്‍ നാലുവരി പാത നിര്‍മിക്കാനുള്ള സര്‍വകക്ഷി തീരുമാനം നടപ്പിലാക്കണമെന്ന്‌ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍എപിഎം) സംസ്ഥാന സമിതിയോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കേരളത്തിലെ എല്ലാ ജനകീയ സമരങ്ങളെയും നവസാമൂഹ്യ പ്രസ്ഥാനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹാസംഗമം ആഗസ്റ്റ്‌ 7,8 തീയതികളില്‍ തൃശൂരില്‍ നടത്തുമെന്ന്‌ എന്‍എപിഎം സംസ്ഥാന സമിതി അറിയിച്ചു. &lt;br /&gt;&lt;br /&gt;ഈ സംഗമത്തില്‍ മേധാപട്ക്കര്‍ ഉള്‍പ്പടെയുള്ള ദേശീയനേതാക്കള്‍ പങ്കെടുക്കുമെന്ന്‌ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജിയോ ജോസ്‌ പറഞ്ഞു. യോഗത്തില്‍ സി.ആര്‍.നീലകണ്ഠന്‍, സ്വതന്ത്ര മല്‍‍സ്യ ത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി.പീറ്റര്‍, സോഷ്യലിസ്റ്റ് നേതാവു് ജോഷി ജേക്കബ്‌, പിടിഎം ഹുസൈന്‍, കേരള സര്‍വോദയമണ്ഡലത്തിന്റെ ഈസാബിന്‍ അബ്ദുള്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-722831467349675599?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/722831467349675599/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/07/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/722831467349675599'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/722831467349675599'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/07/blog-post.html' title='ദേശീയപാത: സര്‍വകക്ഷി തീരുമാനം നടപ്പിലാക്കണമെന്ന്‌  എന്‍എപിഎം'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-5886082125240887927</id><published>2010-06-16T06:22:00.000-07:00</published><updated>2010-06-16T06:31:21.903-07:00</updated><title type='text'>ആന്‍ഡേഴ്‌സണേക്കാള്‍ വിഷം വമിക്കുന്നവര്‍</title><content type='html'>&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);"&gt;അഡ്വ. ജോഷി ജേക്കബ്‌&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(51, 51, 255);"&gt;(സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി) &lt;/span&gt;&lt;br /&gt;&lt;br /&gt;ഭോപ്പാല്‍ ദുരന്തത്തിന്റെ വിധി വന്നപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ ഏതാനും പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്‌.&lt;br /&gt;&lt;br /&gt;ആയിരങ്ങള്‍ മരിച്ച സംഭവത്തില്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം വന്ന വിധിയില്‍ രണ്ടുവര്‍ഷം തടവുശിക്ഷ മാത്രമാണ്‌ വിധിച്ചത്‌, യൂണിയന്‍ കാര്‍ബൈഡ്‌ മേധാവിയായ വാറന്‍ ആന്‍ഡേഴ്‌സണെക്കുറിച്ച്‌ വിധിയില്‍ പരാമര്‍ശമില്ല, പ്രതികള്‍ക്ക്‌ ഉടന്‍ ജാമ്യമനുവദിച്ചു എന്നിവയാണു ശ്രദ്ധിക്കേണ്ട ഈ പരാമര്‍ശങ്ങള്‍.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ശിക്ഷാ നിയമം 304 എ വകുപ്പ്‌ പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കൂ എന്ന സുപ്രീംകോടതിയുടെ തീര്‍പ്പനുസരിച്ചാണ്‌ വിചാരണക്കോടതി കുറ്റം ചുമത്തിയതും വിധി പ്രസ്‌താവിച്ചതും. കുറ്റം ചെയ്‌തതായി കണ്ട വകുപ്പനുസരിച്ചുള്ള പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവും കോടതി പ്രതികള്‍ക്കു നല്‍കി.&lt;br /&gt;&lt;br /&gt;വാറന്‍ ആന്‍ഡേഴ്‌സണ്‌ സമന്‍സും വാറന്റും അയച്ച്‌ വിചാരണയ്‌ക്കു കോടതിയിലെത്തിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ അറസ്‌റ്റ് വാറന്റ്‌ നിലനിര്‍ത്താനേ കോടതിക്കു കഴിയുകയുള്ളൂ. വിദേശത്തുള്ള കുറ്റവാളിയെ സര്‍ക്കാര്‍തലത്തില്‍ വിദേശ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ്‌ കോടതിക്കു മുന്നില്‍ കൊണ്ടുവരേണ്ടത്‌. സ്വാഭാവികമായും പിടികിട്ടാപ്പുള്ളിയുടെയും കോടതിയില്‍ ഹാജരായ മറ്റു പ്രതികളുടെയും കേസുകള്‍ രണ്ടാക്കി വിഭജിച്ച്‌ വിചാരണ നടത്തേണ്ടതുണ്ട്‌. അപ്രകാരം ആന്‍ഡേഴ്‌സണെതിരേയുള്ള കേസ്‌ നിലനിര്‍ത്തിക്കൊണ്ട്‌ മറ്റ്‌ പ്രതികള്‍ക്കെതിരേ വിചാരണ നടത്തി വിധി പ്രസ്‌താവിക്കുമ്പോള്‍ ഇനിയും വിചാരണ നേരിടാനിരിക്കുന്ന ഒരു പ്രതിയെക്കുറിച്ച്‌ വിധിയില്‍ പരാമര്‍ശിക്കുവാന്‍ കോടതി ബാധ്യസ്‌ഥമല്ല.&lt;br /&gt;&lt;br /&gt;മൂന്നാമതായി, മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കപ്പെട്ട ഏതൊരു പ്രതിക്കും ചില പ്രത്യേക സ്‌ഥിതിവിശേഷങ്ങളിലൊഴികെ അപ്പീല്‍ ബോധിപ്പിക്കുന്ന കാലാവധി വരെ ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്‌. കോടതിയെക്കുറിച്ച്‌ ദുസൂചനകള്‍ ധ്വനിപ്പിക്കുന്നതരത്തില്‍ വാര്‍ത്തകള്‍ ജനിച്ചതും പ്രചരിച്ചതും മാധ്യമരംഗത്തെ അപക്വതയും സൂക്ഷ്‌മതയില്ലായ്‌മയുമാണ്‌ സൂചിപ്പിക്കുന്നത്‌.&lt;br /&gt;&lt;br /&gt;വാതക ദുരന്തത്തിലെ പ്രതിയായ അമേരിക്കന്‍ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ വിചാരണ നേരിടാതെ നില്‍ക്കുന്നെങ്കില്‍ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്‌. ഇന്ത്യയില്‍ നടന്ന കുറ്റകൃത്യത്തില്‍ പ്രതിയായ ആന്‍ഡേഴ്‌സണെ രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കൈമാറുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ വിചാരണയ്‌ക്കു കൊണ്ടുവരുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ഇച്‌ഛാശക്‌തി കാണിച്ചിട്ടില്ല. ആന്‍ഡേഴ്‌സണെ ഒഴിവാക്കിയിട്ടില്ല ആന്‍ഡേഴ്‌സണെതിരേയുള്ള കേസ്‌ നിലനില്‍ക്കുകയാണെന്നു കേന്ദ്ര നിയമമന്ത്രി പറയുമ്പോള്‍ എന്തുകൊണ്ടാണ്‌ അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇച്‌ഛാശക്‌തി കാണിക്കാത്തതെന്ന്‌ വിശദീകരിക്കുവാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ട്‌. കൂടാതെ ആന്‍ഡേഴ്‌സണെതിരായ കേസ്‌ നിലനില്‍ക്കുന്നുണ്ടെന്നു പറയുമ്പോഴും വിചാരണയില്‍നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തെ എന്നെങ്കിലും വിചാരണയ്‌ക്കു കൊണ്ടുവരുമോ ഇല്ലയോ എന്ന സംഗതിയും അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്രപരമായും രാഷ്‌ട്രീയമായും എന്തു നടപടികളും സമ്മര്‍ദങ്ങളുമാണ്‌ ഇനി കൈക്കൊള്ളുകയെന്നും വിശദീകരണം ലഭിക്കേണ്ടതുണ്ട്‌.&lt;br /&gt;&lt;br /&gt;നിരപരാധികളായ പൊതുജനങ്ങളെ ബോംബുസ്‌ഫോടനത്തില്‍ കൊലചെയ്യുന്ന നീചന്മാരായ ഭീകര പ്രവര്‍ത്തകരേക്കാള്‍ ഒട്ടും കുറഞ്ഞ ഉത്തരവാദിത്തമല്ല ഭോപ്പാല്‍ ദുരന്തംപോലുള്ള കൂട്ടക്കശാപ്പില്‍ വാറന്‍ ആന്‍ഡേഴ്‌സണുള്ളത്‌.&lt;br /&gt;&lt;br /&gt;ഡിസംബര്‍ മൂന്നിന്‌ ലോകത്തെ നടുക്കിയ ഭോപ്പാല്‍ ദുരന്തമുണ്ടായശേഷം ഡിസംബര്‍ ഏഴിനു ഫാക്‌ടറി സന്ദര്‍ശിക്കാനെത്തിയ വാറന്‍ ആന്‍ഡേഴ്‌ണനെ അറസ്‌റ്റ് ചെയ്യാനുള്ള ധൈര്യം ജില്ലാ ഭരണകൂടം കാണിച്ചു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി കോണ്‍ഗ്രസ്‌ നേതാവായ അര്‍ജുന്‍ സിംഗിനു വന്ന ഒരു ഫോണ്‍കോളിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ച്‌ അന്നത്തെ ചീഫ്‌ സെക്രട്ടറി വിളിച്ചുവരുത്തിയാണ്‌ ആന്‍ഡേഴ്‌സണെ താന്‍ മോചിപ്പിച്ചതെന്നാണ്‌ അന്നത്തെ കലക്‌ടറായ മോത്തിസിംഗ്‌ വെളിപ്പെടുത്തിയിട്ടുള്ളത്‌. കൂടാതെ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മോചിപ്പിച്ച ആന്‍ഡേഴ്‌സണ്‌ രാജ്യം വിടുന്നതിന്‌ സര്‍ക്കാര്‍ വിമാനം സജ്‌ജമാക്കി നിര്‍ത്തിയിട്ടുള്ളതായും കലക്‌ടറെ അറിയിച്ചിരുന്നു.&lt;br /&gt;&lt;br /&gt;ആന്‍ഡേഴ്‌സണെ അമേരിക്കയില്‍നിന്ന്‌ വിചാരണയ്‌ക്ക് കൊണ്ടുവരുന്നതില്‍നിന്ന്‌ പിന്തിരിയുവാന്‍ അന്വേഷകരുടെ മേല്‍ വിദേശമന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയെന്ന്‌ സി.ബി.ഐ. ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തുന്നു. ആ സംഭവവും കോണ്‍ഗ്രസ്‌ ഭരണത്തിന്‍ കീഴിലാണ്‌.&lt;br /&gt;&lt;br /&gt;അര്‍ജുന്‍സിംഗിനു വന്ന ഫോണ്‍വിളി ആരുടേതാണെന്ന ചോദ്യം പ്രസക്‌തമാണ്‌. അര്‍ജുന്‍സിംഗ്‌ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ആന്‍ഡേഴ്‌സണെ മോചിപ്പിച്ചതായിരിക്കാം എന്ന്‌ അന്നത്തെ സംസ്‌ഥാന മന്ത്രിസഭാംഗമായിരുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌സിംഗ്‌ പറഞ്ഞതിനു പിന്നില്‍ ആ ചോദ്യമാണെന്നു വേണം കരുതാന്‍. അമേരിക്കന്‍ സമ്മര്‍ദത്തിന്‌ വഴങ്ങിയായിരിക്കാം മോചിപ്പിച്ചതെന്ന്‌ ദിഗ്‌വിജയ്‌സിംഗ്‌ ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം പറയുമ്പോള്‍ മന്ത്രിസഭാംഗമായിരുന്ന ദിഗ്‌വിജയ്‌സിംഗിന്റെ ഉത്തരവാദിത്തം ഒഴിവാക്കുന്ന യാതൊന്നും ആ നീണ്ടകാലയളവിനുള്ളില്‍ ഒരിക്കലും സംഭവിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയായിരിക്കാം അര്‍ജുന്‍സിംഗ്‌ മോചിപ്പിച്ചതെന്ന്‌ പറയുമ്പോള്‍ അതേ അര്‍ജുന്‍സിംഗ്‌ അധ്യക്ഷനായി കേന്ദ്രമന്ത്രിമാരുടെ ഉപസമിതി ഉണ്ടാക്കിയതും ഉപസമിതി മനഃപൂര്‍വം യാതൊന്നും ചെയ്യാത്തതും ദിഗ്‌വിജയ്‌സിംഗിന്‌ അലോസരമുണ്ടാക്കിയില്ല.&lt;br /&gt;&lt;br /&gt;സംസ്‌ഥാന മുഖ്യമന്ത്രി മാത്രമല്ല അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയതെന്ന്‌ മനസിലാക്കുവാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല. വിമാനം ഒരുക്കി നിര്‍ത്തിയതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ തലത്തിലാണ്‌ അമേരിക്കന്‍ സമ്മര്‍ദം വന്നതെന്ന്‌ സംശയലേശമന്യേ പറയുവാന്‍ കഴിയും. അപ്രകാരമാണെങ്കില്‍ കേന്ദ്രത്തില്‍നിന്നുള്ള ഫോണ്‍വിളി അത്ര ചെറിയ ഒരാളില്‍നിന്നാവില്ല. സോണിയാഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തനായ ദിഗ്‌വിജയ്‌സിംഗ്‌ ഫോണ്‍വിളി നടത്തിയ ഉന്നതനെ, അല്ലെങ്കില്‍ ഫോണ്‍ വിളിക്കാന്‍ നിര്‍ദേശിച്ച ഉന്നതനെ മൂടിവയ്‌ക്കുവാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്‌.&lt;br /&gt;&lt;br /&gt;ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ട സിവിലും ക്രിമിനലും ഉള്‍പ്പെടെയുള്ള കേസുകളെല്ലാം സുപ്രീംകോടതിയും സര്‍ക്കാരും കമ്പനിയും ഏകപക്ഷീയമായി തീരുമാനിച്ച 715 കോടി രൂപയ്‌ക്ക് തീര്‍പ്പാക്കിയിരിക്കുന്നുവെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആര്‍.എസ്‌. പാഠക്‌ ഉള്‍പ്പെടുന്ന ബെഞ്ച്‌ വിധി പ്രസ്‌താവിച്ചത്‌ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും വലിയ ചതിയുമായിരുന്നു. മരണമടഞ്ഞവരുടെ ആശ്രിതരോ ശാരീരികക്ഷതമേറ്റവരോ ആയ ആര്‍ക്കും നഷ്‌ടപരിഹാരത്തിന്‌ അന്യായം ബോധിപ്പിക്കാമെന്നിരിക്കെ അവരെ ആരെയും കക്ഷികളാക്കാതെ സുപ്രീംകോടതി ഏകപക്ഷീയമായി തീര്‍പ്പുണ്ടാക്കിയത്‌ നീതിന്യായ തത്വങ്ങളുടെ തികഞ്ഞ ലംഘനമായിരുന്നു. കൂടാതെ ക്രിമിനല്‍കുറ്റം ചെയ്‌തിട്ടുണ്ടോ എന്ന്‌ പരിശോധിക്കേണ്ട വിചാരണക്കോടതിയുടെ മുന്നിലുള്ള പ്രശ്‌നം യഥാര്‍ഥ ആവലാതിക്കാരാരും അറിയാതെ അര്‍ഹമായതിലും വളരെ കുറഞ്ഞ ഒരു സംഖ്യ ആകെ നഷ്‌ടപരിഹാരമായി നിശ്‌ചയിച്ച്‌ ക്രിമിനല്‍ക്കേസും തീര്‍പ്പാക്കിയതായി വിധിച്ചതും നീതിന്യായ ചരിത്ത്രിന്റെ ലജ്‌ജാകരമായ അധ്യായമാണ്‌.&lt;br /&gt;&lt;br /&gt;എന്നാല്‍ ആരോപണ വിധേയനായ ആര്‍.എസ്‌. പാഠകിനെ പ്രാഗ്‌ ആസ്‌ഥാനമായുള്ള അന്താരാഷ്‌ട്ര കോടതിയില്‍ ജഡ്‌ജിയായി രാജീവ്‌ഗാന്ധി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുകയും ബഹുരാഷ്‌ട്ര ഭീമനായ യൂണിയന്‍ കാര്‍ബൈഡ്‌ ആവശ്യമായ വോട്ടുകള്‍ വാങ്ങിക്കൊടുത്തു വിജയിപ്പിക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;കാര്‍ബൈഡ്‌ കമ്പനിയോടും ആന്‍ഡേഴ്‌സണോടുമുള്ള കൂറ്‌ അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയ ഒരു അര്‍ജുന്‍സിംഗില്‍നിന്നല്ല എന്ന്‌ മനസിലാക്കുവാന്‍ ഒട്ടും പ്രയാസമില്ല.&lt;br /&gt;&lt;br /&gt;എന്നാല്‍ രാജീവ്‌ഗാന്ധി സര്‍ക്കാര്‍ 1989ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്‌ പുറത്തായി. പുതിയ കോണ്‍ഗ്രസേതര സര്‍ക്കാരിന്റെ കാലത്ത്‌ ആരോപണവിധേയനായ അന്നത്തെ ചീഫ്‌ ജസ്‌റ്റിസിന്റെ കാലാവധി കഴിഞ്ഞ്‌ വീണ്ടും ലോക കോടതി ജഡ്‌ജിയാവാനുള്ള ഊഴത്തിന്‌ ശ്രമിച്ചപ്പോള്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ അത്‌ നിരസിച്ചു. എന്നാല്‍ യൂണിയന്‍ കാര്‍ബൈഡിന്‌ തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന്‌ തെളിയിക്കുന്ന വിധം അയര്‍ലന്‍ഡിന്റെ പ്രതിനിധിയായി അദ്ദേഹത്തെ മത്സരിപ്പിച്ച്‌ വിജയിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.&lt;br /&gt;&lt;br /&gt;മാറിമാറി ഭരിച്ച കോണ്‍ഗ്രസും ബി.ജെ.പിയും കമ്യൂണിസ്‌റ്റ് പിന്തുണയോടെ ഭരിച്ചവരും ദുരന്തത്തിനിരയായവര്‍ക്കുവേണ്ടി അര്‍ഥവത്തായ യാതൊന്നും ചെയ്യാത്തതില്‍ ഐക്യമുന്നണിയാണ്‌.&lt;br /&gt;&lt;br /&gt;ഇപ്പോഴിതാ വിചാരണക്കോടതിയുടെ വിധി വന്നതോടെ എല്ലാവരും ജാഗരൂകരായി അഭിനയിക്കുന്നു. ആഭ്യന്തരമന്ത്രി ചിദംബരം അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി പുനഃസംഘടിപ്പിച്ചു. ബി.ജെ.പിയുടെ സംസ്‌ഥാന സര്‍ക്കാരും നെടുങ്കന്‍ അവകാശവാദങ്ങള്‍ നിരത്തുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ ചിദംബരത്തിന്‌ എതിരേ ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്‌. ലണ്ടന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്താ കമ്പനിയിലെഓഹരിയിടപാടും ബാല്‍കോ ഓഹരി സ്‌റ്റെറിലൈറ്റിനു വിറ്റതിലെ ഇടപാടും&lt;br /&gt;&lt;br /&gt;നോവാര്‍ട്ടീസ്‌ എന്ന ബഹുരാഷ്‌ട്ര കുത്തകയായ മരുന്നു കമ്പനിക്കുവേണ്ടി രായ്‌ക്കുരാമാനം കുത്തകാവകാശ നിയമത്തിലെ (പേറ്റന്റ്‌ നിയമം) ഭേദഗതിയുടെ ഓര്‍ഡിനന്‍സ്‌ ഇറക്കിയതും നെതര്‍ലന്‍ഡ്‌സില്‍നിന്നുള്ള വിദേശ ബാങ്കിന്‌ ലൈസന്‍സ്‌ നല്‍കുന്നതില്‍ വഴിവിട്ടു പ്രവര്‍ത്തിച്ചതുമെല്ലാം ചിദംബരത്തിന്റെ തൊപ്പിയിലെ തൂവലുകളാണ്‌.&lt;br /&gt;&lt;br /&gt;രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ഭരണത്തിന്റെയും താക്കോല്‍സ്‌ഥാനങ്ങളില്‍ ബഹുരാഷ്‌ട്ര കുത്തകകളുടെ ഏജന്റുമാര്‍ നുഴഞ്ഞുകയറിയിരിക്കുകയാണെന്ന്‌ പകല്‍പോലെ വ്യക്‌തം. പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തിയ കൊക്കകോളയ്‌ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കേരള വ്യവസായ സെക്രട്ടറി മുതല്‍ നയരൂപീകരണക്കാരും മുതല്‍മുടക്കുകാരും തമ്മില്‍ നല്ല ബന്ധമുണ്ടാക്കാനുള്ള ഇടനില ചെയ്യുന്ന ബ്രിഡ്‌ജ് എന്ന സര്‍ക്കാരിതര സംഘടനയ്‌ക്കു നേതൃത്വം നല്‍കുന്ന ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്‌സിംഗ്‌ ആലുവാലിയവരെ എന്തിനുവേണ്ടിയാണു നിലകൊള്ളുന്നതെന്നു ചിന്തിക്കണം.&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസ്‌, ബി.ജെ.പി. ചേരികളും കുറ്റാരോപിതരും കുപ്രസിദ്ധരുമായ സലീം കമ്പനിക്കുവേണ്ടി നന്ദിഗ്രാമില്‍ ജനങ്ങളെ നിര്‍ദയം വെടിവച്ചുകൊല്ലാന്‍പോലും മടിക്കാത്ത സി.പി.എം. പരിവാരങ്ങളും നയങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലാത്ത മുലായം, ലാലു, മായാവതി കക്ഷികളും ഉള്‍പ്പെടെയുള്ള വ്യവസ്‌ഥാപിത രാഷ്‌ട്രീയകക്ഷികള്‍ ആന്‍ഡേഴ്‌സണ്‍മാരെ വിചാരണയ്‌ക്ക് കൊണ്ടുവരുമെന്ന്‌ വിശ്വസിക്കാനാവില്ല.&lt;br /&gt;&lt;br /&gt;പാശ്‌ചാത്യമൂലധനത്തെയും വികസനത്തെയും ഉപാസിക്കുവാന്‍ പഞ്ചപുച്‌ഛമടക്കി നില്‍ക്കുന്ന വ്യവസ്‌ഥാപിത കക്ഷികള്‍ക്കൊന്നിനും 'അധ്യായം' അടഞ്ഞിട്ടില്ല. വിചാരണയ്‌ക്ക് ആന്‍ഡേഴ്‌സണെ വിട്ടുതരണമെന്ന്‌ അമേരിക്കയോട്‌ പറയുവാനുള്ള രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയില്ല. ആന്‍ഡേഴ്‌സണെയും വരാനിരിക്കുന്ന അഭിനവ ആന്‍ഡേഴ്‌സണ്‍മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ജനകീയ രാഷ്‌ട്രീയത്തിന്റെ പുതിയ ഒരു ശക്‌തി ഉണ്ടാകണം.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(153, 0, 0);"&gt;കടപ്പാടു് &lt;/span&gt;&lt;a href="http://mangalam.com/index.php?page=detail&amp;amp;nid=311940&amp;amp;lang=malayalam"&gt;മംഗളം&lt;/a&gt;  &lt;span style="font-style: italic;"&gt;2010 ജൂണ്‍ 16&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-5886082125240887927?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/5886082125240887927/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/06/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/5886082125240887927'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/5886082125240887927'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/06/blog-post.html' title='ആന്‍ഡേഴ്‌സണേക്കാള്‍ വിഷം വമിക്കുന്നവര്‍'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-2122283742780965049</id><published>2010-05-30T07:13:00.000-07:00</published><updated>2010-06-03T04:32:51.338-07:00</updated><title type='text'>സോഷ്യലിസ്റ്റ് നേതാവ് ജി.പി.പ്രധാന്‍ അന്തരിച്ചു</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_YTo9l-j4K7c/TAJ1KMTRB1I/AAAAAAAAA0c/p7UG0d36ojk/s1600/G+P+Pradhan.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 200px;" src="http://2.bp.blogspot.com/_YTo9l-j4K7c/TAJ1KMTRB1I/AAAAAAAAA0c/p7UG0d36ojk/s320/G+P+Pradhan.jpg" alt="" id="BLOGGER_PHOTO_ID_5477068914797119314" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(204, 0, 0);"&gt;പുനെ:&lt;/span&gt; മഹാരാഷ്ട്രത്തിലെ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവും എഴുത്തുകാരനുമായിരുന്ന &lt;span style="color: rgb(255, 0, 0);"&gt;ജി.പി. പ്രധാന്‍&lt;/span&gt;(88) മെയ് 29 നു് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പുണെയിലെ സാനെ ഗുരുജി ആശുപത്രിയിലായിരുന്നു അന്ത്യം.&lt;br /&gt;&lt;br /&gt;മഹാരാഷ്ട്രത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി.പി. പ്രധാന്‍ എന്ന് അറിയപ്പെടുന്ന &lt;span style="color: rgb(255, 0, 0);"&gt;ഗണേശ് പ്രഭാകര്‍ പ്രധാന്‍&lt;/span&gt; ( Ganesh Prabhakar Pradhan )1922ഓഗസ്റ്റ് 26നു്  ഒരിടത്തരം കുടുംബത്തില്‍ ജനിച്ചു.  സ്വാതന്ത്ര്യ സമരസേനാനി കൂടിയായിരുന്ന പ്രധാന്‍  1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1975 ല്‍ അടിയന്തരാവസ്ഥാ വേളയില്‍ ജയില്‍വാസം അനുഭവിച്ചു.&lt;br /&gt;&lt;br /&gt;നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സോഷ്യലിസ്‌ററ്‌ ആശയങ്ങളെ ഇന്ത്യന്‍ രൂപത്തില്‍ അവതരിപ്പിച്ച പ്രധാന്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്‌.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_YTo9l-j4K7c/TAJ1bTz8pjI/AAAAAAAAA0k/kTnZrxBmZIk/s1600/Social+activist+Anna+Hazare+pays+homage+to+GP+Pradhan+at+Sane+Guruji+Hospital+on+Saturday.+-I+E.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 300px; height: 200px;" src="http://2.bp.blogspot.com/_YTo9l-j4K7c/TAJ1bTz8pjI/AAAAAAAAA0k/kTnZrxBmZIk/s320/Social+activist+Anna+Hazare+pays+homage+to+GP+Pradhan+at+Sane+Guruji+Hospital+on+Saturday.+-I+E.jpg" alt="" id="BLOGGER_PHOTO_ID_5477069208871020082" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പ്രധാന്റെ മൃതദേഹം അദ്ദേഹത്തിന്റെ മുന്‍ താല്‍പര്യപ്രകാരം വൈദ്യപഠനത്തിനായി വിട്ടുകൊടുത്തു.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;പതിനെട്ടാം വയസ്സില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍‍ന്ന ഗണേശ് പ്രഭാകര്‍ പ്രധാന്‍ അന്ത്യശ്വാസം വരെയും സോഷ്യലിസ്റ്റായിരുന്നു&lt;/span&gt;വെന്നു് അടുത്ത സഖാവും സമാജവാദി ജനപരിഷത്തിന്റെ പ്രധാനനേതാക്കളിലൊരാളുമായ &lt;span style="color: rgb(204, 0, 0);"&gt;ഭായി വൈദ്യ&lt;/span&gt; അനുസ്മരിച്ചു. സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് ലിംഗരാജ്, ദേശീയ വൈസ് പ്രസിഡന്റ് സുനില്‍ ഗുപ്ത ദേശീയ സെക്രട്ടറി ജോഷി ജേക്കബ്  തുടങ്ങിയവരും ജി  പി പ്രധാനന്റെ വിയോഗത്തില്‍ അനുശോചിച്ചു.പ്രധാനന്‍ വര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍‍ നിന്നു്  വിട്ടു നില്‍‍ക്കുകയായിരുന്നുവെങ്കിലും സമാജവാദി ജനപരിഷത്തിനോടു് അനുഭാവം പുലര്‍‍ത്തിയിരുന്നുവെന്നു്  ദേശീയ സെക്രട്ടറി ജോഷി ജേക്കബ് അനുസ്മരിച്ചു.&lt;br /&gt;&lt;br /&gt;പ്രധാന്‍റെ വേര്‍പാടില്‍ മഹരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍, കേന്ദ്രമന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ് മുഖ് തുടങ്ങിയ നേതാക്കള്‍ ജി.പി.പ്രധാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലളിതജീവിതവും ഉയര്‍‍ന്ന ചിന്തയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനു് തീരാനഷ്ടമാണെന്നു് കേന്ദ്ര മന്ത്രി വിലാസ് റാവു നായിക് പറഞ്ഞു. ജി  പി പ്രധാനന്റെ ജീവിതം വരും തലമുറയ്ക്കു് പ്രചോദനമാകുമെന്നു് കേന്ദ്ര മന്ത്രി സുശീല് കുമാര ഷിന്‍‍‍ഡേ പറഞ്ഞു. മഹാരാഷ്ട്രത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന അതികായരിലൊരാളായിരുന്നു അദ്ദേഹമെന്നു് ഉപമുഖ്യമന്ത്രി ഛഗന് ഭുജ്‍ബല് അനുസ്മരിച്ചു.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(102, 0, 204);"&gt;ഫോട്ടോ 1 (മുകളില്‍ ) ജി.പി. പ്രധാന്‍&lt;/span&gt; &lt;span style="color: rgb(153, 0, 0);"&gt;കടപ്പാട് &lt;/span&gt;&lt;a href="http://www.punemirror.in/index.aspx?page=article&amp;amp;sectid=2&amp;amp;contentid=20100529201005292349461751d668649&amp;amp;sectxslt="&gt;പുണെ മിറര്‍&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(102, 0, 204);"&gt;ഫോട്ടോ 2 (താഴെ)   അണ്ണാ ഹസാരെ പുനെയിലെ സാനെ ഗുരുജി ആശുപത്രിയില്‍‍ ജി.പി. പ്രധാന് ആദരാഞ്ജലിയര്‍‍പ്പിക്കുന്നു.&lt;/span&gt; &lt;span style="color: rgb(153, 0, 0);"&gt;കടപ്പാട്&lt;/span&gt; &lt;a href="http://www.indianexpress.com/news/veteran-socialist-pradhan-dies-at-88/626931/0"&gt;ഇന്ത്യന്‍ എക്സ്പ്രസ്സ്&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://indiansocialist.blogspot.com/2010/06/veteran-socialist-leader-gp-pradhan.html"&gt;Veteran socialist leader GP Pradhan passes away in Pune&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://indiansocialist.blogspot.com/2010/06/i-feel-like-orphan-now-hazare.html"&gt;I feel like an orphan now: Hazare&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-2122283742780965049?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/2122283742780965049/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_30.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/2122283742780965049'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/2122283742780965049'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_30.html' title='സോഷ്യലിസ്റ്റ് നേതാവ് ജി.പി.പ്രധാന്‍ അന്തരിച്ചു'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_YTo9l-j4K7c/TAJ1KMTRB1I/AAAAAAAAA0c/p7UG0d36ojk/s72-c/G+P+Pradhan.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-8075268301541680966</id><published>2010-05-22T08:14:00.000-07:00</published><updated>2010-05-22T08:15:47.168-07:00</updated><title type='text'>പാലേരിയില്‍ സി ആര്‍ നീലകണ്‌ഠനു നേരെ ഡി.വൈ.എഫ്‌.ഐ ആക്രമണം</title><content type='html'>&lt;span style="font-weight: bold;"&gt;കുറ്റിയാടി:&lt;/span&gt; പാലേരിയില്‍ സാംസ്‌്‌കാരിക സംഘടനയുടെ പൊതുയോഗം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കൈയേറി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠനു പരിക്കേറ്റു.&lt;br /&gt;പ്രതിചിന്ത പാലേരി സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കു നേരെ പ്രകോപനമില്ലാതെ ഡി.വൈ.എഫ്‌.ഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. മെയ് 20നു് വൈകീട്ട്‌ 6.30 ഓടെയാണ്‌ സംഭവം. കസേരകളെടുത്ത്‌ നീലകണ്‌ഠനെ പ്രഹരിച്ചു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കൈ ഒടിയുകയും വയറിനു പരിക്കേല്‍ക്കുകയും ചെയ്‌‌തു. നീലകണ്‌ഠനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കണ്‌ടാലറിയുന്ന ഏതാനും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പേരാമ്പ്ര പോലിസ്‌ കേസെടുത്തു.&lt;br /&gt;&lt;br /&gt;നീലകണ്‌ഠനെ മര്‍‍ദിച്ചതില്‍ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ യു കെ കുമാരന്‍, ടി പി രാജീവന്‍, കേരള സര്‍വോദയ മണ്ഡലം പ്രസിഡന്റു് തായാട്ട്‌ ബാലന്‍, സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ്‌ പയ്യട, പ്രഫ. ടി ശോഭീന്ദ്രന്‍ പ്രതിഷേധിച്ചു.&lt;br /&gt;അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവര്‍ക്കു നേരെ മാന്യത കൈവിടുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആഹ്വാനത്തിന്റെ ആദ്യത്തെ ഇരയാണ്‌ സി ആര്‍ നീലകണ്‌ഠനെന്ന്‌ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.&lt;br /&gt;അവലംബം &lt;a href="http://www.thejasnews.com/index.jsp?tp=det&amp;amp;det=yes&amp;amp;news_id=201004120215528635"&gt;തേജസ്&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-8075268301541680966?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/8075268301541680966/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_8233.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8075268301541680966'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8075268301541680966'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_8233.html' title='പാലേരിയില്‍ സി ആര്‍ നീലകണ്‌ഠനു നേരെ ഡി.വൈ.എഫ്‌.ഐ ആക്രമണം'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-7555692035736996034</id><published>2010-05-22T07:13:00.000-07:00</published><updated>2010-05-22T08:13:47.359-07:00</updated><title type='text'>വികസനം: ഇടതുപക്ഷ നിലപാടു് കിനാലൂരിലും ഒറീസയിലും</title><content type='html'>കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായി സമരം നടത്തുന്നവര്‍ വികസനവിരോധികളാണെന്നാണു് സി.പി.എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഉറച്ച നിലപാട്‌.  സമരരംഗത്തുള്ള ഗ്രാമവാസികളെ നയിക്കുന്ന സോഷ്യലിസ്റ്റുകളടക്കമുള്ളവരെ `വ്യാജ ഇടതുപക്ഷമെന്നും അറുപിന്തിരിപ്പന്മാരെന്നും മതതീവ്രവാദികളെന്നും' മുദ്രകുത്തുകയും ചെയ്യുന്നു. കിനാലൂര്‍ മോഡല്‍ സമരങ്ങള്‍ കേരളത്തിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുകയേയുള്ളൂ എന്നാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊതു കാഴ്‌ചപ്പാട്‌. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ ഭാഗത്തു മാത്രമേ അല്‍പ്പം മയമുള്ളൂ.&lt;br /&gt;&lt;br /&gt;വികസനത്തിന്റെ കാര്യത്തില്‍ സി.പി.എമ്മും സി.പി.ഐയുമെല്ലാം കേരളത്തില്‍ സാമാന്യേന കൈക്കൊണ്‌ടുപോരുന്ന സമീപനത്തിന്റെ പ്രത്യക്ഷോദാഹരണമാണ്‌ കിനാലൂര്‍. തങ്ങള്‍ ഭരണം കൈകാര്യം ചെയ്യുന്ന പ്രദേശങ്ങളില്‍ എന്തു് വിലകൊടുത്തും വിനാശകരമായതായാലും വികസനം നടപ്പില്‍വരുത്തിയേ തീരൂ അവര്‍ക്ക്‌. ഗ്രാമവാസികളെ കുടിയൊഴിപ്പിച്ചായാലും അവരുടെ കൃഷിഭൂമി പിടിച്ചെടുത്തുകൊണ്‌ടായാലുമൊക്കെ, ലക്ഷ്യം ഒന്നുതന്നെ- &lt;span style="font-weight: bold;"&gt;വികസനം&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;br /&gt; അതേസമയം, ഒറീസയില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട്‌ വ്യത്യസ്‌തമാണു്. അത്തരം സന്ദര്‍ഭങ്ങളില്‍ ജനതാല്‍പ്പര്യത്തോടൊപ്പം മുന്‍നിര്‍ത്തി വിനാശകരമായ വ്യവസായങ്ങള്‍ വരുന്നതിനെതിരായി സി.പി.എം-സി.പി.ഐ കക്ഷികള്‍ നിലപാടെടുക്കുന്നു. നവീന്‍ പട്‌നായിക്‌ ഭരിക്കുന്ന ഒറീസയില്‍ &lt;span style="color: rgb(153, 0, 0);"&gt;പോസ്‌കോ ഇന്ത്യ &lt;/span&gt;സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തില്‍ സോഷ്യലിസ്റ്റുകളോടൊപ്പം സി.പി.ഐയും സി.പി.എമ്മും സജീവമാണ്‌. കിനാലൂരിലെ ജനകീയപ്രക്ഷോഭകര്‍ പറയുന്നതെന്താണോ, അതൊക്കെയാണു സി.പി.എമ്മും സി.പി.ഐയും ഫോര്‍വേഡ്‌ ബ്ലോക്കും സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും ജെ.എം.എമ്മുമടങ്ങുന്ന കക്ഷികളും പറയുന്നത്‌. മെയ്‌ 15ന്‌ സമരക്കാരെ പിരിച്ചുവിടാന്‍ സായുധപോലിസ്‌ ലാത്തിച്ചാര്‍ജും വെടിവയ്‌പും നടത്തുകയുണ്ടായി. കൊറിയന്‍ കമ്പനിക്ക്‌ ഉരുക്കുപ്ലാന്റുണ്ടാക്കാന്‍ ജനങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്ന നവീന്‍ പട്‌നായിക്കിന്റെ വ്യവസായനയത്തിനെതിരായാണ്‌ ഈ പ്രക്ഷോഭം. ചുരുക്കത്തില്‍, കിനാലൂരില്‍ നടക്കുന്നതെന്തോ, അതുതന്നെ.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒറീസയില്‍ നടക്കുന്ന ഈ പ്രക്ഷോഭത്തെപ്പറ്റി നമ്മുടെ വ്യവസായമന്ത്രി എളമരം കരീമും ധനമന്ത്രി തോമസ്‌ ഐസക്കും എന്തു പറയും? കിനാലൂരില്‍ സമരത്തിനു നേതൃത്വം നല്‍കുന്നത്‌ തീവ്രവാദികളാണെന്ന വാദം ശരിയാണെങ്കില്‍ ഒറീസയിലെ സമരത്തിനു പ്രചോദനമായി വര്‍ത്തിക്കുന്ന സി.പി.ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടേ? മൂന്നു ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങളാണ്‌ ബലിതൂത്തയില്‍ പോലിസിനെ തടഞ്ഞത്‌. അവരോട്‌ സംഭാഷണം നടത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ്‌ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട്‌. അവിടത്തെയും ഇവിടത്തെയും സി.പി.എം-സി.പി.ഐ കക്ഷികള്‍ വേറെവേറെയാണെന്നാണോ നാം കരുതേണ്‌ടത്‌?&lt;br /&gt;&lt;br /&gt;കമ്യൂണിസ്റ്റുകളില്‍‍ നിന്നു് വ്യത്യസ്ഥമായി സോഷ്യലിസ്റ്റുകള്‍ ഒറീസയിലും കേരളത്തിലും  ഒരേനിലപാടാണെടുക്കുന്നതു്. കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായ സമരത്തിലും  പോസ്‌കോ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തിലും  സമാജവാദി ജനപരിഷത്ത് സജീവമായി പങ്കെടുക്കുന്നു. ഒറീസയിലായാലും കേരളത്തിലായാലും  പോലിസ്‌ ജനകീയ പ്രക്ഷോഭകര്‍ക്കെതിരായി മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുന്നതില്‍  സോഷ്യലിസ്റ്റുകള്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;- ഒരു ലേഖകന്‍&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-7555692035736996034?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/7555692035736996034/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_22.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7555692035736996034'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7555692035736996034'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_22.html' title='വികസനം: ഇടതുപക്ഷ നിലപാടു് കിനാലൂരിലും ഒറീസയിലും'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-7038642130483744489</id><published>2010-05-18T08:17:00.000-07:00</published><updated>2010-05-18T08:23:47.019-07:00</updated><title type='text'>മുഖ്യമന്ത്രിയ്ക്കു് ജനജാഗ്രതാ സമിതിയുടെ തുറന്ന കത്ത്</title><content type='html'>ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,&lt;br /&gt;&lt;br /&gt;&lt;br /&gt;മേയ് ആറിന് വ്യാഴാഴ്ച കിനാലൂരില്‍ നടന്ന പൊലീസ്നായാട്ട് ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട താങ്കള്‍ സര്‍വേ നിറുത്തിവെക്കാനും പൊലീസിനെ പിന്‍വലിക്കാനും ഉത്തരവിട്ടത് മനുഷ്യത്വപൂര്‍ണമായ നടപടിയായി ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും താങ്കളുടെ ഭരണത്തിനും ഭരണകൂടത്തിനും തീരാകളങ്കം തീര്‍ത്ത കിനാലൂര്‍സംഭവം കൂടുതല്‍ ആപത്കരവും ജനവിരുദ്ധവുമായ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ താങ്കള്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയാണ്. &lt;br /&gt;&lt;br /&gt;കിനാലൂര്‍ കേരളത്തിലെ ഒരു സാധാരണ ഗ്രാമമാണ്. കുന്നും മലയും വയലും നീര്‍ത്തടങ്ങളുമൊക്കെയായി ഗ്രാമഭംഗി നിറഞ്ഞ ഒരു പ്രദേശം. പരിസരപ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് ജലം ലഭ്യമാക്കുന്നതിലും മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാവാതെ നിയന്ത്രിക്കുന്നതിലും കിനാലൂരിന്റെ ഭൂപ്രകൃതിയുടെ പങ്ക് ഏറെ വലുതാണ്. പൊതുവെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സാധാരണക്കാരാണ് കിനാലൂര്‍പ്രദേശത്ത് ജീവിക്കുന്ന ജനങ്ങള്‍. &lt;br /&gt;&lt;br /&gt;ദുഃഖകരമെന്ന് പറയട്ടെ, ഇപ്പോള്‍ കിനാലൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനജീവിതം താറുമാറാക്കപ്പെട്ടിരിക്കുന്നു. റോഡ്സര്‍വേക്ക് എന്ന പേരില്‍ ജില്ലാഭരണകൂടത്തിന്റെ അകമ്പടിയായെത്തിയ പൊലീസ് എത്ര വേഗത്തിലാണ് കിനാലൂര്‍ഗ്രാമത്തെ പോര്‍ക്കളമാക്കി ക്കളഞ്ഞത്. തികച്ചും ജനാധിപത്യപരമായി സമരം ചെയ്യുകയായിരുന്ന ജനങ്ങളെ അവര്‍ നിഷ്ഠുരമായി മര്‍ദിക്കുന്നത് ടെലിവിഷന്‍ സ്ക്രീനിലൂടെ താങ്കള്‍ കണ്ടതാണല്ലോ. സ്ത്രീകളെയും കുഞ്ഞുങ്ങളെയും പോലും അവര്‍ വെറുതെവിട്ടില്ല. ഉമ്മയോടൊപ്പം സമരത്തിനെത്തിയ ഏഴരവയസ്സുകാരി നാഫിയയും 13 വയസ്സുകാരന്‍ ഷാദാനും 15 വയസ്സുകാരന്‍ ഹംദാനും പൊലീസിന്റെ അടിയേറ്റ് ആശുപത്രിയിലായി. ആക്രോശത്തോടെ വീടുകളിലേക്ക് പാഞ്ഞുകയറിയ കാക്കിപ്പട്ടാളം കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തെറിഞ്ഞു. നിറുത്തിയിട്ട വണ്ടികള്‍ അടിച്ചുതകര്‍ത്തു. വൃദ്ധന്‍മാരെപ്പോലും തല്ലിച്ചതച്ചു. ഇപ്പോഴും കിനാലൂരും പരിസരങ്ങളും പൊലീസ്വേട്ടയുടെ നിഴലില്‍ തന്നെയാണ്. സമരം ചെയ്തവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കാക്കിധാരികള്‍ ഏതു നിമിഷവും പ്രതികാരദാഹത്തോടെ ചാടിവീഴാമെന്ന് ജനങ്ങള്‍ ഭയക്കുന്നു. പീഡനം ഭയന്ന് പലരും ഒളിവില്‍ കഴിയുകയാണ്. പലവീടുകളിലും ആളൊഴിഞ്ഞിരിക്കുന്നു. ആളുകളുള്ളിടത്ത് തന്നെ ആണുങ്ങളാരുമില്ല. &lt;br /&gt;&lt;br /&gt;സര്‍, ഇതിനുമാത്രം എന്തുതെറ്റാണ് കിനാലൂരിലെ മനുഷ്യര്‍ ചെയ്തത്? കിനാലൂരിലേക്ക് ഏതു വികസനത്തെയും സ്വാഗതം ചെയ്തവരാണ് ഞങ്ങള്‍. വികസനം ഞങ്ങളുടെ മണ്ണിനെയും ഇവിടത്തെ മനുഷ്യരെയും ദ്രോഹിക്കാതെ വേണമെന്നു മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നിട്ടും താങ്കളുടെ മന്ത്രിസഭയിലെ വ്യവസായമന്ത്രി ആരോപിക്കുന്നു, ഞങ്ങള്‍ വികസന വിരോധികളാണെന്ന്. മാവോയിസ്റ്റുകളും മതതീവ്രവാദികളുമാണെന്ന്. 60 മീറ്റര്‍ വീതിയിലുള്ള മാളിക്കടവ്^കിനാലൂര്‍ (ഇപ്പോള്‍ 30 മീറ്ററാണെന്നു പറയുന്നു) സമര്‍പ്പിത നാലുവരിപ്പാതയാണ് അദ്ദേഹത്തിന്റെ ഏക വികസന അജണ്ട. പാതയിലൂടെ സഞ്ചരിച്ചെത്തിയാല്‍ പിന്നെ എന്താണെന്ന് അദ്ദേഹത്തിനുമറിയില്ല. മലേഷ്യന്‍കമ്പനിയുടെ സാറ്റലൈറ്റ് സിറ്റിയാണെന്ന് ഒരിക്കല്‍ പറഞ്ഞു. അല്ല, മെഡിസിറ്റിയാണെന്ന് മറ്റൊരിക്കല്‍. ചെരിപ്പുകമ്പനിയാണെന്ന് ഒടുവിലത്തെ പ്രഖ്യാപനം. പദ്ധതിയൊന്നും നിലവിലില്ലെന്ന് കെ.എസ്.ഐ.സിയുടെ വിശദീകരണം. ഉണ്ടെന്നുപോലും ഉറപ്പില്ലാത്ത നിഗൂഢപദ്ധതിയുടെ പേരില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ ജന്മഭൂമിയില്‍നിന്ന് കുടിയൊഴിഞ്ഞോടണോ? ഒട്ടനേകം കുന്നുകള്‍ ഇടിച്ചുനിരത്തി അനാവശ്യമായൊരു പാത പണിയേണ്ടതുണ്ടോ? ഞങ്ങള്‍ക്കും മക്കള്‍ക്കും അന്നം നല്‍കുന്ന വയലും കൃഷിയും മണ്ണിട്ടുമൂടുന്നത് ഞങ്ങള്‍ നോക്കിനില്‍ക്കണോ? ഏക്കര്‍കണക്കിന് തണ്ണീര്‍ത്തടങ്ങള്‍ നികത്തിക്കളഞ്ഞ് അവസാനമില്ലാത്ത വെള്ളപ്പൊക്കദുരന്തം ഏറ്റുവാങ്ങണോ?&lt;br /&gt;&lt;br /&gt;ഈ ചോദ്യങ്ങളാണ് കിനാലൂരിലെയും നിര്‍ദിഷ്ട പാതയോരത്തെ മോരിക്കര, നന്മണ്ട, കാക്കൂര്‍ എന്നിവിടങ്ങളിലെയും നിവാസികളെ സമരത്തിലേക്ക് എടുത്തെറിഞ്ഞത്. ഞങ്ങളുടെ ഈ ചോദ്യങ്ങളെ നേരിടുന്നതിനുപകരം ചോരയില്‍ മുക്കിക്കൊല്ലാനുള്ള വ്യവസായമന്ത്രിയുടെ ശ്രമത്തെ താങ്കള്‍ക്ക് അനുകൂലിക്കാനാവുമോ? കിനാലൂരിലെത്താന്‍ വിനാശകരമല്ലാത്ത രണ്ടു പാതകള്‍ ചൂണ്ടിക്കാണിച്ചിട്ടും മന്ത്രി ധാര്‍ഷ്ട്യത്തോടെ പുറംതിരിയുന്നതെന്തുകൊണ്ടാണ്? കിനാലൂരിലെ വികസനത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് രൂപംകൊണ്ടിരിക്കുന്ന മന്ത്രി^മാഫിയ ബന്ധത്തെക്കുറിച്ച ആരോപണങ്ങള്‍ താങ്കള്‍ ഗൌരവത്തിലെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. തല തല്ലിപ്പൊളിച്ചുണ്ടാക്കുന്ന വികസനം നാടിന് വേണ്ടിയാവുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. നിഗൂഢതാല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു നിഗൂഢ പാതയായി മാത്രമേ ജനങ്ങള്‍ക്ക് ഇതിനെ കാണാനാവൂ. അതുകൊണ്ടുതന്നെ ഈ ജനവിരുദ്ധപാത എന്നന്നേക്കുമായി റദ്ദുചെയ്യാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കള്‍ തയാറാകണം.&lt;br /&gt;&lt;br /&gt;&lt;br /&gt;ജനകീയപ്രതിരോധത്തെ നിര്‍വീര്യമാക്കാന്‍ വ്യവസായമന്ത്രി നടത്തുന്ന നീചമായ ശ്രമങ്ങള്‍ മന്ത്രിസഭക്കുതന്നെ അപമാനമാണെന്നു പറയാതെ വയ്യ. പൊലീസ്മര്‍ദനത്തില്‍ പരിക്കേറ്റയാളെ നാട്ടുകാര്‍ മര്‍ദിച്ചെന്നാരോപിച്ച് പ്രദര്‍ശിപ്പിക്കുക, ജാതി^മത^കക്ഷി ഭേദമന്യേ സര്‍വരും ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ മതതീവ്രവാദികളുടെ ഗൂഢാലോചനയാണെന്ന് പ്രചരിപ്പിക്കുക, സമരത്തെ പിന്തുണക്കുന്ന സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകളെ തീവ്രവാദ മുദ്രകുത്തി വേട്ടയാടുക, വധശ്രമമാരോപിച്ച് പീഡിപ്പിക്കുക തുടങ്ങിയ വഴികളാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഇത്തരം ജനവിരുദ്ധപ്രവണതകള്‍ താങ്കള്‍ ഇടപെട്ട് അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ ആ ബാധ്യതയും ജനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. കൈയേറ്റത്തിനിരയായ മനുഷ്യരുടെ സ്വാഭാവികപ്രതികരണങ്ങളെ ഭീകരാക്രമണമായി ചിത്രീകരിക്കുന്നത് എന്തുമാത്രം ക്രൂരമല്ല?&lt;br /&gt;&lt;br /&gt;&lt;br /&gt;150 ആളുകളുടെ പേരിലെടുത്തിരിക്കുന്ന വധശ്രമക്കേസുകള്‍ അടിയന്തരമായി റദ്ദ് ചെയ്തേ മതിയാവൂ. മാധ്യമങ്ങളുടെ നിതാന്തജാഗ്രതയും രാഷ്ട്രീയ സാംസ്കാരിക കേരളത്തിന്റെ സമ്പൂര്‍ണപിന്തുണയുമാണ് മറ്റൊരു പൊലീസ് വേട്ടയെ തടഞ്ഞുനിറുത്തുന്നത്. ജനങ്ങളുടെ ആശങ്കയകറ്റി മുന്നോട്ടുപോകുമെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്. ജനങ്ങള്‍ക്കുള്ളത് ആശങ്കകളല്ല, നിര്‍ദിഷ്ടപാത സൃഷ്ടിക്കാന്‍ പോകുന്ന വിനാശങ്ങളെക്കുറിച്ച ഉറച്ച ബോധ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഈ സമരം ഉപേക്ഷിക്കാന്‍ അവര്‍ക്ക് സാധ്യമല്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇത് ജീവിതത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ഏത് ജനകീയപോരാട്ടവും പോലെ ഇതും വിജയിച്ചേ മതിയാവൂ. ആ വിജയത്തില്‍ താങ്കള്‍ താങ്കളുടെ പങ്ക് നിര്‍വഹിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ആയതിനാല്‍, താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;1. മാളിക്കടവ്-കിനാലൂര്‍ ജനവിരുദ്ധ പാത എന്നന്നേക്കുമായി ഉപേക്ഷിക്കുക.&lt;br /&gt;2. ഞങ്ങള്‍ മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുക.&lt;br /&gt;3. കിനാലൂരിലെ പൊലീസ് മര്‍ദനത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുക.&lt;br /&gt;4. ജനങ്ങളെ പീഡിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ജില്ലാകലക്ടര്‍ക്കും മന്ത്രിക്കുമെതിരെ നടപടി സ്വീകരിക്കുക.&lt;br /&gt;5. ജനങ്ങളുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക.&lt;br /&gt;&lt;br /&gt;&lt;br /&gt;കെ. റഹ്മത്തുല്ല&lt;br /&gt;&lt;br /&gt;പ്രസിഡന്റ്, ജനജാഗ്രതാ സമിതി&lt;br /&gt;&lt;br /&gt;&lt;a href="http://www.madhyamam.com/story/%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B4%A8%E0%B4%82-%E0%B4%9E%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%A4%E0%B4%B2-%E0%B4%A4%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8A%E0%B4%B3%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8B"&gt;കടപ്പാടു് മാധ്യമം&lt;/a&gt; മെയ് 12 2010&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-7038642130483744489?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/7038642130483744489/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_18.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7038642130483744489'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7038642130483744489'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_18.html' title='മുഖ്യമന്ത്രിയ്ക്കു് ജനജാഗ്രതാ സമിതിയുടെ തുറന്ന കത്ത്'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-4673849185069299165</id><published>2010-05-17T07:46:00.000-07:00</published><updated>2010-05-17T07:49:01.890-07:00</updated><title type='text'>നിരപരാധികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹം</title><content type='html'>കോഴിക്കോട്: കിടപ്പാടം സംരക്ഷിക്കാന്‍ നാലുവരിപ്പാത സര്‍വേ പ്രവര്‍ത്തനം സമാധാനപരമായി തടയാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സമാജ്വാദി ജനപരിഷത്ത് ദേശീയ സമിതി അംഗം സുരേഷ് നരിക്കുനി, സംസ്ഥാന സെക്രട്ടറി അഡ്വ. കുതിരോട്ട് പ്രദീപന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;നാലുവരിപ്പാതക്കെതിരെ സമരം ചെയ്തവരെ ക്രൂരമായി മര്‍ദിച്ചതിനു പുറമെ പൊലീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കുറ്റംചാര്‍ത്തി കേസെടുത്ത് വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. &lt;br /&gt;വ്യവസായമന്ത്രിയുടെയും ഭൂമാഫിയയുമായി ബന്ധമുള്ള സി.പി.എം നേതാക്കളുടെയും താല്‍പര്യപ്രകാരമാണ് കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആരോപിച്ചു. &lt;br /&gt;ഭൂമാഫിയക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാട് ആത്മാര്‍ഥതയുള്ളതാണെങ്കില്‍ മന്ത്രി കരീമിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിറുത്തണമെന്നും കിനാലൂരില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കം മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;br /&gt;പൊലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വ്യവസായമന്ത്രിയുടെ ബിസിനസ് ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്നും സി.എം.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പി.വി.കെ. നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.  &lt;br /&gt;കിനാലൂരില്‍ ആരംഭിക്കാന്‍ പോകുന്ന വ്യവസായ സംരംഭം, അതിനാവശ്യമായ ഗതാഗതസൌകര്യം എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് നാഷനല്‍ ലോയേഴ്സ് ഫോറം ആവശ്യപ്പെട്ടു. &lt;br /&gt;&lt;br /&gt;&lt;a href="http://www.madhyamam.com/node/56754"&gt;മാധ്യമം&lt;/a&gt; മെയ് 9&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-4673849185069299165?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/4673849185069299165/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_1202.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4673849185069299165'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4673849185069299165'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_1202.html' title='നിരപരാധികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹം'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-4360767161974005523</id><published>2010-05-17T06:54:00.000-07:00</published><updated>2010-07-02T07:59:54.422-07:00</updated><title type='text'>തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ സമാജവാദി ജനപരിഷത്തിനു് കലപ്പ ചിഹ്നം</title><content type='html'>&lt;span style="color: white;"&gt;.&lt;/span&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_YTo9l-j4K7c/S_FILuoXqtI/AAAAAAAAAz8/TPf6iTglbnE/s1600/plough.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5472234388564978386" src="http://1.bp.blogspot.com/_YTo9l-j4K7c/S_FILuoXqtI/AAAAAAAAAz8/TPf6iTglbnE/s320/plough.jpg" style="cursor: pointer; float: left; height: 270px; margin: 0pt 10px 10px 0pt; width: 320px;" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ആന മുതല്‍ വിസില്‍ വരെ തെരഞ്ഞെടുപ്പ്‌ ചിഹ്നം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ സെപ്‌റ്റംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കും സ്വതന്ത്രന്മാര്‍ക്കുമുള്ള ചിഹ്നങ്ങളുടെ പട്ടിക &lt;a href="http://www.electionker.org/"&gt;സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍&lt;/a&gt; 2010 മെയ് 7നു് പ്രസിദ്ധീകരിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;ദേശീയ-സംസ്ഥാന കക്ഷികള്‍ക്ക്‌ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍, അനുവദിച്ച അതേ ചിഹ്നങ്ങള്‍ ലഭിക്കും. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന്‌ ഊന്നുവടി, പൂവും പുല്ലും എന്നീ ചിഹ്നങ്ങള്‍ ഒഴിവാക്കി പകരം ഹെല്‍മറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടുത്തി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ദേശീയ കക്ഷികളും ചിഹ്നങ്ങളും:&lt;/span&gt; ബിഎസ്‌പി -ആന, ബിജെപി -താമര, സിപിഐ- ധാന്യക്കതിരും അരിവാളും, സിപിഎം -ചുറ്റികയും അരിവാളും നക്ഷത്രവും, കോണ്‍ഗ്രസ്‌ -കൈ, എന്‍സിപി -ക്ലോക്ക്‌, ആര്‍ജെഡി -റാന്തല്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സംസ്ഥാന കക്ഷികളും ചിഹ്നങ്ങളും: &lt;/span&gt; കേരള കോണ്‍ഗ്രസ്‌ -സൈക്കിള്‍, കേരള കോണ്‍ഗ്രസ്‌ എം -രണ്ടില, മുസ്ലിം ലീഗ്‌ -ഏണി, ജനതാദള്‍ എസ്‌ - തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷകസ്‌ത്രീ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;മറ്റു് കക്ഷികളും ചിഹ്നങ്ങളും:&lt;/span&gt; അറുപത്തഞ്ച്‌ സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന്‌, രജിസ്‌ട്രേഷനുണ്ടെങ്കിലും അംഗീകാരമില്ലാത്ത പതിനേഴ്‌ രാഷ്‌ട്രീയ കക്ഷികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുണ്ട്‌. ഈ കക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമായിരിക്കും നിശ്ചിത ചിഹ്നം ലഭിക്കുക. അവര്‍ മത്സരിക്കാത്ത വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക്‌ ഈ ചിഹ്നങ്ങള്‍ അനുവദിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;എഡിഎംകെ -തൊപ്പി, ഭാരതീയ ജനശബ്‌ദ്‌ -ടെലിഫോണ്‍, സി എം പി -വിമാനം, കോണ്‍ഗ്രസ്‌ (എസ്‌) -കായ്‌ഫലമുള്ള തെങ്ങ്‌, ഐ എന്‍ എല്‍ -ത്രാസ്‌, ജനതാദള്‍ യു -അമ്പ്‌, കേരള കോണ്‍ഗ്രസ്‌ ബി - ആപ്പിള്‍, കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ -ഉദയസൂര്യന്‍, കെ ആര്‍ എസ്‌ പി (ബേബിജോണ്‍) -നക്ഷത്രം, ആര്‍ എസ്‌ പി ബി - കത്തുന്ന പന്തം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ -താഴും താക്കോലും, ആര്‍ എസ്‌ പി -മണ്‍വെട്ടിയും മണ്‍കോരിയും, സമാജ്‌വാദിപാര്‍ട്ടി - കാര്‍, &lt;span style="color: red;"&gt;സമാജവാദി ജനപരിഷത്ത്‌ -കലപ്പ&lt;/span&gt; , സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി -കുട, ശിവസേന-അമ്പുംവില്ലും, പിഎസ്‌പി -കുടില്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;മറ്റ്‌ സ്വതന്ത്ര ചിഹ്നങ്ങള്‍ :-&lt;/span&gt; അലമാര, ബസ്‌, മണി, മഴു, ബ്ലാക്‌ ബോര്‍ഡ്‌, ബാറ്റ്‌, ബ്രീഫ്‌കേസ്‌, വഞ്ചി, തൊട്ടി, മെഴുകുതിരികള്‍, ആണ്‍കുട്ടിയും പെണ്‍കുട്ടിയും, കപ്പും സോസറും, മൂന്നു നക്ഷത്രങ്ങളുള്ള കൊടി, ചെണ്ട, ഇലക്‌ട്രിക്‌ ബള്‍ബ്‌, ഗ്യാസ്‌ സിലിണ്ടര്‍, കൈവണ്ടി, സീലിങ് ഫാന്‍, ശംഖ്‌, കസേര, വിളവെടുക്കുന്ന കര്‍ഷകന്‍, ഗ്യാസ്‌ സ്റ്റൗവ്‌, ഗ്ലാസ്‌ ടംബ്ലര്‍, ഹെല്‍മറ്റ്‌, ഹാര്‍മോണിയം, മഷിക്കുപ്പിയും പേനയും, പട്ടം, ജീപ്പ്‌, എഴുത്തുപെട്ടി, കപ്പല്‍, കത്രിക, ഷട്ടില്‍, മേശ, കണ്ണട, മേശവിളക്ക്‌, ടെലിവിഷന്‍, കോര്‍ത്തിരിക്കുന്ന രണ്ട്‌ വാള്‍, പമ്പരം, രണ്ടു വാളും പരിചയും, വൃക്ഷം, വിസില്‍.&lt;br /&gt;&lt;div style="background-color: white;"&gt;&lt;br /&gt;&lt;/div&gt;&lt;div style="background-color: white; color: red;"&gt;&lt;b&gt;പിന്നീടുചേര്‍‍ത്തത്......&lt;/b&gt;&lt;/div&gt;&lt;br /&gt;&lt;div style="color: blue;"&gt;സിംഹം ചിഹ്നം അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന്&lt;/div&gt;&lt;br /&gt;തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിംഹം ചിഹ്നം അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന് അനുവദിച്ചു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ജൂണ്‍ 29ന് ഉത്തരവ് പുറപ്പെടുവിച്ചു. സിംഹം ചിഹ്നമായി ലഭിക്കണമെന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഫോര്‍വേഡ് ബ്ലോക്കും കമ്മിഷനെ സമീപിച്ചിരുന്നു. &lt;br /&gt;സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍പ്പെട്ട സിംഹം ചിഹ്നത്തിനു ആദ്യം അപേക്ഷ നല്‍കിയതിനാല്‍ തങ്ങള്‍ക്കു തന്നെ ചിഹ്നം ലഭിക്കണമെന്നു ടി.എം. ജേക്കബും പശ്ചിമ ബംഗാളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരമുള്ള തങ്ങള്‍ക്ക് അവിടെ ചിഹ്നമായി ലഭിച്ച സിംഹം കേരളത്തിലും ലഭിക്കണമെന്നു ഫോര്‍വേഡ് ബ്ലോക്കിന്‍റെ ദേശീയ സെക്രട്ടറി ജി. ദേവരാജനും ഹിയറിങ്ങില്‍ ആവശ്യപ്പെട്ടിരുന്നു.&lt;br /&gt;&lt;br /&gt;&lt;div style="color: blue;"&gt;ജേക്കബ്‌ ഗ്രൂപ്പിന്റെ ചിഹ്നം വിളവെടുക്കുന്ന കര്‍ഷകന്‍&lt;/div&gt;&lt;br /&gt;&lt;br /&gt;അംഗീകാരമില്ലാത്ത രജിസ്‌ട്രേഡ്‌ കക്ഷിയായ കേരള കോണ്‍ഗ്രസി(ജേക്കബ്‌)ന്‌ 'വിളവെടുക്കുന്ന കര്‍ഷകന്‍' ചിഹ്നമായി അനുവദിച്ച്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ജൂലൈ 2ന് ഉത്തരവ്‌ പുറപ്പെടുവിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.electionker.org/symbols.pdf"&gt;തെരഞ്ഞെടുപ്പ്‌ ചിഹ്നം&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.electionker.org/"&gt;സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.ceokerala.nic.in/index.html"&gt;Chief Electoral Officer, Kerala&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://kilicheppu.blogspot.com/2009/04/blog-post_3011.html"&gt;കലപ്പ സോഷ്യലിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു&lt;/a&gt;&lt;br /&gt;&lt;span style="color: white;"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-4360767161974005523?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/4360767161974005523/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_17.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4360767161974005523'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4360767161974005523'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_17.html' title='തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ സമാജവാദി ജനപരിഷത്തിനു് കലപ്പ ചിഹ്നം'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_YTo9l-j4K7c/S_FILuoXqtI/AAAAAAAAAz8/TPf6iTglbnE/s72-c/plough.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-500277932406441435</id><published>2010-05-15T07:22:00.000-07:00</published><updated>2010-05-18T01:03:09.758-07:00</updated><title type='text'>ഭൂപരിഷ്‌കരണ നിയമം ദളിതരോടുള്ള ചതി -ളാഹ ഗോപാലന്‍</title><content type='html'>&lt;span style="color: rgb(153, 0, 0);"&gt;കൂത്തുപറമ്പ്,മെയ് 14:&lt;/span&gt; കൂത്തുപറമ്പ്,മെയ് 14: കേരളത്തിലെ ദലിതരോടും മറ്റ് അധഃസ്ഥിത ജനങ്ങളോടുമുള്ള ചതിയായിരുന്നു കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമമെന്ന് ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍ പറഞ്ഞു. സമാജ്‌വാദി ജനപരിഷത്ത് ലോഹ്യാ ജന്മശതാബ്ദിയുടെ ഭാഗമായി കൂത്തുപറമ്പില്‍ മാറോളിഘട്ട് ടൗണ്‍സ്ക്വയറില്‍   സംഘടിപ്പിച്ച &lt;span style="color: rgb(153, 0, 0);"&gt;ഭൂപരിഷ്‌കരണ നിയമവും ദളിത് സമൂഹവും&lt;/span&gt; എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണഭോക്താക്കള്‍ ജന്മിമാരും കുത്തക കമ്പനികളുമാണെന്നു ചെങ്ങറ സമരനായകന്‍ ളാഹ ഗോപാലന്‍ പ്രസ്താവിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;കേരളത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുന്നതിന് ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടുമാത്രമാണ് ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. അധഃസ്ഥിതനു കൃഷി ചെയ്യാനുള്ള ഭൂമി നിഷേധിച്ചു തുണ്ടുഭൂമി മാത്രമാണു നല്‍കിയത്. ഇപ്പോഴും കമ്യൂണിസ്റ്റ് ഭരണത്തില്‍ ചെങ്ങറയിലുള്‍പ്പെടെ ഭൂമിക്കായി സമരം ചെയ്തതിന് ആദിവാസികള്‍ ആക്രമിക്കപ്പെടുകയും ജയിലഴിക്കുള്ളിലാവുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഭൂപരിഷ്കരണ നിയമവും ദലിത് സമൂഹവും എന്ന വിഷയം ജനപരിഷത്ത് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് അവതരിപ്പിച്ചു. &lt;span style="color: rgb(255, 0, 0);"&gt;കേരളത്തിലും ബംഗാളിലും ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്നു തോട്ടം ഭൂമിയെ മാറ്റി നിര്‍ത്തിയത് യാദൃച്ഛികമല്ലെന്ന് &lt;/span&gt;ഉദ്ഘാടന പ്രസംഗത്തില്‍ സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്ബ് പറഞ്ഞു. ചടങ്ങില്‍ സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട അധ്യക്ഷനായി. കെ.രമേശന്‍ സ്വാഗതം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.mathrubhumi.com/localnews/malayalam/news/kerala/districts/kannur/309902/2010-05-15/14/0/1/0"&gt;മാതൃഭൂമി&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-500277932406441435?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/500277932406441435/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_15.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/500277932406441435'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/500277932406441435'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_15.html' title='ഭൂപരിഷ്‌കരണ നിയമം ദളിതരോടുള്ള ചതി -ളാഹ ഗോപാലന്‍'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-7025000076585705792</id><published>2010-05-13T05:00:00.000-07:00</published><updated>2010-05-13T05:03:03.815-07:00</updated><title type='text'>കിനാലൂര്‍ സമര സമിതികള്‍ സാഹചര്യത്തിന്റെ സൃഷ്‌ടി</title><content type='html'>കോഴിക്കോട്‌: കിനാലൂരിലെ ജനജാഗ്രത സമിതിയും ജനകീയ ഐക്യവേദിയും സാഹചര്യങ്ങളുടെ സൃഷ്‌ടിയാണെന്നു ജനജാഗ്രത സമിതി ജില്ലാ കമ്മിറ്റി. ഒരു മത സംഘടനയുടെ ഉല്‍പന്നമാണെന്ന മന്ത്രിയുടെ പ്രസ്‌താവന സത്യവിരുദ്ധവും ജനങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നു ജനജാഗ്രത സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.&lt;br /&gt;&lt;br /&gt;ജനജാഗ്രത സമിതിയില്‍ കമ്യൂണിസ്‌റ്റുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരും മുസ്‌ലിം ലീഗുകാരും സോളിഡാരിറ്റിക്കാരുമുണ്ടാ കുന്നതു സ്വാഭാവികമാണ്‌. സംഘടനയുടെ ഭാരവാഹികളായ കെ. റഹ്‌മത്തുല്ല, അഡ്വ: സി. പി. അജയ്‌കുമാര്‍, സി. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി, വി. കെ. അബ്‌ദുറഹ്‌മാന്‍ എന്നിവരില്‍ ആരും പ്രത്യക്ഷ&lt;br /&gt;രാഷ്‌ട്രീയ സാമുദായിക സംഘടനകളുമായി ബന്ധമുള്ളവരല്ലെന്നും ജനജാഗ്രത സമിതി അറിയിച്ചു.&lt;br /&gt;&lt;br /&gt;മത തീവ്രവാദികളെന്ന ആരോപണം ക്ലച്ചു പിടിക്കാത്തതു കൊണ്ടാണ്‌ ഇപ്പോള്‍ മാവോയിസ്‌റ്റുകള്‍ എന്ന ആരോപണവുമായി ചിലര്‍ വരുന്നത്‌. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന ഈ ഫാസിസ്‌റ്റ്‌ തന്ത്രം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ട്‌. കിനാലൂരില്‍ രണ്ടു പ്രാവശ്യമായി നടന്ന സര്‍വേ വിരുദ്ധ സമരങ്ങള്‍ ജനകീയ ഐക്യവേദിയുടെ നേതൃത്വത്തിലാ യിരുന്നു. ഇതിലെ ഭാരവാഹികള്‍ മുഴുവനും കിനാലൂര്‍ പ്രദേശം സ്‌ഥിതി ചെയ്യുന്ന പനങ്ങാട്‌ പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ താമസിക്കുന്നവരാണ്‌.&lt;br /&gt;&lt;br /&gt;ജനറല്‍ കണ്‍വീനര്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി നിജേഷ്‌ അരവിന്ദ്‌&lt;br /&gt;വട്ടോളി ബസാര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനും ഐക്യവേദി ചെയര്‍മാനുമായ സി. കെ. ബാലകൃഷ്‌ണന്‍ കണ്ണാടിപൊയില്‍ സ്വദേശിയുമാണ്‌. വൈസ്‌ ചെയര്‍മാന്‍ (ജനതാദള്‍ നേതാവ്‌) സി. കെ. രാഘവന്‍ പനങ്ങാട്‌ നോര്‍ത്തില്‍ താമസിക്കുന്ന ആളാണ്‌. ഇവരില്‍ ആരാണു പുറത്തുനിന്നുള്ളവരെന്നു മന്ത്രി ജനങ്ങളോ ടു വിശദീകരിക്കണമെന്നു ജനജാഗ്രത സമിതി ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;സമരം ചെയ്‌തതു പുറത്തു നിന്നുള്ളവരാണെങ്കില്‍ എന്തിനാണ്‌ ഈ മാസം ഏഴിനു കിനാലൂര്‍ ഗ്രാമത്തെ ഭീതിയിലാഴ്‌ത്തി നൂറു കണക്കിനു പൊലീസുകാരെ ഉപയോഗിച്ചു തിരിച്ചില്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതെന്നും മന്ത്രി വ്യക്‌തമാക്കണം. ഒരു നുണ 100 പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രം പ്രബുദ്ധ കേരളത്തില്‍ വിലപ്പോകില്ലെന്നും അവര്‍ പറഞ്ഞു. &lt;br /&gt;&lt;br /&gt;&lt;a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&amp;contentId=7212910&amp;tabId=11"&gt;മലയാള മനോരമ&lt;/a&gt; 2010 മെയ് 12&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-7025000076585705792?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/7025000076585705792/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_4620.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7025000076585705792'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7025000076585705792'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_4620.html' title='കിനാലൂര്‍ സമര സമിതികള്‍ സാഹചര്യത്തിന്റെ സൃഷ്‌ടി'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-2679200582243896394</id><published>2010-05-13T04:42:00.000-07:00</published><updated>2010-05-13T04:46:26.234-07:00</updated><title type='text'>കള്ളുഷാപ്പ്‌ മാറ്റും; സമരം ഒത്തുതീര്‍ന്നു</title><content type='html'>കണ്ണൂര്‍: 52 ദിവസം പിന്നിട്ട തെക്കിബസാറിലെ കള്ളുഷാപ്പ്‌ സമരം ഒത്തുതീര്‍ന്നു. കള്ളുഷാപ്പ്‌ മാറ്റി സ്‌ഥാപിക്കാനും അതുവരെ അളക്കാന്‍ മാത്രം ഉപയോഗിക്കാമെന്നും ഇരുകക്ഷികളും അംഗീകരിച്ചതോടെയാണ്‌ തര്‍ക്കങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ഇടയാക്കിയ പ്രശ്‌നത്തിനു പരിഹാരമായത്‌. &lt;br /&gt;&lt;br /&gt;കെ.സുധാകരന്‍ എംപിയുടെ സാന്നിധ്യത്തില്‍ കലക്‌ടറുടെ ചുമതലയുള്ള എഡിഎം പി.കെ.സുധീര്‍ ബാബു മെയ് 12 രാത്രി കലക്‌ടറേറ്റ്‌ ഹാളില്‍ നടത്തിയ ചര്‍ച്ചയില്‍ ഒരു മണിക്കൂറിനകമാണ്‌ തീരുമാനമുണ്ടായത്‌. ഒരു മാസത്തിനകം പുതിയ സ്‌ഥലം കണ്ടെത്താന്‍ ഉപസമിതിയെ നിയോഗിച്ചു. അതുവരെ നിലവിലുള്ള കെട്ടിടത്തില്‍ പൊലീസ്‌ സാന്നിധ്യത്തില്‍ രാവിലെ 10 മുതല്‍ 11.30 വരെ കള്ള്‌ അളക്കാന്‍ അനുവദിക്കും. &lt;br /&gt;&lt;br /&gt;സമരപ്പന്തലിലുണ്ടായ വിവിധ അനിഷ്‌ടസംഭവങ്ങളെ തുടര്‍ന്നു പൊലീസ്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ എസ്‌പിയുമായി ചര്‍ച്ച ചെയ്‌തു തീരുമാനമുണ്ടാക്കും. &lt;br /&gt;&lt;br /&gt;&lt;br /&gt;ചര്‍ച്ചയില്‍ പി.രാമചന്ദ്രന്‍, കെ.രഞ്‌ജിത്ത്‌, യു.ടി.ജയന്തന്‍, ടി.സി.മനോജ്‌, കെ.ബാലകൃഷ്‌ണന്‍, ഡപ്യൂട്ടി എക്‌സൈസ്‌ കമ്മിഷണര്‍ കെ.കരുണാകരന്‍, ചെത്തുതൊഴിലാളി യൂണിയന്‍ സെക്രട്ടറി എ.എം.രാജേഷ്‌, സമരസമിതി നേതാക്കളായ കെ.എല്‍.അബ്‌ദുല്‍ സലാം, എം.പ്രശാന്ത്‌ ബാബു, പി.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തെക്കിബസാറിലെ വീടുകള്‍ക്ക്‌ നടുവിലുള്ള കള്ളുഷാപ്പിനെതിരെ വീട്ടമ്മമാര്‍ തുടങ്ങിയ സമരം ഒടുവില്‍ ബഹുജന പ്രക്ഷോഭത്തിലെത്തുകയായിരുന്നു. വിവിധ രാഷ്‌ട്രീയ കക്ഷികളും സംഘടനകളും ഏറ്റെടുത്തതോടെ സമരം സംസ്‌ഥാനതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. &lt;br /&gt;&lt;br /&gt; &lt;a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&amp;programId=1073753765&amp;articleType=Malayalam%20News&amp;contentId=7218715&amp;tabId=11&amp;BV_ID=@@@"&gt;മലയാള മനോരമ&lt;/a&gt; 2010 മെയ് 13&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-2679200582243896394?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/2679200582243896394/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_4602.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/2679200582243896394'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/2679200582243896394'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_4602.html' title='കള്ളുഷാപ്പ്‌ മാറ്റും; സമരം ഒത്തുതീര്‍ന്നു'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-8572982250170832158</id><published>2010-05-13T01:53:00.000-07:00</published><updated>2010-05-13T02:11:16.953-07:00</updated><title type='text'>കിനാലൂര്‍ പാതയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്</title><content type='html'>&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(204, 0, 0);"&gt;കിനാലൂര്‍: നടപടികളില്‍ സുതാര്യത വേണം: എ.ഐ.വൈ.എഫ്‌.&lt;/span&gt;  &lt;br /&gt;&lt;br /&gt;തൃശൂര്‍: കോഴിക്കോട്‌ കിനാലൂരിലെ വ്യവസായ പാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുതാര്യത വേണമെന്ന്‌ തൃശൂരില്‍ നടക്കുന്ന &lt;span style="color: rgb(51, 51, 255);"&gt;എ.ഐ.വൈ.എഫ്‌. സംസ്‌ഥാന പ്രതിനിധി സമ്മേളനം &lt;/span&gt;ആവശ്യപ്പെട്ടു. വ്യവസായ പാര്‍ക്കിലേക്ക്‌ 100 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വേ ആരംഭിച്ചെങ്കിലും എന്തു പദ്ധതിയാണു വരുന്നതെന്നു വ്യക്‌തമാക്കിയിട്ടില്ല. കേരളത്തിലെ പ്രത്യേക സാഹചര്യം കാരണം നാഷണല്‍ ഹൈവേ വികസനംപോലും 30 മീറ്റര്‍ വീതിയില്‍ മാത്രമേ പാടുള്ളു എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കിനാലൂര്‍ പാതയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്‌.&lt;br /&gt;&lt;br /&gt;പോലീസ്‌ ലാത്തിച്ചാര്‍ജ്‌ജും അപലപനീയമാണ്‌. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം ആളുകളുടെ പേരില്‍ വധശ്രമത്തിന്‌ കേസ്‌ എടുത്ത നടപടി പിന്‍വലിക്കണമെന്നും സംസ്‌ഥാന സമ്മേളനം ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കിനാലൂര്‍: അനാവശ്യ പദ്ധതി ഉപേക്ഷിക്കണം - എസ് ‌യു സി ഐ (കമ്യൂണിസ്‌റ്റ്‌)&lt;/span&gt;&lt;br /&gt;&lt;br /&gt;ബാലുശേരി: കിനാലൂരിലെ അനാവശ്യ പാത നിര്‍മാണത്തിനെതിരെ സമരം ചെയ്‌തവര്‍ക്കെതിരെ പൊലീസ്‌ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന്‌ &lt;span style="color: rgb(51, 102, 255);"&gt;എസ് ‌യു സി ഐ (കമ്യൂണിസ്‌റ്റ്‌) &lt;/span&gt;ആവശ്യപ്പെട്ടു. ജനവിരുദ്ധപദ്ധതി ഉപേക്ഷിക്കുന്നതിനു പകരം പൊലീസ്‌ അതിക്രമത്തെ ന്യായീകരിക്കുകയും മാധ്യമങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുകയും ചെയ്യുന്ന ഫാസിസ്‌റ്റ്‌ സമീപനം മന്ത്രി എളമരം കരീമും സിപിഎമ്മും ഉപേക്ഷിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. പി.എം.ശ്രീകുമാര്‍ ആധ്യക്ഷ്യം വഹിച്ചു. പി.കെ.മധു, എം.പി.അനില്‍കുമാര്‍, സി.പ്രവീണ്‍കുമാര്‍, എം.മണിദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 51, 255);"&gt;മനുഷ്യാവകാശ കമ്മിഷന്‍ അംഗം കിനാലൂര്‍ സന്ദര്‍ശിച്ചു&lt;/span&gt;&lt;br /&gt;കോഴിക്കോട്‌: കിനാലൂരില്‍ സംഘര്‍ഷം നടന്ന സ്‌ഥലം സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം അഡ്വ: കെ. ഇ. ഗംഗാധരന്‍ സന്ദര്‍ശിച്ചു. രണ്ടു വിഭാഗങ്ങളുമായും സംസാരിച്ച കമ്മിഷന്‍ പൊലീസ്‌ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നു പ്രതികരിച്ചു. അന്വേഷണ സമയത്ത്‌ പൊലീസിന്റെ ഭാഗത്തുനിന്ന്‌ അതിക്രമം ഉണ്ടായാല്‍ ഇടപെടും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ മരവിപ്പിക്കുന്ന നടപടിയൊന്നും ഉണ്ടാകില്ലെന്നും കമ്മിഷന്‍ അംഗം പറഞ്ഞു.&lt;br /&gt;&lt;br /&gt;ഉച്ചയോടെ കിനാലൂരില്‍ എത്തിയ കമ്മിഷന്‍ അംഗം അര മണിക്കൂര്‍ സ്‌ഥലത്തു ചെലവഴിച്ചു. കടകളുടെ വെളിയില്‍ വച്ചിരുന്ന സാധനങ്ങള്‍ പൊലീസ്‌ എടുത്തു കൊണ്ടു പോയെന്നും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തെന്നും ജനങ്ങള്‍ കമ്മിഷനോടു&lt;br /&gt;&lt;br /&gt;പരാതിപ്പെട്ടു. ലാത്തിച്ചാര്‍ജിലും പൊലീസ്‌ അതിക്രമത്തിലും പരുക്കേറ്റവരെയോ നാശമുണ്ടായ വീടുകളോ കമ്മിഷന്‍ അംഗം സന്ദര്‍ശിച്ചില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കിനാലൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം &lt;/span&gt;  &lt;br /&gt;&lt;br /&gt;കോഴിക്കോട്‌: കിനാലൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ മനുഷ്യാവകാശ അംഗം കെ.ഇ ഗംഗാധരന്‍.&lt;br /&gt;&lt;br /&gt;ആരുടെയും പരാതി അനുസരിച്ചല്ല കിനാലൂരില്‍ സന്ദര്‍ശനം നടത്തിയതെന്ന്‌ അദ്ദേഹം പത്ര ലേഖകരോടു പറഞ്ഞു. മാധ്യമ വാര്‍ത്ത അടിസ്‌ഥാനമാക്കിയാണ്‌ സന്ദര്‍ശനം നടത്തിയത്‌. സന്ദര്‍ശനത്തില്‍ അവിടെ വലിയ ഭീകരതയൊന്നും കണ്ടില്ല. കമ്മീഷനോട്‌ പരാതി പറയാന്‍ പോലും ആരു വന്നില്ല. പല വീടുകളും സന്ദര്‍ശിച്ചു. നിരവധി പേരോട്‌ കാര്യങ്ങള്‍ തിരക്കി, പക്ഷെ മനുഷ്യാവകാശ ലംഘനം നടന്നതായി ആരും പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;കമ്മിഷന്‍ അംഗം രാഷ്‌ട്രീയ പ്രേരിതമായാണു പെരുമാറിയതെന്നും ഇത്‌ അംഗീകരിക്കാനാകില്ലെന്നും ജനകീയ ഐക്യവേദി ജനറല്‍ കണ്‍വീനര്‍ നിജേഷ്‌ അരവിന്ദും ജനജാഗ്രതാ സമിതി ജില്ലാ പ്രസിഡന്റ്‌ കെ. റഹ്‌മത്തുല്ലയും പറഞ്ഞു. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(204, 0, 0);"&gt;വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണം: മഹിളാ മോര്‍ച്ച&lt;/span&gt;&lt;br /&gt;&lt;br /&gt;കോഴിക്കോട്‌: കിനാലൂര്‍ സംഭവത്തില്‍ പരുക്കേറ്റ സ്‌ത്രീകളെ വാക്കുകള്‍ കൊണ്ട്‌ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌ത വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്നു മഹിളാ മോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തെപ്പറ്റി ജുഡീഷ്യന്‍ അന്വേഷണം വേണമെന്നും തീവ്രവാദബന്ധം ആരോപിച്ച മന്ത്രി എളമരംകരീം അതു പുറത്തുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;സംസ്‌ഥാന വനിതാ കമ്മിഷന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ട സാഹചര്യത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കണമെന്നും പ്രഥമദൃഷ്‌ട്യാ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്നു കണ്ടെത്തിയ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷനെ നേത്രരോഗ ചികിത്സയ്‌ക്കു വിധേയമാക്കണമെന്നും&lt;br /&gt;&lt;br /&gt;ആവശ്യപ്പെട്ടു. പൊലീസ്‌ ആക്രമണത്തില്‍ പരുക്കേറ്റ സ്‌ത്രീകളെ ആശ്വസിപ്പിക്കുന്നതിനു പകരം അവരെ അപമാനിച്ചതിലൂടെ വനിതാ കമ്മിഷനിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു.&lt;br /&gt;&lt;br /&gt;സിപിഎമ്മിന്റെ പോഷക സംഘടന എന്ന നിലയില്‍ തരംതാഴുകയായിരുന്നു വനിതാ കമ്മിഷന്‍. സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെ വിവിധ മതരാഷ്‌ട്രീയ സംഘടനയില്‍പ്പെട്ട സ്‌ത്രീകളാണു സമരരംഗത്തുണ്ടായിരുന്നത്‌. ഇവരില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാനാണു തീവ്രവാദ ബന്ധം ആരോപിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവരെ കേസില്‍ കുടുക്കുമെന്ന ഭയം കാരണം പരുക്കേറ്റ പലരും ആശുപത്രിയില്‍ പോകാതിരിക്കുകയോ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയോ ആണു ചെയ്‌തതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(204, 0, 0);"&gt;വനിതാ അധ്യക്ഷയുടെ നിലപാട്‌ സ്‌ത്രീസമൂഹത്തിന്‌ അപമാനമെന്ന്‌ വനിതാ ലീഗ്‌ &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ബാലുശേരി: നിര്‍ദിഷ്‌ട മാളിക്കടവ്‌- കിനാലൂര്‍ നാലുവരിപ്പാതയുടെ സര്‍വേ തടഞ്ഞ സ്‌ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ച പൊലീസ്‌ നടപടിയെ ന്യായീകരിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിലപാട്‌ സ്‌ത്രീസമൂഹത്തിന്‌ അപമാനവും പദവിക്ക്‌ നിരക്കാത്തതുമാണെന്ന്‌ വനിതാ ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഖമറുന്നിസ അന്‍വറും ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദും പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;2010 മെയ് 12&lt;/span&gt;&lt;br /&gt;&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-8572982250170832158?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/8572982250170832158/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_13.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8572982250170832158'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8572982250170832158'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_13.html' title='കിനാലൂര്‍ പാതയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-5625733097503166717</id><published>2010-05-12T06:51:00.000-07:00</published><updated>2010-05-12T07:07:41.978-07:00</updated><title type='text'>കിനാലൂരിലെ ജനങ്ങളെ ഇനിയും വേട്ടയാടരുത്-ജനജാഗ്രതാ സമിതി</title><content type='html'>&lt;span style="color: rgb(153, 0, 0);"&gt;കോഴിക്കോട്, മെയ് 11:&lt;/span&gt; കിനാലൂരിലും പരിസരപ്രദേശങ്ങളിലും കഴിയുന്ന നിരപരാധികളായ ജനങ്ങളെ സര്‍ക്കാര്‍ ഇനിയും വേട്ടയാടരുതെന്ന് &lt;span style="color: rgb(255, 0, 0);"&gt;ജനജാഗ്രതാസമിതി&lt;/span&gt; ആവശ്യപ്പെട്ടു. കിനാലൂരിലെ ഏത് വികസനത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ വികസനം മണ്ണിനെയും അവിടത്തെ മനുഷ്യരെയും ദ്രോഹിക്കാതെ വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.&lt;br /&gt;&lt;br /&gt;നാലുവരിപ്പാതയ്‌ക്കെതിരെ പ്രതികരിച്ചവരെ വികസന വിരോധികളും മാവോയിസ്റ്റുകളും മത തീവ്രവാദികളുമാണെന്നാണ് വ്യവസായ മന്ത്രി ആരോപിക്കുന്നത്. നാലുവരിപ്പാത മാത്രമാണ് അദ്ദേഹത്തിന്റെ ഏക വികസന അജന്‍ഡ. പ്രഖ്യാപിച്ച ഒരു വ്യവസായവും കിനാലൂരില്‍ വന്നിട്ടില്ല. ഗൂഢമായ പദ്ധതിയുടെ പേരില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പിറന്ന മണ്ണില്‍ നിന്ന് ഒഴിയണമെന്നാണ് പറയുന്നത്. കിനാലൂരിലെത്താന്‍ സൗകര്യപ്രദമായ രണ്ടു പാതകള്‍ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി ധാര്‍ഷ്ട്യത്തോടെ പുറം തിരിഞ്ഞു നില്ക്കുകയാണ്.&lt;br /&gt;&lt;br /&gt;ജനജാഗ്രതാസമിതിയില്‍ പ്രദേശവാസികളായ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. കിനാലൂരില്‍ രണ്ട് പ്രാവശ്യം നടന്ന സര്‍വേ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കിനാലൂര്‍ ജനകീയ ഐക്യവേദിയാണ്. ഇതിലെ പ്രധാന കക്ഷികള്‍ ഇന്ദിരാ കോണ്‍ഗ്രസ്, ഭാ.ജ.പ., മുസ്‌ലിം ലീഗ്, ജനതാദള്‍, ജനജാഗ്രതാ സമിതി, സോളിഡാരിറ്റി, &lt;span style="color: rgb(255, 0, 0);"&gt;സമാജ്‌വാദി ജനപരിഷത്ത്&lt;/span&gt; എന്നിവയാണ്. ഇതിന്റെ ഭാരവാഹികള്‍ മുഴുവന്‍ കിനാലൂര്‍ പ്രദേശവാസികളാണെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;പ്രശ്‌നത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനജാഗ്രതാ സമിതി മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചതായി ഭാരവാഹികള്‍ വെളിപ്പെടുത്തി.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(153, 0, 0);"&gt;മാളിക്കടവ്-കിനാലൂര്‍ ജനവിരുദ്ധപാത ഉപേക്ഷിക്കുക, ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുക, കിനാലൂരിലെ പോലീസ് മര്‍ദനത്തെക്കുറിച്ച്അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുക, ജനങ്ങളെ പീഡിപ്പിക്കാന്‍ നേതൃത്വം കൊടുത്ത കളക്ടര്‍ക്കും മന്ത്രി മാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;a href="http://www.mathrubhumi.com/localnews/malayalam/news/kerala/districts/kozhikode/304626/2010-05-12/12/0/1/0"&gt;കടപ്പാടു്- മാതൃഭൂമി 2010മെയ് 12&lt;/a&gt;&lt;br /&gt;&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-5625733097503166717?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/5625733097503166717/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/5625733097503166717'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/5625733097503166717'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post.html' title='കിനാലൂരിലെ ജനങ്ങളെ ഇനിയും വേട്ടയാടരുത്-ജനജാഗ്രതാ സമിതി'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-6106890727002806907</id><published>2010-05-08T07:15:00.000-07:00</published><updated>2010-05-12T07:19:10.491-07:00</updated><title type='text'>കിനാലൂര്‍ സംഭവം: ഭൂമാഫിയയുടെ പിന്തുണയോടെ- സോഷ്യലിസ്റ്റ് നേതാവു് അഫ്‌ളാത്തൂണ്‍</title><content type='html'>കോഴിക്കോട്: കിനാലൂരിലെ പോലീസ് അതിക്രമങ്ങള്‍ ഭൂമാഫിയയുടെ പിന്തുണയോടെയാണെന്ന് &lt;span style="color: rgb(255, 0, 0);"&gt;സമാജ്‌വാദി ജനപരിഷത്ത് &lt;/span&gt;ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഫ്‌ളാത്തൂണ്‍ കുറ്റപ്പെടുത്തി. സമരക്കാരെ ആക്രമിച്ചതിലൂടെ പോലീസിന്റെയും ഭൂമാഫിയയുടെയും ജനവിരുദ്ധ മനോഭാവം പുറത്തുവന്നിരിക്കുകയാണ്. നന്ദിഗ്രാം, സിംഗൂര്‍ സംഭവങ്ങളില്‍നിന്ന് ഇടതുപക്ഷം പാഠം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സമരക്കാര്‍ക്കെതിരെ ക്രൂരമായ രീതിയിലാണ് പോലീസ് പെരുമാറിയത്.&lt;br /&gt;&lt;br /&gt;നാലുവരിപ്പാതമൂലം നാട്ടുകാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നേരിട്ടു മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;a href="http://www.mathrubhumi.com/localnews/malayalam/news/kerala/districts/kozhikode/298736/2010-05-08/12/0/1/0"&gt;മാതൃഭൂമി&lt;/a&gt;&lt;br /&gt;&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-6106890727002806907?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/6106890727002806907/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_08.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6106890727002806907'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6106890727002806907'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_08.html' title='കിനാലൂര്‍ സംഭവം: ഭൂമാഫിയയുടെ പിന്തുണയോടെ- സോഷ്യലിസ്റ്റ് നേതാവു് അഫ്‌ളാത്തൂണ്‍'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-6868832297987114423</id><published>2010-05-07T07:08:00.000-07:00</published><updated>2010-05-12T07:14:40.527-07:00</updated><title type='text'>സമാജ്‌വാദി ജനപരിഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു</title><content type='html'>ബാലുശ്ശേരി, മെയ് 6: കിനാലൂര്‍ സംഭവവുമായി ബന്ധപ്പെട്ട് മെയ് 8 ശനിയാഴ്ച നടക്കുന്ന ഹര്‍ത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതി, സമാജവാദി ജനപരിഷത്ത്, എന്നീ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;&lt;a href="http://www.mathrubhumi.com/localnews/malayalam/news/kerala/districts/kozhikode/296631/2010-05-07/12/0/1/0%20%20"&gt;മാതൃഭൂമി&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-6868832297987114423?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/6868832297987114423/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_07.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6868832297987114423'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6868832297987114423'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_07.html' title='സമാജ്‌വാദി ജനപരിഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-8485238149649015167</id><published>2010-05-03T07:20:00.000-07:00</published><updated>2010-05-12T08:09:35.518-07:00</updated><title type='text'>സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് പയ്യട കള്ള്ഷാപ്പ് വിരുദ്ധ സമരസത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു</title><content type='html'>&lt;span style="color: rgb(204, 0, 0);"&gt;&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;br /&gt;കള്ള്ഷാപ്പ് സമരം: മെയ് 3നു് വായ്മൂടിക്കെട്ടി പ്രകടനം &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കണ്ണൂര്‍: തെക്കീ ബസാറിലെ കള്ള് ഷാപ്പിനെതിരെ ഉപരോധ സമരം 42 ദിവസം പിന്നിട്ടതോടെ വീട്ടമ്മമാര്‍ പുതിയ സമര രീതിയിലേക്ക്. മെയ് 3 തിങ്കളാഴ്ച വീട്ടമ്മമാര്‍ വായ്മൂടിക്കെട്ടി കളക്ടറേറ്റിലേക്ക് പ്രകടനം നടത്തും. രാവിലെ 11.30ന് കള്ള് ഷാപ്പ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ 45 വീട്ടമ്മമാര്‍ പങ്കെടുക്കും. തുടര്‍ന്ന് സമരപ്പന്തലിലെത്തി ഉപരോധം തുടരും.&lt;br /&gt;&lt;br /&gt;ഞായറാഴ്ച സമരപ്പന്തലിന് മുന്നിലെത്തി കള്ള് ഷാപ്പ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉടന്‍ പോലീസ് എത്തി ഇരുവര്‍ക്കുമിടയില്‍ നിലയുറപ്പിച്ചു. ഇതോടെ സമരപ്പന്തലിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ച് തൊഴിലാളികള്‍ പിരിഞ്ഞുപോയി.&lt;br /&gt;&lt;br /&gt;വീട്ടമ്മമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ മദ്യനിരോധന സമിതി മഹിളാവിഭാഗം മെയ് 1 ശനിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി. മഹാത്മാമന്ദിരത്തില്‍ നിന്ന് പ്രതിജ്ഞയെടുത്ത് ആരംഭിച്ച ജാഥ സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.മുകുന്ദന്‍ അധ്യക്ഷനായി. ഡോ.വി.എന്‍.രമണി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.പ്രശാന്ത് ബാബു, അഡ്വ.അഹമ്മദ് മാണിയൂര്‍, എം.കെ.ശശികല, സി.കാര്‍ത്ത്യായനി, രാംദാസ് കതിരൂര്‍, ടി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ദിനുമൊട്ടമ്മല്‍ സ്വാഗതവും എ.രഘു നന്ദിയും പറഞ്ഞു. ഞായറാഴ്ച പി.വി.രാജമണി നിരാഹാര സത്യാഗ്രഹം നടത്തി. എ.രഘു അധ്യക്ഷനായി. ടി.പി.ആര്‍.നാഥ്, കലാകൂടം രാജു, കെ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;എ.ഐ.സി.സി അംഗം സുമാ ബാലകൃഷ്ണന്‍, പള്ളിക്കുന്ന് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജമിനി, വളപട്ടണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ.ലളിത, ബി.എസ്.പി ജില്ലാ പ്രസിഡന്റ് സി.ബാലകൃഷ്ണന്‍, സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് പയ്യട എന്നിവര്‍ സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു .മെയ് 3 തിങ്കളാഴ്ച ഏകതാ പരിഷത്ത് മഹിളാ മഞ്ച് ഉത്തര കേരള കണ്‍വീനര്‍ ജി.പി.സൗമി ഇസബല്‍ സത്യാഗ്രഹമിരിക്കും.&lt;br /&gt;&lt;br /&gt;ശനിയാഴ്ച കണ്ണൂര്‍ മണ്ഡലം വനിതാ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.റഹ്‌ന, സെക്രട്ടറി ഫൗസിയ ഖാദര്‍, മുനിസിപ്പല്‍ അംഗം മൈമൂന, പി.താഹിറ, ടി.മിനാസ്, ടി.കെ. നഫീസ, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.സജി കെ.ചേരമന്‍ എന്നിവര്‍ സമരപ്പന്തലിലെത്തി.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(204, 0, 0);"&gt;അവലംബം&lt;/span&gt; &lt;a href="http://www.mathrubhumi.com/localnews/malayalam/news/kerala/districts/kannur/289824/2010-05-03/14/0/1/79"&gt;മാതൃഭൂമി&lt;/a&gt;&lt;br /&gt;&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-8485238149649015167?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/8485238149649015167/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_03.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8485238149649015167'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8485238149649015167'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/05/blog-post_03.html' title='സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് പയ്യട കള്ള്ഷാപ്പ് വിരുദ്ധ സമരസത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-7232535079687309550</id><published>2010-04-15T04:55:00.001-07:00</published><updated>2010-05-10T07:15:38.679-07:00</updated><title type='text'>സാമ്രാജ്യത്വങ്ങള്‍ ലോഹിയയുടെ നിരീക്ഷണത്തില്‍</title><content type='html'>&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_YTo9l-j4K7c/S8cXkvAJFwI/AAAAAAAAAyc/qLxIoAvo4WY/s1600/ram-manohar2.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 133px; height: 158px;" src="http://1.bp.blogspot.com/_YTo9l-j4K7c/S8cXkvAJFwI/AAAAAAAAAyc/qLxIoAvo4WY/s320/ram-manohar2.jpg" alt="" id="BLOGGER_PHOTO_ID_5460358993069807362" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 0, 153); font-style: italic;"&gt;മനുഷ്യവര്‍ഗത്തിനു പുരോഗതിയും സമാധാനവും നേടുന്നതിനു പ്രതിബന്ധമായി നില്‍ക്കുന്ന അഞ്ചു സാമ്രാജ്യത്വങ്ങള്‍ ഡോ രാമ മനോഹര ലോഹിയ വിവരിക്കുന്നു:— &lt;/span&gt;&lt;span style="font-weight: bold; color: rgb(0, 0, 153); font-style: italic;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;മനുഷ്യരാശി ഇന്നേവരെ അറിയാത്ത അന്തര്‍വ്യാപകമായ ചില സാമ്രാജ്യത്വങ്ങള്‍ നിലനില്‍ക്കുന്നു. ലബന്‍ബ്രാം സാമ്രാജ്യത്വം അല്ലെങ്കില്‍ അന്തര്‍ദേശീയ ഫ്യൂഡലിസമാണ്‌ അതില്‍ ആദ്യത്തേത്‌. അമേരിക്കയും സോവിയറ്റ്‌ റഷ്യയും പോലുള്ള രാജ്യങ്ങള്‍ക്ക്‌ ഒട്ടേറെ വിസ്‌തൃതിയും തീരെ കുറച്ചു ജനസാന്ദ്രതയുമാണുള്ളത്‌. ചരിത്രത്തിലെ ചില യാദൃച്ഛിക സംഭവങ്ങളാണ്‌ അവര്‍ക്ക്‌ ഈ വമ്പിച്ച ഭൂപ്രദേശങ്ങള്‍ നല്‍കിയത്‌. നിഷ്‌ഠുരമായ കിരാതത്വം ഇതിനു സഹായിച്ചു. സൈബീരിയയിലും ആസ്‌ത്രേലിയയിലും ഒരു ചതുരശ്ര മൈലില്‍ ഒരാള്‍ എന്ന കണക്കിനു താമസിക്കുന്നു. കാനഡയും ഇതില്‍നിന്നു വ്യത്യസ്‌തമല്ല. കാലഫോര്‍ണിയയില്‍ ഒരു ചതുരശ്ര മൈലില്‍ 10 പേര്‍ താമസിക്കുന്നു. ഇന്ത്യയില്‍ ഒരു ചതുരശ്ര മൈലില്‍ 350 പേരും ചൈനയില്‍ 200 പേരുമാണു താമസിക്കുന്നത്‌. ഒരു രാജ്യത്തിനുള്ളിലെ ഫ്യൂഡലിസം ഒരാള്‍ക്ക്‌ വെറുപ്പുണ്‌ടാക്കുമെങ്കില്‍ ഈ വെറുപ്പ്‌ അന്തര്‍ദേശീയ ഫ്യൂഡലിസത്തിന്റെ കാര്യത്തിലും ഉണ്‌ടാവണം.&lt;br /&gt;&lt;br /&gt;&lt;br /&gt;രണ്‌ടാമത്തേത്‌ മനസ്സിന്റെ സാമ്രാജ്യത്വമാണ്‌. സാമ്രാജ്യത്വ ബുദ്ധിജീവി തന്റെ വിജ്ഞാനം കോളനികളിലെ മാനസിക അടിമകള്‍ക്കു പകര്‍ന്നുകൊടുക്കുന്നു. ഇന്ത്യയില്‍ ഇത്‌ ആഭ്യന്തരമായും നിലനില്‍ക്കുന്നു. ചില ഉയര്‍ന്ന ജാതിക്കാര്‍ മാനസിക സാമ്രാജ്യത്വത്തിന്റെ ഉടമകളായിത്തീര്‍ന്നിരിക്കുന്നു. ആയിരമായിരം വര്‍ഷങ്ങളിലെ ജന്മനാലുള്ള തൊഴില്‍വിഭജനം പരിണാമപ്രക്രിയയിലെ നിര്‍ധാരണം എന്നപോലെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതു സാര്‍വദേശീയരംഗത്ത്‌ ഇക്കഴിഞ്ഞ 400 വര്‍ഷമായി നിലനില്‍ക്കുന്നു. ഇതു വെറും അവസരസമത്വത്തിന്റെ പൊട്ടമരുന്നുകൊണ്‌ട്‌ പരിഹരിക്കാനാവില്ല. അതു മാനസിക സാമ്രാജ്യത്വത്തിന്റെ അടിമത്തത്തെ കൂടുതല്‍ ദുഷിച്ചതും വ്യാപകവും അഗാധവുമാക്കിത്തീര്‍ക്കും. ഇത്‌ അവസാനിപ്പിക്കുന്നതിനു കൊളോണിയല്‍ ജനതയ്‌ക്കു പ്രത്യേക അവസരങ്ങള്‍ നല്‍കണം.&lt;br /&gt;&lt;br /&gt;&lt;br /&gt;മൂന്നാമത്തേത്‌ ഉല്‍പ്പാദനത്തിലെ സാമ്രാജ്യത്വമാണ്‌. അമേരിക്കയിലും റഷ്യയിലും കൂടി ലോകത്തിന്റെ ആകെ മൊത്തം ജനസംഖ്യയുടെ എട്ടിലൊന്നു ജനസംഖ്യയാണുള്ളത്‌. അവരിരുവരും കൂടി ലോകത്തിലെ ആകെ സമ്പത്തിന്റെ പകുതിയിലധികം ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ ഒരാള്‍ ഒരു വര്‍ഷം 400 രൂപയുടെ സമ്പത്താണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. ഇന്ത്യയിലെ പ്രതിവര്‍ഷ വളര്‍ച്ചയുടെ നിരക്ക്‌ അഞ്ചു രൂപയാണ്‌. റഷ്യയിലും അമേരിക്കയിലും ഇതിനു തുല്യമായ നിരക്ക്‌ 250 രൂപയാണ്‌. നാം മനുഷ്യവര്‍ഗം ഒരൊറ്റ കൂട്ടുകുടുംബമാവണമെങ്കില്‍ ഈ വ്യത്യാസം പരിഹരിക്കപ്പെടണം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അടുത്തത്‌ ആയുധങ്ങളുടെ സാമ്രാജ്യത്വമാണ്‌. റഷ്യയും അമേരിക്കയും അവരുടെ കരട്‌ ഉടമ്പടിയില്‍ അണ്വായുധശേഖരത്തിന്റെ രഹസ്യങ്ങളും വിജ്ഞാനവും മറ്റാര്‍ക്കും കൈമാറാതെ സൂക്ഷിക്കുന്നതിനു രഹസ്യധാരണകളിലെത്തിയിട്ടുണ്‌ട്‌. ഇത്‌ ഇരുണ്‌ട ജനങ്ങള്‍ക്കെതിരേയുള്ള വെള്ളവര്‍ഗത്തിന്റെ ആയുധസാമ്രാജ്യത്വമാണ്‌. ഇരുണ്‌ട ജനങ്ങളും പരമ്പരാഗത ആയുധങ്ങള്‍ ശേഖരിച്ചുവയ്‌ക്കാന്‍ വെമ്പല്‍കൊള്ളുന്നു. അത്തരം ഒരു പിളര്‍പ്പന്‍ മനസ്സാണ്‌ ഇരുണ്‌ട മനുഷ്യന്റേത്‌. ഏതായാലും മനുഷ്യവര്‍ഗത്തിന്റെ ഒരു വിഭാഗം അത്യാധുനിക ആയുധങ്ങള്‍ കുത്തകയായിവച്ചിരിക്കുന്നു.&lt;br /&gt;അഞ്ചാമത്തേത്‌ വിലക്കൊള്ളയുടെ സാമ്രാജ്യത്വമാണ്‌. വിലയുടെ ഏറ്റിറക്കങ്ങളും കച്ചവടവ്യവസ്ഥകളും എപ്പോഴും കൃഷിക്കാരനും അസംസ്‌കൃത സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും പ്രതികൂലമാണ്‌. വ്യവസായ ഉല്‍പ്പന്നങ്ങളുടെ വില ഇക്കാലത്തിനിടയില്‍ നൂറുശതമാനം വര്‍ധിച്ചപ്പോള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലവര്‍ധന 74 ശതമാനം മാത്രമാണു വര്‍ധിച്ചത്‌. ഈ ഒരൊറ്റ ഇനത്തില്‍ മാത്രമുള്ള കൊള്ള പ്രതിവര്‍ഷം ദശലക്ഷക്കണക്കിനു രൂപ വരും. പരോക്ഷനികുതികള്‍ മൂലം ഇതു കൂടുതല്‍ കഠിനമാവുന്നു. വിദേശസഹായത്തെയും അതിലെ ജീവകാരുണ്യപരമായ അംശത്തെയും കുറിച്ച്‌ ഒട്ടേറെ പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍, അതില്‍ അന്തര്‍ലീനമായ വിലക്കൊള്ളയെക്കുറിച്ച്‌ ആരും സംസാരിക്കാറില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ അഞ്ചു സാമ്രാജ്യപ്രഭുത്വങ്ങളെയും ഇന്ത്യയും ചൈനയും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളും ഒരുമിച്ച്‌ എതിര്‍ക്കണമായിരുന്നു. എന്നാലത്‌ ഉണ്‌ടായില്ല. എനിക്കു ചെറുപ്പമായിരുന്നപ്പോള്‍ ചൈനയും ഇന്ത്യയും ഈ അനീതിയെക്കുറിച്ചു ബോധവാന്‍മാരായ വെള്ളക്കാരും യോജിച്ച്‌ ആസ്‌ത്രേലിയയുടെയും കാലഫോര്‍ണിയയുടെയും സൈബീരിയയുടെയും വാതിലുകളില്‍ മുട്ടുമെന്നും അവ തുറക്കുമെന്നും ഞാന്‍ സ്വപ്‌നം കണ്‌ടിരുന്നു. എന്നാല്‍, ചൈന മുട്ടിയത്‌ മറ്റു സ്ഥലങ്ങളിലാണ്‌. ഏതോ ഒരു ശക്തി കൊണ്‌ടു പൊട്ടിത്തെറിച്ച ചൈന എളുപ്പമുള്ള വഴി സ്വീകരിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഹിമാലയത്തിലാണ്‌ മുട്ടിയത്‌. അവരുടെ ശക്തി തെളിയിക്കാന്‍ കഴിയുന്നിടത്തു മുട്ടി. വെള്ള വര്‍ഗക്കാരും ഇരുണ്‌ട വര്‍ഗക്കാരും തമ്മിലുള്ള ഈ ചൂഷക-ചൂഷിതബന്ധം ഒരു ദുരന്തമായി എന്നും തുടരുമെന്നു വിശ്വസിക്കുന്നതിനു ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ലോകത്തൊട്ടാകെയുള്ള സ്ഥിതിവിശേഷം വെള്ളവര്‍ഗം എന്നെങ്കിലും മനസ്സിലാക്കിയാല്‍ അവര്‍ ഒരുപക്ഷേ വല്ലതും ചെയ്‌തേക്കും. ഇത്‌ എന്നെങ്കിലും അവസാനിക്കുന്നെങ്കില്‍ അതുണ്‌ടാവുന്നത്‌ വെള്ളക്കാരന്റെ ബുദ്ധിശക്തിയും കറുത്ത വര്‍ഗക്കാരുടെ സ്വാര്‍ഥതാല്‍പ്പര്യവും വിപ്ലവ അവബോധവും മൂലമായിരിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(204, 0, 0);"&gt;(പി വി കുര്യന്‍ രചിച്ച ഡോ. റാം മനോഹര്‍ ലോഹിയ എന്ന സാര്‍വദേശീയ വിപ്ലവകാരി എന്ന ജീവചരിത്രത്തില്‍ നിന്ന്‌)&lt;/span&gt;&lt;br /&gt;&lt;a href="http://www.thejasnews.com/?tp=det&amp;amp;det=yes&amp;amp;news_id=201003113184326957"&gt; കടപ്പാടു് - തേജസ്സ്&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 255, 255);"&gt; .&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-7232535079687309550?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/7232535079687309550/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_15.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7232535079687309550'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/7232535079687309550'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_15.html' title='സാമ്രാജ്യത്വങ്ങള്‍ ലോഹിയയുടെ നിരീക്ഷണത്തില്‍'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_YTo9l-j4K7c/S8cXkvAJFwI/AAAAAAAAAyc/qLxIoAvo4WY/s72-c/ram-manohar2.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-8187990354472422391</id><published>2010-04-11T07:40:00.000-07:00</published><updated>2010-05-12T07:55:11.773-07:00</updated><title type='text'>പാപ്പിനിശ്ശേരിയില്‍ തുടങ്ങിയ കണ്ടല്‍ ഇക്കോ ടൂറിസം പദ്ധതിക്കെതിരെ ജനകീയ ഐക്യദാര്‍ഢ്യ പ്രഖ്യാപനം</title><content type='html'>&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;br /&gt;പാപ്പിനിശ്ശേരി: നിയമ വ്യവസ്ഥ അട്ടിമറിച്ച് പാപ്പിനിശ്ശേരിയില്‍ തുടങ്ങിയ കണ്ടല്‍ ഇക്കോ ടൂറിസം പദ്ധതിക്കെതിരെ കണ്ടല്‍ പാര്‍ക്കിന് സമീപത്ത് ഏപ്രില്‍ 9 ശനിയാഴ്ച നടത്തിയ ജനകീയ-പരിസ്ഥിതി സംഘടനകളുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം മുന്‍ വനം - പരിസ്ഥിതി മന്ത്രി എ.സുജനപാല്‍ ഉദ്ഘാടനം ചെയ്തു.&lt;br /&gt;&lt;br /&gt;പരിസ്ഥിതി ദുര്‍ബല പ്രദേശമായ പാപ്പിനിശ്ശേരിയിലെ സമൃദ്ധമായ കണ്ടല്‍വനം ഘോരവനം പോലെ സംരക്ഷിക്കപ്പെടേണ്ടതാണെന്നു് &lt;span style="color: rgb(255, 0, 0);"&gt;എ സുജനപാല്‍&lt;/span&gt; പറഞ്ഞു. ഇതിന് ദേശീയതലത്തില്‍ തന്നെ നിരവധി നിയമങ്ങള്‍ ഉണ്ടായിട്ടും ഭരണസ്വാധീനത്തിന്റെ മറവില്‍ അവയെല്ലാം അട്ടിമറിക്കുകയാണ്. വികസനത്തിന്റെ പേര് പറഞ്ഞ് നഗരവത്കരണം നടത്തുന്നത് നീതീകരിക്കാനാവില്ല. വനഭൂമിയില്‍ കൂടി ഏത് തരം റോഡ് നിര്‍മിക്കാനും കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണമെന്നിരിക്കെ കണ്ടല്‍ നശിപ്പിച്ച് കിലോമീറ്ററുകളോളം റോഡ് നിര്‍മിച്ചത് തന്നെ ഗുരുതരമായ നിയമ ലംഘനമാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കണമെന്നും സുജനപാല്‍ ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;കച്ചവടതാത്പര്യം മാത്രം ലക്ഷ്യമിട്ടാണ് പാപ്പിനിശ്ശേരിയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തനും വൃക്ഷമിത്രം അവാര്‍ഡ് ജേതാവുമായ &lt;span style="color: rgb(255, 0, 0);"&gt;പ്രൊഫ. ടി.ശോഭീന്ദ്രന്‍&lt;/span&gt; ആരോപിച്ചു. ചടങ്ങില്‍ വളപട്ടണം പുഴയോര സംരക്ഷണ പ്രഖ്യാപനവും അദ്ദേഹം നടത്തി.&lt;br /&gt;&lt;br /&gt;ജന്മിത്വത്തിനെതിരെ പോരാടിയവര്‍ തന്നെ വീണ്ടും ജന്മിത്വ വ്യവസ്ഥയുടെ മേലാളന്മാരാകുന്ന കാടന്‍ സംസ്‌കാര കാഴ്ചയാണ് പാപ്പിനിശ്ശേരിയില്‍ കാണുന്നതെന്ന് പ്രമുഖ ഗാന്ധിയനും &lt;span style="color: rgb(255, 0, 0);"&gt;കേരള സര്‍വോദയ മണ്ഡലം പ്രസിഡന്റുമായ തായാട്ട് ബാലന്‍ &lt;/span&gt;കുറ്റപ്പെടുത്തി.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട&lt;/span&gt; അധ്യക്ഷനായി. &lt;span style="color: rgb(255, 0, 0);"&gt;സമാജ്‌വാദി ജനപരിഷത്ത് ദേശീയ നിര്‍‍വാഹക സമിതി അംഗം സുരേഷ് നരിക്കുനി&lt;/span&gt;, സീക്ക് ഡയറക്ടര്‍ &lt;span style="color: rgb(255, 0, 0);"&gt;ടി.പി.പദ്മനാഭന്&lt;/span&gt;‍, &lt;span style="color: rgb(153, 0, 0);"&gt;കാസര്‍കോട് താപനിലയം വിരുദ്ധ സമിതി കണ്‍വീനര്‍&lt;/span&gt; &lt;span style="color: rgb(204, 0, 0);"&gt;സുഭാഷ്&lt;/span&gt;, &lt;span style="color: rgb(153, 0, 0);"&gt;വയനാട് പരിസ്ഥിതി സമിതി സെക്രട്ടറി&lt;/span&gt; &lt;span style="color: rgb(255, 0, 0);"&gt;വഹാബ്&lt;/span&gt;, കോഴിക്കോട് പരിസ്ഥിതി സമിതി സെക്രട്ടറി &lt;span style="color: rgb(255, 0, 0);"&gt;ടി.വി.രാജന്&lt;/span&gt;‍, &lt;span style="color: rgb(153, 0, 0);"&gt;എ.മോഹന്‍കുമാര്&lt;/span&gt;‍, വിദ്യാലയ ഹരിത ക്ലബ്ബുകളുാടെ സംയോജകന്‍ &lt;span style="color: rgb(204, 0, 0);"&gt;എം.എ.ജോണ്‍സണ്&lt;/span&gt;‍, കോഴിക്കോട് നഗരസഭാ കൗണ്‍സിലര്‍ &lt;span style="color: rgb(204, 0, 0);"&gt;അനില്‍ കുമാര്&lt;/span&gt;‍, &lt;span style="color: rgb(153, 0, 0);"&gt;എന്‍.സുബ്രഹ്മണ്യന്&lt;/span&gt;‍, &lt;span style="color: rgb(204, 0, 0);"&gt;വി.സി.ബാലകൃഷ്ണന്&lt;/span&gt;‍, &lt;span style="color: rgb(255, 0, 0);"&gt;ടി.പി.ആര്‍.നാഥ്&lt;/span&gt;, &lt;span style="color: rgb(204, 0, 0);"&gt;അഡ്വ. ഇ.പി.ഹംസക്കുട്ടി&lt;/span&gt;, ഗാന്ധി സെന്റിനറി സമിതി സെക്രട്ടറി &lt;span style="color: rgb(255, 0, 0);"&gt;ലക്ഷ്മണന്&lt;/span&gt;‍, &lt;span style="color: rgb(204, 0, 0);"&gt;ദിനു മൊട്ടമ്മല്‍&lt;/span&gt; എന്നിവര്‍ പ്രസംഗിച്ചു.&lt;br /&gt;&lt;br /&gt;മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ &lt;span style="color: rgb(255, 0, 0);"&gt;എം.പി.വീരേന്ദ്രകുമാര്&lt;/span&gt;‍, പ്ലാച്ചിമട സമരസമിതി നേതാവ് &lt;span style="color: rgb(255, 0, 0);"&gt;വിളയോടി വേണുഗോപാല്‍&lt;/span&gt;, സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി &lt;span style="color: rgb(255, 0, 0);"&gt;ജോഷി ജേക്കബ്ബ് &lt;/span&gt;എന്നിവരുടെ സന്ദേശങ്ങളും ചടങ്ങില്‍ വായിച്ചു. വളപട്ടണം ബോട്ട് ജെട്ടിയില്‍ നിന്ന് പ്രകടനമായാണ് സമരസമിതി അംഗങ്ങള്‍ സമരവേദിയില്‍ എത്തിയത്.&lt;br /&gt;&lt;span style="color: rgb(255, 255, 255);"&gt;.&lt;/span&gt;&lt;span style="color: rgb(255, 255, 255);"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-8187990354472422391?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/8187990354472422391/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_5186.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8187990354472422391'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/8187990354472422391'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_5186.html' title='പാപ്പിനിശ്ശേരിയില്‍ തുടങ്ങിയ കണ്ടല്‍ ഇക്കോ ടൂറിസം പദ്ധതിക്കെതിരെ ജനകീയ ഐക്യദാര്‍ഢ്യ പ്രഖ്യാപനം'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-6005157503502549703</id><published>2010-04-11T05:06:00.000-07:00</published><updated>2010-04-11T05:09:21.624-07:00</updated><title type='text'>ഏറ്റവുമധികം വിഷാംശം ഭക്ഷിക്കുന്നതു കേരളീയര്‍: സുഭാഷ് പലേക്കര്‍</title><content type='html'>&lt;span style="color:#ffffff;"&gt;. &lt;/span&gt;&lt;br /&gt;&lt;em&gt;&lt;br /&gt;&lt;span style="color:#cc33cc;"&gt;റെജി ജോസഫ്&lt;/span&gt;&lt;/em&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#cc0000;"&gt;കോട്ടയം:&lt;/span&gt; കേരളത്തിന്റെ മഹത്തായ കാര്‍ഷിക സംസ്കാരം തകര്‍ച്ചയുടെ പാതയിലാണെന്ന് സീറോ ബജറ്റ് കൃഷിയിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയസുഭാഷ് പലേക്കര്‍. ഭക്ഷ്യോത്പന്നങ്ങള്‍ ഏറ്റവും വില കൊടുത്തുവാങ്ങുന്ന സംസ്ഥാനം കേരളമാണ്. കൂടുതല്‍ യുവജനങ്ങള്‍ കൃഷി ഉപേക്ഷിച്ചു നാടുവിട്ട സംസ്ഥാനവും ഇതുതന്നെ. ആഗോള കുടിയേറ്റത്തിലൂടെ പുതിയ തലമുറ സമ്പാദിക്കുന്ന പണം സ്വന്തംനാട്ടില്‍ കൃഷിയിലൂടെ നേടിയെടുക്കാവുന്നതേയുള്ളു. മാന്നാനം ക്രൈസ്തവ ആശ്രമത്തില്‍ സീറോ ബജറ്റ് കൃഷി ശില്‍പശാലയ്ക്കു നേതൃത്വം നല്കാനെത്തിയ പലേക്കര്‍ ദീപികയുമായി നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;നാണ്യവിളകള്‍ക്കു പ്രാധാന്യം നല്കുന്ന കേരളം കാര്‍ഷികമായി മുന്നോക്കമാണെന്നു പറയാനാവില്ല. ഭക്ഷ്യപ്രതിസന്ധി അതിരൂക്ഷമായിരിക്കെ റബറും കൊക്കോയും കാപ്പിയും തേങ്ങയും ഉത്പാദിപ്പിച്ചതു കൊണ്ടു മാത്രം നേട്ടമില്ല. സമ്മിശ്രകൃഷിയാണ് ഉത്തമം. നെല്ലും കപ്പയും പച്ചക്കറിയും വേണ്ട വിധത്തില്‍ കൃഷി ചെയ്താല്‍ ഇന്നും കേരളത്തിന്റെ ഭക്ഷ്യപ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാനാവും.&lt;br /&gt;&lt;br /&gt;ഏറ്റവുമധികം വിഷാംശം ഭക്ഷണത്തിലൂടെ അകത്താക്കുന്നവര്‍ കേരളീയരാണ്. രാസവളവും കീടനാശിനിയും ചേരാത്ത ഒരു വസ്തുവും ഇവിടുത്തുകാര്‍ ഭക്ഷിക്കുന്നില്ല. കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം തൊണ്ണൂറില്‍നിന്ന് എഴുപതിലേക്ക് താഴ്ന്നിരിക്കുന്നത് ഇതിനാലാണ്. മണ്ണിനെ അറി ഞ്ഞു കൃഷി നടത്തിയിരുന്നവരാണ് ഇവിടുത്തുകാര്‍. കൃഷി കേരളീയരുടെ ജീവിത സംസ്കാരമായിരുന്നു.&lt;br /&gt;&lt;br /&gt;ഭക്ഷിക്കുക എന്നതല്ലാതെ കാര്‍ഷിക വിഭവങ്ങള്‍ ഉല്‍പാദിപ്പിച്ചു സ്വയംപര്യാപ്തത നേടുക എന്ന ശീലം പ്രകൃതി സമ്പന്നമായ കേരളത്തിന് ഇല്ലാതായിരിക്കുന്നു. മാംസം ഭക്ഷിക്കുന്നതിലും കേരളീയര്‍ മുന്നോക്കമാണ്. സസ്യഭക്ഷണം ഒഴിവാക്കിയവര്‍ രോഗികളായി മാറിക്കൊണ്ടിരിക്കുന്നു- പലേക്കര്‍ ചൂണ്ടിക്കാട്ടി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;രാസവളം കേരളത്തില്‍ മണ്ണിന്റെ ഘടന മാറ്റി&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#990000;"&gt;കോട്ടയം:&lt;/span&gt; ആഗോള താപനത്തിന്റെ ദുരന്തം ഇന്ത്യയെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നതെന്ന് സുഭാഷ് പലേക്കര്‍ ചൂണ്ടിക്കാട്ടി. 30 ഡിഗ്രിയായിരുന്ന കേരളത്തിലെ താപനില 38 ഡിഗ്രിയിലേക്ക് ഉയര്‍ന്നതിനു പിന്നില്‍ കാര്‍ബണും കോണ്‍ക്രീറ്റും ടാറും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ താപം മാരകമായ രോഗങ്ങളെ വര്‍ധിപ്പിക്കുന്നു. കേരളത്തിലെ മണ്ണിന്റെ ഘടന അപ്പാടെ മാറിക്കഴിഞ്ഞു. മണ്ണില്‍ സൂക്ഷ്മ ജീവികള്‍ക്കു കഴിയാന്‍ പറ്റാത്ത വിധം പുളിപ്പ് വര്‍ധിച്ചിരിക്കുന്നു. രാസവള പ്രയോഗമാണ് ഇതിനു മുഖ്യകാരണം.&lt;br /&gt;&lt;br /&gt;കൃഷിരീതിയിലും വിത്തിലും വളത്തിലും വിദേശ ഇടപെടല്‍ ഒഴിവാക്കിയേ പറ്റു. എല്ലാ സംസ്ഥാനങ്ങളിലുമായി 40 ലക്ഷം കര്‍ഷകര്‍ക്കു ചെലവില്ലാത്ത കൃഷിയില്‍ പരിശീലനം നല്കിയ പലേക്കര്‍ വ്യക്തമാക്കി. മണ്ണിന് വെള്ളവും പ്രകൃതിദത്തവളവുമാണ് ഏറ്റവും ആവശ്യമായത്. ഒരു പശുവിന്റെ ചാണകം വളമാക്കിയാല്‍ കുടുംബത്തിന് ആവശ്യമായ വിഷമില്ലാത്ത ഭക്ഷണം വിളയിക്കാനാവും. ഇക്കാര്യത്തില്‍ സങ്കര ഇനം പശുക്കളെ വളര്‍ത്തുന്നതിനോടു യോജിക്കാനാവില്ല. വെച്ചൂര്‍ പശുവിനെപ്പോലുള്ള തദ്ദേശീയ ജനുസുകളെ ഒഴിവാക്കി വിദേശ സങ്കര ഇനങ്ങളെ വളര്‍ത്തുന്നതുകൊണ്ട് ശാശ്വതമായ നേട്ടമില്ല. 36 ഇനം തദ്ദേശീയ കാലി ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയേറെയും വംശനാശത്തിലാണ്.&lt;br /&gt;&lt;br /&gt;സങ്കര വിത്തുകള്‍ക്ക് ശാശ്വതമായ ആയുസില്ല. ഇന്ത്യയിലെ ജന്തു- സസ്യ ജനുസുകള്‍ സംരക്ഷിക്കാനുള്ള ദൗത്യം കര്‍ഷകരാണ് ഏറ്റെടുക്കേണ്ടത്. മഴയും മണ്ണിരയും ചെലവില്ലാതെ കൃഷി നടത്തിതരുമെന്നിരിക്കെ കടം വാങ്ങി രാസവളവും കീടനാശിനും വാങ്ങുന്നതില്‍ അര്‍ഥമില്ല. മഴ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നമ്മുടെ കാലാവസ്ഥ മാറുകയാണ്. മണ്ണില്‍ അധ്വാനിക്കാനുള്ള മനസ് കേരളീയര്‍ക്ക് നഷ്ടമായതാണ് ഈ നാടിനു പറ്റിയ ദുരന്തം. വിദേശ വരുമാനവും ഉദ്യോഗവും ഇല്ലാതായാല്‍ കേരളം പട്ടിണി സംസ്ഥാനമായി മാറുമെന്നും പാലേക്കര്‍ വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാടു് &lt;a href="http://webcache.googleusercontent.com/search?q=cache:oS_H1P_G038J:www.deepika.com/CAT2_sub.asp%3Fccode%3DCAT2%26newscode%3D115473+സുഭാഷ്+പലേക്കര്‍&amp;amp;cd=5&amp;amp;hl=ml&amp;amp;ct=clnk&amp;amp;gl=in"&gt;ദീപിക&lt;/a&gt;&lt;br /&gt;&lt;span style="color:#ffffff;"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-6005157503502549703?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/6005157503502549703/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_1062.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6005157503502549703'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/6005157503502549703'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_1062.html' title='ഏറ്റവുമധികം വിഷാംശം ഭക്ഷിക്കുന്നതു കേരളീയര്‍: സുഭാഷ് പലേക്കര്‍'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-5809564540899103059</id><published>2010-04-11T04:47:00.000-07:00</published><updated>2010-04-11T04:59:48.313-07:00</updated><title type='text'>പ്ലാച്ചിമടയില്‍ സമരപ്പന്തല്‍ വീണ്ടും കെട്ടി</title><content type='html'>&lt;a href="http://3.bp.blogspot.com/_YTo9l-j4K7c/S8G5RDwb7AI/AAAAAAAAAx0/FKnLnw6hby8/s1600/mathrubhumi.30234_26729.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 199px;" src="http://3.bp.blogspot.com/_YTo9l-j4K7c/S8G5RDwb7AI/AAAAAAAAAx0/FKnLnw6hby8/s320/mathrubhumi.30234_26729.jpg" border="0" alt=""id="BLOGGER_PHOTO_ID_5458847926067129346" /&gt;&lt;/a&gt;&lt;br /&gt;&lt;span style="color:#ffffff;"&gt;.&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;വണ്ടിത്താവളം:&lt;/span&gt; മാര്‍‍ച്ച് 30 ചൊവ്വാഴ്ച തീവെച്ചുനശിപ്പിച്ച പ്ലാച്ചിമട കൊക്കകോള കമ്പനിക്കുമുന്നിലെ സമരപ്പന്തല്‍ ഏപ്രില്‍ 7 ബുധനാഴ്ച വീണ്ടും കെട്ടി.&lt;br /&gt;&lt;br /&gt;പ്ലാച്ചിമട കൊക്കകോളവിരുദ്ധ സമരസമിതി, കൊക്കകോളവിരുദ്ധ ഐക്യദാര്‍ഢ്യസമിതി, വിവിധ ജനകീയസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ആദിവാസിസ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കന്നിമാരിയില്‍ നിന്ന് പ്രകടനമായെത്തിയാണ് സമരപ്പന്തല്‍ കെട്ടിയത്. കുടില്‍കെട്ടാനുള്ള ഓലയും മുളയും സമരക്കാര്‍ തന്നെയാണ് കൊണ്ടുവന്നത്. തുടര്‍ന്നുനടന്ന പൊതുയോഗം &lt;span style="color:#ff0000;"&gt;ചെങ്ങറ ഭൂസമരനേതാവ് ളാഹ ഗോപാലന്‍‍&lt;/span&gt; ഉദ്ഘാടനംചെയ്തു.&lt;br /&gt;&lt;br /&gt;പ്ലാച്ചിമട ഉന്നതാധികാരസമിതിയുടെ ശുപാര്‍ശ നടപ്പാക്കാന്‍ ഉടന്‍ ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകുന്നതുവരെ സമരം ശക്തമായി തുടരുമെന്നും യോഗം വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;യോഗത്തില്‍ &lt;span style="color:#ff0000;"&gt;പ്ലാച്ചിമടസമര ഐക്യദാര്‍ഢ്യസമിതി സംസ്ഥാന ചെയര്‍മാന്‍ ഇന്ത്യനൂര്‍ ഗോപി&lt;/span&gt; അധ്യക്ഷനായി. &lt;span style="color:#ff0000;"&gt;കൊക്കകോളവിരുദ്ധ സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍&lt;/span&gt; ആമുഖപ്രഭാഷണം നടത്തി.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;സമാജവാദി ജനപരിഷത്ത് നേതാവ് അഡ്വ. ജോഷി ജേക്കബ്&lt;/span&gt; , &lt;span style="color:#cc0000;"&gt;പുതുശ്ശേരി ശ്രീനിവാസന്‍ (കേരള സര്‍വോദയമണ്ഡലം)&lt;/span&gt; &lt;span style="color:#990000;"&gt;ഡോ. പി.എസ്.പണിക്കര്‍ (ജനജാഗ്രതസമിതി), എം.സുലൈമാന്‍ (സോളിഡാരിറ്റി), , എന്‍.പി.ജോണ്‍സണ്‍ (ഐക്യദാര്‍ഢ്യസമിതി), വി.എസ്.രാധാകൃഷ്ണന്‍ (പട്ടികജാതി-വര്‍ഗ സംരക്ഷണമുന്നണി), കെ.ജനാര്‍ദ്ദനന്‍ (സ്വദേശിജാഗരണ്‍മഞ്ച്), എസ്.രാജീവന്‍ (എസ്.യു.സി.ഐ.), മേജര്‍ രവീന്ദ്രന്‍ (പാലക്കാട് മുന്നോട്ട്), ഇ.ബി.ഉണ്ണിക്കൃഷ്ണന്‍ (മദ്യനിരോധന സമിതി), ഉമ്മര്‍ (എസ്.ഐ.ഒ.), വി.ബോളന്‍ (കേരള ആദിവാസി ഫോറം)&lt;/span&gt; തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യസമിതി ജില്ലാചെയര്‍മാന്‍ &lt;span style="color:#990000;"&gt;മുതലാംതോട് മണി&lt;/span&gt; സ്വാഗതവും &lt;span style="color:#cc0000;"&gt;കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ&lt;/span&gt; നന്ദിയും പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;em&gt;ഫോട്ടോ: മാതൃഭൂമി ദിനപത്രം&lt;/em&gt;&lt;span style="color:#ffffff;"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-5809564540899103059?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/5809564540899103059/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_7945.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/5809564540899103059'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/5809564540899103059'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_7945.html' title='പ്ലാച്ചിമടയില്‍ സമരപ്പന്തല്‍ വീണ്ടും കെട്ടി'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_YTo9l-j4K7c/S8G5RDwb7AI/AAAAAAAAAx0/FKnLnw6hby8/s72-c/mathrubhumi.30234_26729.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-4072151319433213831</id><published>2010-04-10T21:40:00.000-07:00</published><updated>2010-04-10T21:54:51.934-07:00</updated><title type='text'>മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചു: യേശുദാസിന്റെ സാന്നിധ്യത്തില്‍ ലാലൂര്‍ സമരം തീര്‍ന്നു</title><content type='html'>.&lt;br /&gt;&lt;a href="http://2.bp.blogspot.com/_YTo9l-j4K7c/S8FU02-HZrI/AAAAAAAAAxs/UMiw0VqpatA/s1600/Photo-+K.K.+Najeeb-The+Hindu.jpg"&gt;&lt;img id="BLOGGER_PHOTO_ID_5458737490435729074" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 142px" alt="" src="http://2.bp.blogspot.com/_YTo9l-j4K7c/S8FU02-HZrI/AAAAAAAAAxs/UMiw0VqpatA/s320/Photo-+K.K.+Najeeb-The+Hindu.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;തൃശ്ശൂര്‍ : പതിറ്റാണ്ടുകാലമത്രയും മാലിന‌്യകൂമ്പാരത്തിന്റെ കൂടാരമായിരുന്ന ലാലൂരിലെ മാലിന്യപ്രശ്‌നം പരിഹാരിക്കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം അംഗീകരിച്ചുകൊണ്ടു് ലാലൂര്‍ മാലിന‌്യവിരുദ്ധസമരസമിതിയുടെ നേതൃത‌്വത്തില്‍ ലാലൂരില്‍ നടന്നുവന്നിരുന്ന ഉപവാസസമരം പിന്‍വലിച്ചു. ഏപ്രില്‍ 7 ബുധനാഴ്ച നിരാഹാരസത്യാഗ്രഹം അനുഷ്ഠിച്ച കെ.ജി. അനില്‍കുമാറിന് കെ ജെ യേശുദാസ് നാരങ്ങാനീര് നല്‍കിയതോടെയാണു് 115 ദിവസം നീണ്ട നിരാഹാര പ്രക്ഷോഭത്തിനു് അവസാനമായതു്.&lt;br /&gt;&lt;br /&gt;&lt;br /&gt;മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മുന്‍കയ്യെടുത്ത് തയ്യാറാക്കിയ ലാലൂര്‍ പ്രശ്‌നപരിഹാരം രാഷ്ട്രീയ, മതഭേദമെന്യേ നടപ്പാക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് യേശുദാസ് ആഹ്വാനം ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;വികേന്ദ്രീകൃത സംസ്‌കരണം കാര്യക്ഷമമായി നടപ്പാക്കുമെന്നും തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ലാലൂരില്‍ തുടങ്ങിവെച്ച എന്‍ജിനീയറിങ് ലാന്‍ഡ് ഫില്ലിങ് എന്ന കേന്ദ്രീകൃത സംസ്‌കരണപദ്ധതി ഉപേക്ഷിക്കുമെന്നും ഏപ്രില്‍ 6നു് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടുവട്ടമായി നടന്ന ചര്‍ച്ചയില്‍ ലാലൂര്‍ സമരസമിതി ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചിട്ടുണ്ട്. പ്രധാനമായി കേന്ദ്രീകൃത മാലിന്യ സംസ്‌കരണം ഉപേക്ഷിക്കുകയും വികേന്ദ്രീകൃത സംസ്‌കരണം ഏര്‍പ്പെടുത്തുകയും ചെയ്യുകയെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചിരുന്നത്. കാര്‍ഷിക സര്‍വ്വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പത്തിയൂര്‍ ഗോപിനാഥ് അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്ത പദ്ധതിയില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിനാണ് മുന്‍തൂക്കം.&lt;br /&gt;&lt;br /&gt;&lt;br /&gt;കെ.എസ്.യു.ഡി.പി. യുടെ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കാനാണ് യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായത്. ഇതും സമരസമിതി ആവശ്യപ്പെട്ടിരുന്നതാണ്. 10 കോടി രൂപയുടെ പദ്ധതികളാണ് കെ.എസ്.യു.ഡി.പി. ഇവിടെ നടത്താനുദ്ദേശിച്ചിരുന്നത്. ഇതില്‍ 7 കോടി രൂപയുടെ പണികള്‍ നടന്നുവരികയാണ്. ബാക്കി 3 കോടി രൂപ പത്തിയൂര്‍ ഗോപിനാഥ് സമര്‍പ്പിച്ച വികേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതിക്ക് കൈമാറും.&lt;br /&gt;&lt;br /&gt;ലാലൂരിലെ മാലിന്യമല നീക്കാനും മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാ ർച്ച് 28നും ഏപ്രില്‍ 6-നും നടന്ന ചര്‍ച്ച തൃപ്തികരമാണെന്ന് സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്&lt;br /&gt;&lt;br /&gt;&lt;br /&gt;വാഗ്ദാനങ്ങള്‍ ചീയരുതെന്ന് യേശുദാസ് സമരസമാപനവേളയില്‍ ഓര്‍മിപ്പിച്ചു. മാലിന്യത്തിന് സമീപം മൂക്കുപൊത്തുന്നതിന് രാഷ്ട്രീയ, മതഭേദമില്ല. പാട്ടുപാടി നടക്കുന്ന തന്നെപ്പോലുള്ളവരെ ഇനിയും ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടീക്കാന്‍ അവസരം ഉണ്ടാക്കരുതെന്ന് യേശുദാസ് ഭരണാധികാരികളെ ഓര്‍മിപ്പിച്ചു. സ്വന്തം മാലിന്യം അവരവര്‍ സംസ്‌കരിക്കണം. സ്വന്തം മാലിന്യം മറ്റുള്ളവന് ദോഷമാകരുത് -അദ്ദേഹം പറഞ്ഞു. കവി കെ.ജി. ശങ്കരപ്പിള്ള രചിച്ച &lt;em&gt;'ലാലൂരെ മതിലകത്ത്' &lt;/em&gt;എന്ന കവിത യേശുദാസ് പന്തലില്‍ ആലപിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;മലിനീകരണവിരുദ്ധ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഡോ. സുകുമാര്‍ അഴീക്കോട്, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ., കവി കെ.ജി. ശങ്കരപ്പിള്ള, സംഗീത സംവിധായകന്‍ വിദ്യാധരന്‍, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ എം. വിജയന്‍, സുനില്‍ ലാലൂര്‍, അഡ്വ. രഘുനാഥ് കഴുങ്കില്‍, കെ.യു. പ്രഭാകരന്‍, കെ.ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.&lt;br /&gt;&lt;br /&gt;ലാലൂര്‍ സമരത്തിന്റെ സമാപനച്ചടങ്ങിലേക്ക് ഉദ്ഘാടകന്‍ യേശുദാസ് എത്തിയപ്പോള്‍. ടി.കെ. വാസു, സുകുമാര്‍ അഴീക്കോട്, അഡ്വ. ഗോപാലകൃഷ്ണന്‍, വിദ്യാധരന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ., കെ.ജി. ശങ്കരപ്പിള്ള, വൈശാഖന്‍ തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;- - -&lt;br /&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;strong&gt;ലാലൂരിലെ വിഷവാതകം ശ്വസിച്ചു മരിച്ചവരുടെ അനുസ്മരണ സമ്മേളനം &lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;1995ല്‍ ലാലൂരിലെ വിഷവാതകം ശ്വസിച്ചു മരിച്ച ബേബി, ശ്രീകുമാര്‍, ജെയിംസ് എന്നിവരുടെ അനുസ്മരണ സമ്മേളനം മാ ർച്ച് 27നു് നടന്നു. മാ ർച്ച് 28നാണു് അനുസ്മരണ ദിനമെങ്കിലും തിരുവനന്തപുരത്തു ചര്‍ച്ച നടക്കുന്നതിനാലാണ് 27നു് അനുസ്മരണം നടത്തിയത്. ലാലൂരിലെ നിരാഹാരസമരം 104 ദിവസം പിന്നിട്ട മാ ർച്ച് 27നു് ടി.ബി. ബീന നിരാഹാരമിരുന്നു. പാര്‍വതി പവനന്‍ സമരം ഉദ്ഘാടനം ചെയ്തു. 28നു് അഡ്വ. പി.കെ. ജോണ്‍ നിരാഹാരമിരുന്നു.&lt;br /&gt;&lt;br /&gt;നിരാഹാര സമരം 114 ദിവസം പിന്നിട്ട ഏപ്രില്‍ 6നു് സമരസമിതിയംഗം കെ.ജി. അനില്‍ കുമാറാണ് ഉപവസിച്ചത്. റിട്ട. എസ്‌ഐ സി.പി. ജോസ് ഉദ്ഘാടനം ചെയ്തു.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;ഫോട്ടോ കടപ്പാടു്: കെ കെ നജീബ് — &lt;/span&gt;&lt;a href="http://www.hindu.com/2010/04/08/stories/2010040852340300.htm"&gt;&lt;span style="color:#ff0000;"&gt;ദ് ഹിന്ദു&lt;/span&gt; &lt;/a&gt;&lt;br /&gt;&lt;span style="color:#ffffff;"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-4072151319433213831?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/4072151319433213831/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_7397.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4072151319433213831'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4072151319433213831'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_7397.html' title='മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചു: യേശുദാസിന്റെ സാന്നിധ്യത്തില്‍ ലാലൂര്‍ സമരം തീര്‍ന്നു'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_YTo9l-j4K7c/S8FU02-HZrI/AAAAAAAAAxs/UMiw0VqpatA/s72-c/Photo-+K.K.+Najeeb-The+Hindu.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-4651590450069662289</id><published>2010-04-10T07:42:00.000-07:00</published><updated>2010-04-10T07:45:27.675-07:00</updated><title type='text'>ചെലവുരഹിത പ്രകൃതികൃഷി:  കോട്ടയത്തെ ശില്‌പശാല സമാപിച്ചു</title><content type='html'>മാങ്ങാനം: ചെലവില്ലാ പ്രകൃതികൃഷി പരിശീലനശില്പശാല കോട്ടയത്ത് മാങ്ങാനം ക്രൈസ്തവാശ്രമത്തിലെ ഫുക്കുവോക്ക നഗറില്‍ ഏപ്രില്‍ 5,6,7,8 തീയതികളില്‍ നടന്നു. നാലുദിവസമായി നടന്ന ശില്പശാലയില്‍‍ ബസവശ്രീ സുഭാഷ് പലേക്കര്‍‍ ചെലവുരഹിത പ്രകൃതികൃഷിരീതിയുടെ പാഠങ്ങള്‍‍ പറ‍ഞ്ഞുകൊടുത്തു. &lt;br /&gt;&lt;br /&gt;ശില്പശാല ഏപ്രില്‍ 5-നു്  കേരള ഗാന്ധിസ്മാരകനിധി ജനറല്‍ സെക്രട്ടറി പ്രൊഫ. രാംദാസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിശിഷ്ടാതിഥികളും 4 വൃക്ഷത്തൈകള്‍ നട്ടു. കോട്ടയം ഗാന്ധിഗ്രാമസേവാകേന്ദ്രം ചെയര്‍മാന്‍ എന്‍.പരമേശ്വരന്‍ നായര്‍ ഉദ്ഘാടനസമ്മേളനത്തില്‍‍ അധ്യക്ഷത വഹിച്ചു. മാങ്ങാനം ക്രൈസ്തവാശ്രമത്തിന്റെഅദ്ധ്യക്ഷ ആചാര്യ ഗ്രേസി തോമസ്,  പി.മനോജ്കുമാര്‍ എന്നിവര്‍ ആശംസകളര്‍‍പ്പിച്ചു പ്രസംഗിച്ചു. കുമാരി ഐശ്വര്യ കീര്‍ത്തനം ആലപിച്ചു. എം.കുര്യന്‍ സ്വാഗതവും കെ.എം.ഹിലാല്‍ നന്ദിയും പറഞ്ഞു. &lt;br /&gt;&lt;br /&gt;സമാപനദിവസം എം.കുര്യന്‍ രചിച്ച പുസ്തകം എസ് പി പൗലോസിനു നല്കിക്കൊണ്ടു് സുഭാഷ് പലേക്കര്‍‍ പ്രകാശനം ചെയ്തു. സമാജവാദി ജനപരിഷത്ത് നേതാവ് അഡ്വ. ജോഷി ജേക്കബ്  പുസ്തകം അവതരിപ്പിച്ചുകൊണ്ടു പ്രസംഗിച്ചു.&lt;br /&gt;&lt;br /&gt;ബസവശ്രീ സുഭാഷ് പലേക്കര്‍ ചെലവില്ലാക്കൃഷി  ക്ലാസ് നയിച്ചു. ശില്പശാലയില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് 7 ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. കൂടാതെ സായാഹ്നങ്ങളില്‍ നിരവധി പ്രമുഖവ്യക്തികള്‍ നയിച്ച ചര്‍ച്ചകളും നടന്നു.&lt;br /&gt;&lt;br /&gt; കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 400-ഓളം പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു. &lt;br /&gt;&lt;br /&gt;നിലവിലുള്ള രാസ - ജൈവ കൃഷിരീതികള്‍ പരിസ്ഥിതിയെ മലിനമാക്കുന്ന സാഹചര്യത്തില്‍ പ്രകൃതിയുടെ സംതുസലിതാവസ്ഥക്ക് ഭംഗംവരാതെ അഹിംസാത്മക രീതിയില്‍ വര്‍ഷങ്ങളുടെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ പലേക്കര്‍ ആവിഷ്ക്കരിച്ചതാണ് പരിസ്ഥിതിസൗഹൃദമായ ചിലവില്ലാ പ്രകൃതികൃഷിരീതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം 30 ലക്ഷത്തോളം കര്‍ഷകര്‍ ഈ കൃഷിരീതി അവലംബിച്ച് വിജയം നേടിയിട്ടുണ്ട്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാത്തതിനാല്‍ ആരോഗ്യസംരക്ഷണത്തിലും മുന്‍ പന്തിയില്‍ നില്ക്കുന്ന കൃഷിരീതിയാണ് ഇത്. &lt;br /&gt;&lt;br /&gt;പരിപാടിയുടെ തലേയാഴ്ച (മാര്‍ച്ച് 31നു്) കോട്ടയം ജില്ലയിലെ ആദ്യത്തെ ചെലവില്ലാ പ്രകൃതികൃഷിയിടമായ ( സീറോ ബജറ്റ് നാചുറല്‍ ഫാമായ) കടുത്തുരുത്തി മാന്നാറിലെ തെക്കുംപുറം പാടശേഖരത്തില്‍ കൊയ്ത്ത് നടത്തിയിരുന്നു. രാസവളമോ, കീടനാശിനിയോ, ജൈവവളമോയില്ലാതെ മുട്ടുചിറ മുതുകുളത്തില്‍ എം.കെ. സെബാസ്റ്റ്യന്‍‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ നെല്‍കൃഷി കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ജനപ്രതിനിധികളും ചേര്‍ന്നാണ് കൊയ്തത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-4651590450069662289?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/4651590450069662289/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_9592.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4651590450069662289'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4651590450069662289'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_9592.html' title='ചെലവുരഹിത പ്രകൃതികൃഷി:  കോട്ടയത്തെ ശില്‌പശാല സമാപിച്ചു'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-4771370993129840398</id><published>2010-04-10T07:34:00.000-07:00</published><updated>2010-04-10T07:41:52.063-07:00</updated><title type='text'>ചെലവുരഹിത പ്രകൃതികൃഷിരീതി: എം.കെ സെബാസ്റ്റ്യന്‍ കൊയ്തെടുത്ത വിളവിനു് പത്തരമാറ്റ് തിളക്കം</title><content type='html'>കടുത്തുരുത്തി: ചെലവില്ലാ പ്രകൃതികൃഷിരീതിയിലൂടെ പ്രകൃതിയെ അറിഞ്ഞു നടത്തിയ നെല്‍കൃഷിയില്‍ നിന്ന് മുട്ടുചിറ മുതുകുളത്തില്‍ എം.കെ സെബാസ്റ്റ്യന്‍ കൊയ്തെടുത്ത വിളവിനു പത്തരമാറ്റ് തിളക്കമുണ്ടു്. കോട്ടയം ജില്ലയിലെ ആദ്യത്തെ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങിന്റെ കൊയ്ത്തുല്‍സവമായിരുന്നു മാന്നാര്‍ തെക്കുംപുറം പാടശേഖരത്തില്‍ 2010 മാര്‍ച്ച് 31നു്. എല്ലാവരും നെല്‍ക്കൃഷിയെ കൈവിടുമ്പോള്‍ സീറോ ബജറ്റ് നാച്ചുറല്‍ കൃഷിക്കാരന്‍ മികച്ച വിളവു കൊയ്യുന്നു. ആലപ്പുഴ ഫുഡ്‌ കോര്‍പറേഷനിലെ അഡ്‌മിനിസ്‌ട്രേഷന്‍ മാനേജര്‍ കൂടിയായ മുട്ടുചിറ മുതുകുളത്തില്‍ സെബാസ്‌റ്റ്യനാണ്‌ ചെലവില്ലാ പ്രകൃതികൃഷിരീതിയിലൂടെ ശ്രദ്ധേയനായിരിക്കുന്നതു്.&lt;br /&gt;&lt;br /&gt;&lt;br /&gt;സീറോ ബജറ്റ് നാച്ചുറല്‍ കൃഷി രീതിയുടെ ഉപജ്ഞാതാവ് മഹാരാഷ്ട്രക്കാരനായ സുഭാഷ് പലേക്കര്‍ നയിക്കുന്ന കാര്‍ഷിക വിപ്ലവത്തിന്റെ അലകള്‍ അപ്പര്‍കുട്ടനാടിന്റെ പാടശേഖരങ്ങളിലേക്കും സെബാസ്റ്റ്യനിലൂടെ എത്തിയിരിയ്ക്കുന്നു. പ്രകൃതിയെയും മണ്ണിനെയും അറിഞ്ഞ് നടത്തുന്ന സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങില്‍ (ചെലവില്ലാ പ്രകൃതികൃഷിരീതിയില്‍) വളവും കീടനാശിനിയുമൊക്കെ കര്‍ഷകന്‍ തന്നെ സ്വന്തം വീട്ടില്‍ നിര്‍മിക്കുന്നു. ഗോമൂത്രവും ചാണകവും വെള്ളവുമൊക്കെയാണ് ഇവിടെ വളത്തിന്റെ  അസംസ്കൃത വസ്തുക്കള്‍. തെക്കുപുറം പാടശേഖരത്തിലെ 50 സെന്റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പുത്തന്‍ കൃഷിരീതി പരീക്ഷിച്ച സെബാസ്റ്റ്യനു് പത്ത് ക്വിന്റലോളം നെല്ലാണ് അന്‍പതു സെന്റ് ഭൂമിയില്‍ രാസവളത്തിന്റെയോ കീടനാശിനികളുടെയോ സ്പര്‍ശനമേല്‍ക്കാതെ വിളഞ്ഞത്. &lt;br /&gt;&lt;br /&gt;&lt;br /&gt;രാസവസ്തുക്കളുടെ അമിത ഉപയോഗം മൂലം മാറിയ മണ്ണിന്റെ സ്വഭാവം പുത്തന്‍കൃഷിയുടെ ആവര്‍ത്തനത്തിലൂടെ മാറിവരുമ്പോള്‍ വിളവ് ഇനിയും വര്‍ധിക്കും. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായ (ആലപ്പുഴ ഫുഡ്‌ കോര്‍പറേഷനിലെ അഡ്‌മിനിസ്‌ട്രേഷന്‍ മാനേജര്‍)  ഇദ്ദേഹം സുഭാഷ്  പാലേക്കറുടെ പാഠങ്ങളില്‍ ആകൃഷ്ടനായാണ് ചെലവില്ലാ പ്രകൃതികൃഷിരീതിയിലേക്ക് കടന്നത്. &lt;br /&gt;&lt;br /&gt;&lt;br /&gt;ഡിസംബര്‍ നാലിനു പാടത്ത് 120 ദിവസം കൊണ്ട്‌ വിളവെടുക്കാവുന്ന ഉമ ഡി.1  നെല്‍വിത്ത് വിതച്ചായിരുന്നു തുടക്കം. നിലം ഉഴാതെയാണ്‌ ഈ കൃഷി രീതിയില്‍ വിത്തിറക്കിയത്‌. വിതയ്‌ക്ക് 15 ദിവസത്തിനു ശേഷം നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ശേഖരിച്ച്‌ പ്രത്യേക അനുപാതത്തില്‍ ശര്‍ക്കര അലിയിച്ച വെള്ളവും ചേര്‍ത്ത്‌ രണ്ടു ദിവസം സൂക്ഷിച്ചശേഷം പാടത്ത്‌ ഒഴിച്ചു. 15 ദിവസം ഇടവിട്ട്‌ രണ്ടു തവണ കൂടി ഈ രീതിയില്‍ ചെയ്തു. പിന്നീട്‌ ഒരു വളപ്രയോഗവും സീറോ ബജറ്റ് കൃഷിക്ക്‌ വേണ്ട. അങ്ങനെ ഗോമൂത്രവും ചാണകവും ചേര്‍ന്ന മിശ്രിതം നെല്ലിനു നാലു തവണ ഒഴിച്ചു. ജൈവകീടനാശിനിയും തളിച്ചു. വിപണിയില്‍ നിന്ന് ഒന്നും വാങ്ങാതെയുള്ള കൃഷി. ജൈവകൃഷിയെപ്പറ്റി നാട് ഇതുവരെ ആര്‍ജിച്ച പാഠങ്ങളല്ല സുഭാഷ് പലേക്കര്‍ കര്‍ഷകര്‍ക്കു പറഞ്ഞുകൊടുക്കുന്നത്. നാടന്‍പശുവിന്റെ മൂത്രവും ചാണകവുമാണ് ഇവിടെ വളമായി രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു ഏക്കര്‍ പ്രദേശത്തെ നെല്‍കൃഷിക്ക് അഞ്ചു ലിറ്റര്‍ ഗോമൂത്രവും 200 ലിറ്റര്‍ വെള്ളവും 10 കിലോഗ്രാം ചാണകവും വേണം. &lt;br /&gt;&lt;br /&gt;&lt;br /&gt;ഇവ മൂന്നും കൂട്ടിക്കലര്‍ത്തി ശര്‍ക്കരയോ കരിമ്പിന്‍നീരോ ചേര്‍ത്ത് പുളിപ്പിക്കുന്നു. 72 മണിക്കൂര്‍ കൊണ്ടാണ് പുളിപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയാവുക. ജൈവ വളത്തില്‍ നൈട്രജന്റെ അളവ് വര്‍ധിപ്പിക്കാന്‍ വേണമെങ്കില്‍ പയറ്പൊടി ചേര്‍ക്കാം. പുളിപ്പിച്ച മിശ്രിതം നെല്‍ച്ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നു. 120 ദിവസത്തിനുള്ളില്‍ നാലുതവണ വളം നല്‍കണം. വേപ്പില, ശീമക്കൊന്നയില, ചെമ്പരത്തിയില ഇവയൊക്കെ ചേര്‍ത്താണ് ജൈവകീടനാശിനിയുടെ നിര്‍മാണം. ഇതു കൃത്യമായി പ്രയോഗിച്ചാല്‍ നെല്‍ച്ചെടികള്‍ക്കു നേരെ കീടങ്ങളുടെ ആക്രമണം ഉണ്ടാകില്ല. യാതൊരുവിധ രാസവള പ്രയോഗവുമില്ലാത്തതിനാല്‍ നെല്‍ച്ചെടിക്ക്‌ കൃമികീടങ്ങളുടെ ആക്രമണം കുറയും. നെല്‍ച്ചെടിയില്‍ ധാരളം ചിലന്തികള്‍ വല ഒരുക്കിയിരിക്കുന്നതിനാല്‍ കീടങ്ങളെ ചിലന്തി ഭക്ഷിക്കുന്നുവെന്നതാണ്‌ കീടങ്ങളുടെ ഉപദ്രവം കുറയാന്‍ കാരണം. &lt;br /&gt;&lt;br /&gt;&lt;br /&gt;രാസവളം പ്രയോഗിക്കുന്ന നെല്‍ക്കൃഷിയില്‍ 1 ഏക്കറിന്‌ 10 ക്വിന്റല്‍ നെല്ലു വിളവു ലഭിക്കുമ്പോള്‍ ഇതില്‍ അന്‍പതു സെന്റ് ഭൂമിയില്‍ പത്ത് ക്വിന്റലോളം നെല്ലാണ് രാസവളത്തിന്റെയോ കീടനാശിനികളുടെയോ സ്പര്‍ശനമേല്‍ക്കാതെ സെബാസ്‌റ്റ്യന്റെ വിളവെടുപ്പ്‌. &lt;br /&gt;&lt;br /&gt;&lt;br /&gt;ചെലവില്ലാ പ്രകൃതികൃഷിയുടെ വിളവെടുപ്പില്‍ പങ്കെടുക്കാന്‍ ഇന്നലെ തെക്കുംപുറം പാടശേഖരത്തിലേക്ക് നാട്ടുകാരും ജനപ്രതിനിധികളും പ്രകൃതി സ്നേഹികളുമടക്കം നിരവധി പേരാണ് എത്തിയത്. കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു രാജഗിരി, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ഗാന്ധി സ്മാരക നിധി ഭാരവാഹികള്‍, പ്രകൃതിജീവനസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8555836929868867858-4771370993129840398?l=democraticsocialist.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://democraticsocialist.blogspot.com/feeds/4771370993129840398/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_1984.html#comment-form' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4771370993129840398'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8555836929868867858/posts/default/4771370993129840398'/><link rel='alternate' type='text/html' href='http://democraticsocialist.blogspot.com/2010/04/blog-post_1984.html' title='ചെലവുരഹിത പ്രകൃതികൃഷിരീതി: എം.കെ സെബാസ്റ്റ്യന്‍ കൊയ്തെടുത്ത വിളവിനു് പത്തരമാറ്റ് തിളക്കം'/><author><name>Editor</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8555836929868867858.post-8088879612517424796</id><published>2010-04-10T07:26:00.000-07:00</published><updated>2010-04-10T07:32:21.970-07:00</updated><title type='text'>സുഭാഷ് പാലേക്കര്‍</title><content type='html'>രാസവളം ഉപയോഗിച്ചുള്ള കൃഷിയില്‍‍ നിന്നും  ജൈവ കൃഷിയില്‍‍ നിന്നും  വ്യത്യസ്തമായ ചെലവുരഹിത സ്വാഭാവിക കൃഷി രീതി (സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് കൃഷിരീതി)യ്ക്കും, അതുവഴി ജീവിതരീതിയ്ക്കു് തന്നെയും രൂപംകൊടുത്തയാളാണ് മഹാരാഷ്ട്രയിലെ അമരാവതിയില്‍നിന്നുള്ള സുഭാഷ് പാലേക്കര്‍.  മുപ്പതേക്കറില്‍ നന്നായി കൃഷി നടത്താന്‍ ഒരു നാടന
